Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഐസക്കിയേലിന്റെ ഏദൻതോട്ടം
അറിയാനുണ്ട്, ചില കാലിക്കാര്യങ്ങള്
നെല്ലിലെ പ്രധാന രോഗങ്ങളും നിയന്ത്രണ മാര്‍...
മനംനിറച്ച് മറയൂരിലെ ഓറഞ്ച് തോട്ടങ്ങള്‍
ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ ഇനി കോവലിലും
ഏലത്തിന്റെ നാട്ടില്‍ കണ്ണീര് മഴ
ഡോക്ടര്‍ ഔട്ട്, കൃഷിയിടത്തിലുണ്ട്
സൗന്ദര്യവിപണി കീഴടക്കാന്‍ കഴുത ഫാം
തള്ളിക്കളയണ്ട; ആവശ്യമുണ്ട് പോള
Previous
Next
Karshakan
കരിമ്പാറക്കൂട്ടത്തിലെ വിസ്മയ ഡ്രാഗണ്‍ പഴത്തോട്ടം
WhatsApp
ഭംഗിയിലും രുചിയിലും അത്യാകര്ഷകമാണു ഡ്രാഗണ്‍ ഫ്രൂട്ട്. കഠിനാധ്വാനത്തിലൂടെ അതു വിളയിച്ചെടുക്കുന്ന കര്‍ഷകന്റെ മുഖത്തും ആ സന്തോഷം നിറഞ്ഞു കാണാം. പത്തനംതിട്ട ജില്ലയിലെ റാന്നി അത്തിക്കയത്തു നിന്ന് ഒരു കിലോമീറ്റര്‍ അകലെ വനത്തും മുറിയിലെ ജെ. ജെ ഗാര്ഡന് ഇതിനു നേര്‍സാക്ഷ്യം.
കരിമ്പാറക്കൂട്ടങ്ങള്‍ നിറഞ്ഞ നാലേക്കറോളം ഭൂമിയില്‍ വിസ്മയ വ്യാളിപ്പഴത്തോട്ടം നിര്‍മിച്ചു ജീവിതം ആസ്വദിക്കുകയാണു കെ.എസ്. ജോസഫ് എന്ന മുന്‍ ബാങ്ക് ഉദ്യോഗസ്ഥന്. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ മുതല്‍മുടക്കിനു തക്ക വരുമാനം കൂടി ലഭിച്ചു തുടങ്ങിയതോടെ അദ്ദേഹം തികഞ്ഞ ആത്മസംതൃപ്തിയിലും.
ഫെഡറല്‍ ബാങ്കിലെ അസി. മാനേജര്‍ തസ്തികയില്‍ നിന്നു വിരമിച്ചശേഷമാണു ജോസഫ് കൃഷിയിലേക്കു തിരിഞ്ഞത്. പൈതൃകമായി കിട്ടിയ ഭൂമിയില്‍ കാര്യമായ കൃഷിയൊന്നുമുണ്ടായിരുന്നില്ല. പറക്കൂട്ടങ്ങള്‍ നിറഞ്ഞ മണ്ണില്‍ കുറച്ചു റബറും പാഴ്മരങ്ങളും മാത്രം.
വെറുതെ കിടക്കുന്ന സ്ഥലത്ത് എന്തു ചെയ്യണമെന്നുള്ള ആലോചനയായി പിന്നെ. അങ്ങനെയാണ് ഡ്രാഗണ്‍ ഫ്രൂട്ടിലെത്തിയത്. വ്യാളിപ്പഴ ചെടിക്ക് മണ്ണും വെള്ളവും കുറച്ചു മതിയെന്ന പ്രത്യേകതയും തീരുമാനത്തിലെത്താന്‍ സഹായകമായി. 2017-ലാണു തുടക്കം. 200 മൂട് നട്ടു. ഒരു മൂട്ടില് നാലു ചെടികള്‍. പിറ്റേവര്‍ഷം മാര്‍ച്ചില്‍ വിളവെടുത്തു. പഴങ്ങള്‍ വിറ്റ് 50,000 രൂപ കൈയില്‍ കിട്ടി.
കൗതുകത്തിനുവേണ്ടി തുടങ്ങിയ കൃഷി കൈ നിറയെ ആദായം തരുമെന്നറിഞ്ഞതോടെ കൂടുതല്‍ സ്ഥലത്തേക്കു വ്യാപിപ്പിച്ചു. പൈതൃ കമായി കിട്ടിയതിനൊപ്പം കുറച്ചു സ്ഥലങ്ങള്‍ കൂടി വാങ്ങി. പാറക്കെട്ടുകളിലും വിടവുകളിലും മറ്റും ചെറു കയ്യാലകള്‍ തീര്‍ത്തു മണ്ണു നിറച്ചു സ്ഥലമൊരുക്കി.10 അടി അകലത്തില്‍ ചെടി നട്ടു.
ജോസഫിനൊപ്പം സഹോദരന് കെ.എസ്. ആന്റണിയും ചേര്‍ന്നതോടെ കൃഷി തികച്ചും വ്യാവസായി കാടിസ്ഥാനത്തിലായി. ചുരുങ്ങിയ കാലംകൊണ്ടു പത്തനംതിട്ട ജില്ലയിലെ ഏറ്റവും വലിയ ഡ്രാഗണ്‍ ഫ്രൂട്ട് പ്ലാന്റേഷനായി മാറിക്കഴിഞ്ഞു ജെ.ജെ. ഗാര്ഡന്.
മരുഭൂമിയിലെ കള്ളിമുള്‍ച്ചെടി വര്‍ഗത്തില്‍പ്പെട്ട വള്ളിച്ചെടിയാണു ഡ്രാഗണ്‍ ഫ്രൂട്ട്. ഉഷ്ണമേഖലയില്‍ വളരുന്ന ചെടിയായതിനാല്‍ വെള്ളവും വളവും കുറച്ചു മതി.
അമേരിക്കയാണു ജന്മനാടെന്നു പറയുമ്പോഴും ഇന്ത്യയ്ക്കെപ്പം പെറു, മെക്സിക്കോ, മലേഷ്യ, വിയറ്റ്നാം, തായ്ലന്ഡ് തുടങ്ങിയ രാജ്യങ്ങളിലും ഇതു വിപുലമായി കൃഷി ചെയ്യുന്നുണ്ട്. പ്രോട്ടീനും കാര്‍ബോ ഹൈഡ്രേറ്റും, വൈറ്റമിന്‍ സിയും അടങ്ങിയിരിക്കുന്ന പഴം ഔഷധമായും ഉപയോഗിക്കുന്നു.
മലേഷ്യന്‍ റെഡ്, അമേരിക്കന്‍ ബ്യൂട്ടി, പൊലേറ, ഒര്ജീനിