Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഐസക്കിയേലിന്റെ ഏദൻതോട്ടം
അറിയാനുണ്ട്, ചില കാലിക്കാര്യങ്ങള്
നെല്ലിലെ പ്രധാന രോഗങ്ങളും നിയന്ത്രണ മാര്‍...
മനംനിറച്ച് മറയൂരിലെ ഓറഞ്ച് തോട്ടങ്ങള്‍
ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ ഇനി കോവലിലും
ഏലത്തിന്റെ നാട്ടില്‍ കണ്ണീര് മഴ
ഡോക്ടര്‍ ഔട്ട്, കൃഷിയിടത്തിലുണ്ട്
സൗന്ദര്യവിപണി കീഴടക്കാന്‍ കഴുത ഫാം
തള്ളിക്കളയണ്ട; ആവശ്യമുണ്ട് പോള
Previous
Next
Karshakan
ഉത്സവ മേളം സുഗന്ധ വിളകളെ തുണയ്ക്കുമോ?
WhatsApp
കോവിഡ് ഉയര്‍ത്തിയ അതിരൂക്ഷമായ വെല്ലുവിളികള്‍ക്കുശേഷം ജനങ്ങള്‍ ഉത്സവാഘോഷങ്ങളുടെ ആവേശ ലഹരിയിലാണ്. ദസറ, വിജയദശമി, ദീപാവലി, നബിദിനം തുടങ്ങിയ വൈവിധ്യമായ ആഘോഷങ്ങള്‍ ഈ മാസം ഉത്തരേന്ത്യയേയും ദക്ഷിണേന്ത്യയേയും ഉത്സവലഹരിയില്‍ ആഴ്ത്തും. വാദ്യമേളങ്ങളുടെ ഈ വേളയില്‍ ഭക്ഷ്യ ഉത്പന്ന വിപണികളില്‍ കോടികളുടെ ഇടപാടുകളാണു നടക്കുന്നത്.
സുഗന്ധ വ്യഞ്ജനങ്ങളുടെയും ഭക്ഷ്യയെണ്ണകളുടെയും ഡിമാന്‍ഡ് കുതിച്ചു കയറും. ഈ വര്‍ധിച്ച ഡിമാന്‍ഡ് ഉത്പന്ന വിപണികളില്‍ വിലക്കയറ്റത്തിന്റെ സൂചനകള്‍ ഉയര്‍ത്തുമെങ്കിലും വിപണിക്ക് ആ കരുത്തു നിലനിര്‍ത്താനാകുമോ ? ഓണാഘോഷ വേളയില്‍ പോലും കരകയറാന്‍ കഴിയാതെ വലഞ്ഞ നാളികേരോത്പന്നങ്ങളെ സംബന്ധിച്ചിടത്തോളം വരുംദിനങ്ങള്‍ കൂടുതല്‍ തളര്ച്ചയുടെതാണ്. ഏലം, കുരുമുളക്, ജാതിക്ക, ഗ്രാമ്പൂ തുടങ്ങിയ സുഗന്ധ വിളകള്‍ക്ക് കൂടുതല്‍ അന്വേഷണങ്ങള്‍ എത്തുന്നുണ്ട്. റബര്‍ ടാപ്പിംഗ് രംഗം സജീവമായെങ്കിലും കര്‍ഷകര്‍ വിലയിടിവിന്റെ ആശങ്കയിലാണ്.
ഏലം
പുതിയ സീസണിലെ ഏലം വിളവെടുപ്പിനു തുടക്കം കുറിച്ച അവസരത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വര്‍ധിച്ച ഡിമാന്‍ഡ് ലേല കേന്ദ്രങ്ങളില്‍ ആവേശം ഉയര്‍ത്തി. കാലാവസ്ഥ വ്യതിയാനം മൂലം ഉത്പാദനം 30 ശതമാനം ചുരുങ്ങുമെന്നാണു കാര്‍ഷിക മേഖല വിലയിരുത്തുന്നത്. ഇടതടവില്ലാതെ പെയ്തിറങ്ങിയ മഴമൂലം രോഗ-കീടബാധകളും ശക്തമാണ്. ലേല കേന്ദ്രങ്ങളില്‍ ദിനം പ്രതി ശരാശരി ഒന്നരലക്ഷം കിലോ ഏലം വില്പനയ്ക്ക് എത്തുന്നുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ ഉത്പന്നം പൂര്‍ണമായി വിപണിയില്‍ ഇറങ്ങിയതിനാല്‍ കാര്‍ഷിക മേഖലയില്‍ കാര്യമായ വില്പന സമ്മര്‍ദമില്ല. ഇതിനിടയില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ഏലത്തിന് അന്വേഷണങ്ങള്‍ എത്തി. പുത്തന്‍ ഉണര്‍വുകളുടെ പശ്ചാത്തലത്തില്‍ ഏലത്തിന്റെ ശരാശരി വില കിലോ ഗ്രാമിന് 1100 രൂപയില്‍ എത്തി. എക്സ്പോര്‍ട്ട് ക്വാളിറ്റിക്ക് 1500-1800 രൂപ ഉറപ്പുവരുത്താനാകുന്നുണ്ട്. മാസത്തിന്റെ രണ്ടാം പകുതിയില്‍ ഏലം വരവ് കൂടുതല്‍ ശക്തമാകും. ഇതു വിലയെ എങ്ങിനെ ബാധിക്കുമെന്ന ആശങ്കയും നിലവിലുണ്ട്.
കുരുമുളക് വില്പന രംഗത്ത് കാര്യമായ സമ്മര്‍ദങ്ങളില്ല. കര്‍ഷക മേഖലയില്‍ സ്റ്റോക്ക് ചുരുങ്ങി നില്‍ക്കുകയാണ്. അടുത്ത സീസണില്‍ വിളവ് കുറയുമെന്ന നിഗമനങ്ങള്‍ക്കു ശക്തിയേറിയതോടെ ഉത്പാദകര്‍ സ്റ്റോക്ക് ഇറക്കാന്‍ വിമുഖത പുലര്‍ത്തുന്നുണ്ട്. ശ്രീലങ്കയില്‍ നിന്നും വിയറ്റ്നാമില്‍ നിന്നുമുള്ള കുരുമുളക് ആഭ്യന്തര മാര്‍ക്കറ്റില്‍ സുലഭമായി ലഭിക്കുന്നുണ്ട്. കിലോഗ്രാമിന് 500 രൂപ നിരക്കിലാണ് ഇതിന്റെ വ്യാപാരം. കൊച്ചിയില്‍ അണ്ഗാര്ബില്ഡ് കുരുമുളക് ക്വിന്റലിന് 49900 രൂപയിലും ഗാര്‍ബിള്‍ഡ് 51900 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ജാതിക്ക
ജാതിക്ക വ്യാപാരരംഗം ഉത്സവ ഡിമാന്‍ഡിലാണ്. തൊണ്ടന് കായ കിലോ ഗ്രാമിന് 300 രൂപയിലും തൊണ്ടില്ലാത്തതിന് 550 രൂപയിലുമാണു വില്പന. മികച്ചയിനം ജാതി പത്രിക്ക് ചുവപ്പിന് 900 രൂപയും മഞ്ഞയ്ക്ക് 1400 രൂപയും ഉറപ്പു വരുത്താനാകുന്നു.
വെളിച്ചെണ്ണ
ആഗോള വിപണിയില്‍ ഭക്ഷ്യയെണ്ണകള്‍ അഭിമുഖീകരിക്കുന്ന വില ത്തകര്‍ച്ച നാളികേര കര്‍ഷകരുടെ ദുരിതം കൂട്ടുന്നു. ഇറക്കുമതി ഭക്ഷ്യയെണ്ണകളുടെ തള്ളക്കയറ്റത്തില് നാളികേരോത്പന്ന വിപണി അനുദിനം തകര്‍ന്നടിയുന്നു. ഇന്ത്യയിലേക്കുള്ള ഭക്ഷ്യയെണ്ണ ഇറക്കുമതി റിക്കാര്‍ഡ് തലത്തിലേക്ക് പായുകയാണ്. ഓഗസ്റ്റ് മാസം പാം ഓയില്‍ ഇറക്കുമതി 35 ശതമാനം ഉയര്‍ന്ന് 13.75 ലക്ഷം ടണ്ണില്‍ എത്തി. വരവ് ഉയരുന്നതിന് അനുപാതികമായി വിലയും താഴ്ന്നിറങ്ങുകയാണ്.
പാം ഓയിലിനു പുറകെ സൂര്യകാന്തി, സോയ, നിലക്കടല എണ്ണകളും വ്യാപകമായ തോതില്‍ ഇറക്കുമതി നടക്കുന്നു. വില കുറഞ്ഞ എണ്ണകള്‍ സുലഭമായതോടെ വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാരില്ലാത്ത നിലയാണ്. ഒരു കിലോ പച്ചതേങ്ങയുടെ വില 23രൂപയിലേക്ക് മൂക്കുകുത്തി. കഴിഞ്ഞ വര്‍ഷം 43 രൂപയ്ക്ക് വില്പന നടന്ന തേങ്ങയുടെ ദയനീയ സ്ഥിതിയാണിത്. ഉത്പാദനം ഉയര്‍ന്നതും ഡിമാന്‍ഡ് മങ്ങിയതുമാണ് നാളികേരത്തെ തളര്‍ത്തുന്നത്.
പ്രതിസന്ധിയില്‍ കര്‍ഷകര്‍ക്കു താങ്ങു പകരേണ്ട സര്‍ക്കാരാകട്ടെ കാര്യക്ഷമമായ നീക്കങ്ങളൊന്നും നടത്തുന്നുമില്ല. കിലോ ഗ്രാമിനു 32 രൂപ പ്രകാരം തേങ്ങ സംഭരിക്കുമെന്ന് സര്‍ക്കാര്‍ വ്രഖ്യാപിച്ചതല്ലാതെ കര്‍ഷകര്‍ക്കു കാര്യമായ പ്രയോജനം ഉണ്ടായിട്ടില്ല. താങ്ങ് വിലയിലെ സംഭരണ കേന്ദ്രങ്ങളുടെ കുറവും അതിസങ്കീര്‍ണമായ സംഭരണ വ്യവസ്ഥകളും പണം വിതരണത്തിലെ അനിശ്ചിതത്വങ്ങളും മൂലം കര്‍ഷകര്‍ സംഭരണ കേന്ദ്രങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുകയാണ്.
റബര്‍
മഴമാറി അന്തരീഷം തെളിഞ്ഞതോടെ സംസ്ഥാനത്ത് റബര്‍ ഉത്പാദനം ഊര്‍ജിതമായി. പുതിയ സീസണിലെ ചരക്ക് ഇറങ്ങുന്ന സന്ദര്‍ഭത്തില്‍ വിപണിയില്‍ നിന്ന് അകന്നു മാറി ഉത്പന്നത്തിന്റെ അടിത്തറ തകര്‍ക്കുന്ന നിലപാടിലാണ് ടയര്‍ ലോബി. വിദേശ വിപണികളില്‍ നിന്നു കുറഞ്ഞ നിരക്കില്‍ യഥേഷ്ടം റബര്‍ ലഭിക്കുന്നതിനാല്‍ ആഭ്യന്തര ടയര്‍ വ്യവസായികള്‍ വിപണിയില്‍ നിന്നു മുഖം തിരിച്ചു നില്‍ക്കുകയാണ്.
ഐവറി കോസ്റ്റില്‍ നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും വ്യാപകമായ തോതില്‍ വില കുറഞ്ഞ റബര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നുണ്ട്. തെക്ക് കിഴക്ക് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നു ലഭിക്കുന്നതിലും 10 ശതമാനം വരെ വിലക്കുറവിലാണ് ഈ ചരക്ക് എത്തുന്നത്. കണ്ടെയ്നര്‍ പ്രതിസന്ധി നീങ്ങിയതും ഷിപ്പിംഗ് നിരക്കുകള്‍ കുറഞ്ഞതും ഇറക്കുമതിക്കാരെ വിദേശ വിപണികളിലേക്കു കൂടുതല്‍ ആകര്‍ഷിക്കുന്നുണ്ട്. സ്വാഭാവിക റബര്‍ ഉത്പാദക രാജ്യങ്ങളില്‍ പലതിലും വിനിമയ നിരക്ക് താഴ്ന്നു നില്ക്കുന്നതും ആഭ്യന്തര കയര്‍ വ്യവസായികളെ വിദേശ ചരക്കിലേക്ക് നയിക്കുന്നു.
ടയര്‍ വ്യവസായികളുടെ തണുപ്പന്‍ നീക്കത്തെത്തുടര്‍ന്ന് കൊച്ചിയില്‍ റബര്‍ വില അടിക്കടി താഴ്ന്നുകൊണ്ടിക്കുകയാണ്. ആര്.എസ്.എസ്. 4-ാം ഗ്രേഡ് റബര്‍ 14800 രൂപയില്‍ എത്തി ഉത്പന്നം കടുത്ത പ്രതിസന്ധിയിലൂടെ നീങ്ങുമ്പോഴും സര്‍ക്കാര്‍ റബര്‍ കര്‍ഷകരെ സഹായിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഒന്നും നടത്തുന്നില്ല. രണ്ടുവര്‍ഷമായി റബര്‍ വില സ്ഥിരത ഫണ്ട് വിതരണം മുടങ്ങി കിടക്കുകയുമാണ്.
ലില്ലിബെറ്റ് ഭാനുപ്രകാശ്
ഐസക്കിയേലിന്റെ ഏദൻതോട്ടം
ബൈബിളിലെ ഒലിവും രാമായണത്തിലെ ശിംശിപയും അറബിയിലെ ഊതും ഒത്തുചേരുന്ന ഒരു സസ്യത്തോട്ടം ചോറ്റാന
അറിയാനുണ്ട്, ചില കാലിക്കാര്യങ്ങള്
1. പശുവിന്റെ പൊക്കിള്‍ താഴ്ന്നു വന്ന് അകിടിനൊപ്പമാകുമ്പോള് പ്രസവത്തിന് സമയമായെന്നു കണക്കാക്കാം.
2. പശു പ്രസവിക്കുമ
നെല്ലിലെ പ്രധാന രോഗങ്ങളും നിയന്ത്രണ മാര്‍ഗങ്ങളും
നെല്‍ച്ചെടിയുടെ നട്ടെല്ലൊടിക്കുന്ന നിരവധി ഫംഗല്‍, ബാക്ടീരിയല്‍, വൈറല്‍ രോഗങ്ങള്‍ വിവിധ വളര്‍ച്ചാഘട്ടങ്ങളില്‍ പ്രത്യക്ഷപ്
മനംനിറച്ച് മറയൂരിലെ ഓറഞ്ച് തോട്ടങ്ങള്‍
രുചി കൊണ്ടും മനോഹാരിത കൊണ്ടും മറയൂരിലെ ഓറഞ്ച് തോട്ടങ്ങള്‍ സന്ദര്‍ശകരുടെ മനം നിറയ്ക്കുന്നു. മറയൂരിനു സമീപത്തെ തേയിലത്തോട്
ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ ഇനി കോവലിലും
വെള്ളരി വര്‍ഗത്തില്‍പ്പെട്ട ഒരു ദീര്ഘകാലവിളയാണു കോവല്‍. കോക്സീനിയ ഗ്രാന്‍ഡിസ് എന്നാണ് ശാസ്ത്ര നാമം. രോഗപ്രതിരോധശേഷി വര
ഏലത്തിന്റെ നാട്ടില്‍ കണ്ണീര് മഴ
കാര്‍ഷിക സമ്പന്നതയില്‍ ഊറ്റംകൊണ്ടിരുന്ന ഹൈറേഞ്ചിന്റെ പ്രധാന കാര്‍ഷിക വിഭവമായ ഏലം വല്ലാതെ തളരുന്നു. പച്ചപ്പൊന്നിന്റെ മോടി
ഡോക്ടര്‍ ഔട്ട്, കൃഷിയിടത്തിലുണ്ട്
കണ്ണിലെ ജീവന്റെ സ്പന്ദനമറിയാന്‍ ഡോ. എം.എസ്.ഉണ്ണികൃഷ്ണനു സ്റ്റെതസ്കോപ്പിന്റെ ആവശ്യമില്ല. കൊല്ലം കുണ്ടറ താലൂക്ക് ആശുപത്
സൗന്ദര്യവിപണി കീഴടക്കാന്‍ കഴുത ഫാം
പേരു വിളിച്ചാല്‍ ഉടമയുടെ അടുത്ത് ഓടിയെത്തി കൈയിലും മുഖത്തുമൊക്കെ സ്നേഹത്തോടെ തഴുകുന്ന കഴുതകളെ സങ്കല്പിക്കാനാകുമോ?ചുമട്
തള്ളിക്കളയണ്ട; ആവശ്യമുണ്ട് പോള
വയലുകളിലും പുഴകളിലും തിങ്ങി നിറയുന്ന പോളകള്‍ യാത്രാ ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും കൃഷിക്കാര്‍ക്കും നാട്ടുകാര്‍ക്കും തീ
ഫാം സ്കൂളും സംയോജിത കൃഷിയും പിന്നെ സജിത് മാസ്റ്ററും
സംയോജിത കൃഷിയിലൂടെ വേറിട്ട വിജയഗാഥ എഴുതുകയാണ് കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പിനടുത്ത് അടിയറപ്പാറയിലെ സജിത് മാസ്റ്ററും കു
മനംമയക്കും അമരാന്തസ്
പുതുപൂക്കള്‍ നാട്ടിലെത്തിച്ചു പുഷ്പ സ്നേഹികളെ പുളകിതരാക്കുന്നതില്‍ എന്നും മുന്നിലാണ് ഇടുക്കി ജില്ലയിലെ കുമളി മണ്ണാറത്തറ
പ്രളയവും സ്ട്രോക്കും പ്രശ്നമാക്കിയില്ല, തോല്ക്കാന് ജോര്‍ജിന് മനസില്ല
ഇടുക്കി ജില്ലയില്‍ കല്ലാര്‍കുട്ടിയിലെ കാരക്കൊമ്പില്‍ ജോര്‍ജിനു കൃഷി ജീവനു തുല്യം. എന്തു പ്രതിസന്ധികളുണ്ടായാലും കൃഷിയോടുള
ബംഗാളിന്റെ പൊട്ടല്‍ ജോബിക്കു സ്വന്തം
പൊട്ടല്‍ എന്ന ബംഗാളി പച്ചക്കറി ഒറ്റനോട്ടത്തില്‍ വലിയ കോവയ്ക്കയാണെന്നേ തോന്നൂ. പച്ചക്കറിയാണ് എന്ന തൊഴിച്ചാല്‍ അതിനു കോവയ്
അകത്തളങ്ങള്‍ക്കു മോടികൂട്ടും ആഗ്ലോനിമ
അകത്തളങ്ങളുടെ മോടി കൂട്ടാനും പൂന്തോട്ടങ്ങള്‍ അലങ്കരിക്കാനും ഉദ്യാനപ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന ചെടിയാണ് ആഗ്ലോനിമ അഥവാ ചൈ
നെല്ലിന് കീടാക്രമണ സാധ്യത, വാഴത്തടത്തില്‍ പുതയിടണം
നെല്ല്
കതിര് നിരക്കാനൊരുങ്ങുന്ന പാടങ്ങളില്‍ കീടരോഗബാധക്കെതിരെ ജാഗ്രത പുലര്‍ത്തണം. പരിസ്ഥിതി സൗഹൃദ കൃഷിയിലൂടെ പ്രതിരോ
കരയും കടലും കടന്ന് തേന്‍ പെരുമ
ഡോ.സാജന് ജോസ് കെ. തെക്കേടത്തിന്റെ നേതൃത്വത്തിലുള്ള ഇടുക്കി ജില്ലയിലെ മൂലമറ്റം റീഗല്‍ ബീ ഗാര്‍ഡന്റെ പെരുമ കരയും കടലും കട
ഇല്ലത്തിന് അഴകായി നാടന്‍ പശുക്കള്‍
തൊഴുത്ത് മാത്രമല്ല പശുക്കള്‍ക്കായി താമസിക്കുന്ന വീട് തന്നെ വിട്ടു കൊടുത്തിരിക്കുകയാണ് ഈ കുടുംബം. ആലപ്പുഴ ജില്ലയില്‍ കായം
ചെള്ളകറ്റി നായയെ ചുള്ളനാക്കാം
നായകളുടെ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും കണ്ണാടിയാണ് അവയുടെ ചര്‍മം. എന്നാല്‍, ചെള്ള്, പേന്‍, പട്ടുണ്ണി, ഈച്ചകള്‍ എ
മനംമയക്കും ജേഡ് വൈന്‍
തീനാളം പോലെ ചുവന്ന പൂങ്കുലകളുമായി ഉദ്യാനങ്ങളിലെ പ്രിയ ഇനമായി മാറിയിരിക്കുകയാണ് ജേഡ് വൈന്‍ എന്ന ഫിലിപ്പീന്‍സ് ചെടി. ഉഷ്ണമ
പിന്നാമ്പുറത്തായ മുറം
ഒരുകാലത്ത് അരി മുറത്തിലിട്ടു പാറ്റുന്ന താളാത്മകമായ ശബ്ദം കേള്‍ക്കാത്ത വീടുകളുണ്ടായിരുന്നില്ല. മില്ലില്‍ കുത്തിയെടുക്കുന്
ഐസക്കിയേലിന്റെ ഏദൻതോട്ടം
ബൈബിളിലെ ഒലിവും രാമായണത്തിലെ ശിംശിപയും അറബിയിലെ ഊതും ഒത്തുചേരുന്ന ഒരു സസ്യത്തോട്ടം ചോറ്റാന
അറിയാനുണ്ട്, ചില കാലിക്കാര്യങ്ങള്
1. പശുവിന്റെ പൊക്കിള്‍ താഴ്ന്നു വന്ന് അകിടിനൊപ്പമാകുമ്പോള് പ്രസവത്തിന് സമയമായെന്നു കണക്കാക്കാം.
2. പശു പ്രസവിക്കുമ
നെല്ലിലെ പ്രധാന രോഗങ്ങളും നിയന്ത്രണ മാര്‍ഗങ്ങളും
നെല്‍ച്ചെടിയുടെ നട്ടെല്ലൊടിക്കുന്ന നിരവധി ഫംഗല്‍, ബാക്ടീരിയല്‍, വൈറല്‍ രോഗങ്ങള്‍ വിവിധ വളര്‍ച്ചാഘട്ടങ്ങളില്‍ പ്രത്യക്ഷപ്
മനംനിറച്ച് മറയൂരിലെ ഓറഞ്ച് തോട്ടങ്ങള്‍
രുചി കൊണ്ടും മനോഹാരിത കൊണ്ടും മറയൂരിലെ ഓറഞ്ച് തോട്ടങ്ങള്‍ സന്ദര്‍ശകരുടെ മനം നിറയ്ക്കുന്നു. മറയൂരിനു സമീപത്തെ തേയിലത്തോട്
ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ ഇനി കോവലിലും
വെള്ളരി വര്‍ഗത്തില്‍പ്പെട്ട ഒരു ദീര്ഘകാലവിളയാണു കോവല്‍. കോക്സീനിയ ഗ്രാന്‍ഡിസ് എന്നാണ് ശാസ്ത്ര നാമം. രോഗപ്രതിരോധശേഷി വര
ഏലത്തിന്റെ നാട്ടില്‍ കണ്ണീര് മഴ
കാര്‍ഷിക സമ്പന്നതയില്‍ ഊറ്റംകൊണ്ടിരുന്ന ഹൈറേഞ്ചിന്റെ പ്രധാന കാര്‍ഷിക വിഭവമായ ഏലം വല്ലാതെ തളരുന്നു. പച്ചപ്പൊന്നിന്റെ മോടി
ഡോക്ടര്‍ ഔട്ട്, കൃഷിയിടത്തിലുണ്ട്
കണ്ണിലെ ജീവന്റെ സ്പന്ദനമറിയാന്‍ ഡോ. എം.എസ്.ഉണ്ണികൃഷ്ണനു സ്റ്റെതസ്കോപ്പിന്റെ ആവശ്യമില്ല. കൊല്ലം കുണ്ടറ താലൂക്ക് ആശുപത്
സൗന്ദര്യവിപണി കീഴടക്കാന്‍ കഴുത ഫാം
പേരു വിളിച്ചാല്‍ ഉടമയുടെ അടുത്ത് ഓടിയെത്തി കൈയിലും മുഖത്തുമൊക്കെ സ്നേഹത്തോടെ തഴുകുന്ന കഴുതകളെ സങ്കല്പിക്കാനാകുമോ?ചുമട്
തള്ളിക്കളയണ്ട; ആവശ്യമുണ്ട് പോള
വയലുകളിലും പുഴകളിലും തിങ്ങി നിറയുന്ന പോളകള്‍ യാത്രാ ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും കൃഷിക്കാര്‍ക്കും നാട്ടുകാര്‍ക്കും തീ
ഫാം സ്കൂളും സംയോജിത കൃഷിയും പിന്നെ സജിത് മാസ്റ്ററും
സംയോജിത കൃഷിയിലൂടെ വേറിട്ട വിജയഗാഥ എഴുതുകയാണ് കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പിനടുത്ത് അടിയറപ്പാറയിലെ സജിത് മാസ്റ്ററും കു
മനംമയക്കും അമരാന്തസ്
പുതുപൂക്കള്‍ നാട്ടിലെത്തിച്ചു പുഷ്പ സ്നേഹികളെ പുളകിതരാക്കുന്നതില്‍ എന്നും മുന്നിലാണ് ഇടുക്കി ജില്ലയിലെ കുമളി മണ്ണാറത്തറ
പ്രളയവും സ്ട്രോക്കും പ്രശ്നമാക്കിയില്ല, തോല്ക്കാന് ജോര്‍ജിന് മനസില്ല
ഇടുക്കി ജില്ലയില്‍ കല്ലാര്‍കുട്ടിയിലെ കാരക്കൊമ്പില്‍ ജോര്‍ജിനു കൃഷി ജീവനു തുല്യം. എന്തു പ്രതിസന്ധികളുണ്ടായാലും കൃഷിയോടുള
ബംഗാളിന്റെ പൊട്ടല്‍ ജോബിക്കു സ്വന്തം
പൊട്ടല്‍ എന്ന ബംഗാളി പച്ചക്കറി ഒറ്റനോട്ടത്തില്‍ വലിയ കോവയ്ക്കയാണെന്നേ തോന്നൂ. പച്ചക്കറിയാണ് എന്ന തൊഴിച്ചാല്‍ അതിനു കോവയ്
അകത്തളങ്ങള്‍ക്കു മോടികൂട്ടും ആഗ്ലോനിമ
അകത്തളങ്ങളുടെ മോടി കൂട്ടാനും പൂന്തോട്ടങ്ങള്‍ അലങ്കരിക്കാനും ഉദ്യാനപ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന ചെടിയാണ് ആഗ്ലോനിമ അഥവാ ചൈ
നെല്ലിന് കീടാക്രമണ സാധ്യത, വാഴത്തടത്തില്‍ പുതയിടണം
നെല്ല്
കതിര് നിരക്കാനൊരുങ്ങുന്ന പാടങ്ങളില്‍ കീടരോഗബാധക്കെതിരെ ജാഗ്രത പുലര്‍ത്തണം. പരിസ്ഥിതി സൗഹൃദ കൃഷിയിലൂടെ പ്രതിരോ
കരയും കടലും കടന്ന് തേന്‍ പെരുമ
ഡോ.സാജന് ജോസ് കെ. തെക്കേടത്തിന്റെ നേതൃത്വത്തിലുള്ള ഇടുക്കി ജില്ലയിലെ മൂലമറ്റം റീഗല്‍ ബീ ഗാര്‍ഡന്റെ പെരുമ കരയും കടലും കട
ഇല്ലത്തിന് അഴകായി നാടന്‍ പശുക്കള്‍
തൊഴുത്ത് മാത്രമല്ല പശുക്കള്‍ക്കായി താമസിക്കുന്ന വീട് തന്നെ വിട്ടു കൊടുത്തിരിക്കുകയാണ് ഈ കുടുംബം. ആലപ്പുഴ ജില്ലയില്‍ കായം
ചെള്ളകറ്റി നായയെ ചുള്ളനാക്കാം
നായകളുടെ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും കണ്ണാടിയാണ് അവയുടെ ചര്‍മം. എന്നാല്‍, ചെള്ള്, പേന്‍, പട്ടുണ്ണി, ഈച്ചകള്‍ എ
മനംമയക്കും ജേഡ് വൈന്‍
തീനാളം പോലെ ചുവന്ന പൂങ്കുലകളുമായി ഉദ്യാനങ്ങളിലെ പ്രിയ ഇനമായി മാറിയിരിക്കുകയാണ് ജേഡ് വൈന്‍ എന്ന ഫിലിപ്പീന്‍സ് ചെടി. ഉഷ്ണമ
പിന്നാമ്പുറത്തായ മുറം
ഒരുകാലത്ത് അരി മുറത്തിലിട്ടു പാറ്റുന്ന താളാത്മകമായ ശബ്ദം കേള്‍ക്കാത്ത വീടുകളുണ്ടായിരുന്നില്ല. മില്ലില്‍ കുത്തിയെടുക്കുന്
മാറുന്ന തോട്ടങ്ങള്‍; വഴിമാറുന്ന മധുര പ്രതീക്ഷകള്‍
നമ്മുടെ പഴത്തോട്ടങ്ങള്‍ പരമ്പരാഗത രീതികളില്‍നിന്നു ചുവടു മാറ്റുകയാണ്. മാവും പ്ലാവും പേരയും വാഴയും പപ്പായയും സീതപ്പഴവും ക
മധുരമേറും മുറ്റത്തെ പന്തല്‍
ഏതു കാലാവസ്ഥയിലും ലാഭകരമാകുന്ന വിളകളാണു നമുക്കാവശ്യം. കുറഞ്ഞ ചെലവില്‍ വര്‍ഷം മുഴുവന്‍ വിളവ് നല്കുന്ന ഒരു ഫലം നമ്മുടെ മു
മണ്ണിനടിയിലെ ഔഷധം നിലമാങ്ങ
മണ്ണിനടയില്‍ വിളയുന്ന അപൂര്‍വ ഔഷധങ്ങളില്‍ ഒന്നാണ് എര്‍ത്ത് മാംഗോ അഥവ നിലമാങ്ങ (വാത്മീകാമ്രം). കിളച്ചു മറിച്ചു കൃഷി ചെയ്യ
84 -ാം വയസിലും കൃഷിയില്‍ ഊര്‍ജസ്വലതയോടെ
ഏറെപ്പേരും വീടിനു പുറത്തുപോലും ഇറങ്ങാതെ വിശ്രമിക്കുന്ന 84-ാം വയസിലും കോട്ടയം ജില്ലയിലെ പാലാ തലപ്പലം പഞ്ചായത്തില്‍ തുരുത്
ബസുകള്‍ക്കു കൊറോണ കൈ കാട്ടി; ഷിബി കുതിച്ചു കുതിരപ്പുറത്ത്
കോവിഡിനു മുമ്പ് കോട്ടയം മെഡിക്കല്‍ കോളജ് ബസ്സ്റ്റാന്‍ഡില്‍ നിറയെ യാത്രക്കാരുമായി ഒരു പഴയംപള്ളി ബസ് എങ്കിലും കാണാത്ത സമയമ
അഗ്രിഫാമില്‍ വിളയുന്നതത്രയും ജൈവം
ഊണിലും ഉറക്കത്തിലും കൃഷിയേക്കുറിച്ചുള്ള ചിന്ത. അതിരാവിലെ ഉണര്‍ന്നു തനിയെ ജീപ്പോടിച്ച് തോട്ടത്തിലെത്തി കാലികള്‍ക്കു പുല്ല
കസ്തൂരി വെണ്ടയും മണിത്തക്കാളിയും
പ്രശസ്ത ജൈവകര്ഷകന് ആര്. രവീന്ദ്രന്റെ വീടി ന്റെ മട്ടുപ്പാവില്‍ നിറഞ്ഞു കായ്ച്ചു നില്ക്കുന്ന മണിത്തക്കാളിയും കസ്തൂരിവെ
ചെള്ളുപനി പ്രശ്നമാണ് ജാഗ്രതൈ...
ലോകത്തിലെ ഏറ്റവും പഴകിയതും എന്നാല്‍ പലപ്പോഴും അവഗണിക്ക പ്പെടുന്നതുമായ ജന്തുജന്യ രോഗങ്ങളിലൊന്നാണു സ്ക്രബ് ടൈഫസ് അഥവാ ചെള
തിപ്പലിക്കു പകരം തിപ്പലി മാത്രം
പകരം വയ്ക്കാനില്ലാത്ത ചുരുക്കം ചില വിളകളില്‍ ഒന്നാണു തിപ്പലി. തിപ്പലിക്കു പകരം തിപ്പലിമാത്രം എന്നു പറയുന്നതില്‍ തെറ്റില്‍
കൊക്കോ ഉത്പാദനവും സ്വപരാഗണവും
കൊക്കോ കൃഷിയില്‍ സസ്യസംരക്ഷണം എത്ര നന്നായി നടത്തിയാലും പരാഗണം ശരിയായില്ലങ്കില്‍ ഉത്പാദനം ഗണ്യമായി കുറയും. ഒന്നാമത്തെ ചിത
Latest News
ബജറ്റ് കര്‍ഷക ക്ഷേമം ലക്ഷ്യമിടുന്നതെന്ന് റോഷി അഗസ്റ്റിന്
ബിഹാറിലേക്ക് ടിക്കറ്റെടുത്ത യാത്രികനെ രാജസ്ഥാനിലെത്തിച്ച് ഇൻഡിഗോ
പി.കെ ഫിറോസിന്റെ റിമാൻഡ് കാലാവധി നീട്ടി
"ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഒഴിഞ്ഞത് നിർഭാഗ്യകരം'
സാധാരണക്കാരനെ കൊള്ളയടിക്കുന്ന ജനവിരുദ്ധ ബജറ്റ്: കുഞ്ഞാലിക്കുട്ടി
Latest News
ബജറ്റ് കര്‍ഷക ക്ഷേമം ലക്ഷ്യമിടുന്നതെന്ന് റോഷി അഗസ്റ്റിന്
ബിഹാറിലേക്ക് ടിക്കറ്റെടുത്ത യാത്രികനെ രാജസ്ഥാനിലെത്തിച്ച് ഇൻഡിഗോ
പി.കെ ഫിറോസിന്റെ റിമാൻഡ് കാലാവധി നീട്ടി
"ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഒഴിഞ്ഞത് നിർഭാഗ്യകരം'
സാധാരണക്കാരനെ കൊള്ളയടിക്കുന്ന ജനവിരുദ്ധ ബജറ്റ്: കുഞ്ഞാലിക്കുട്ടി
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top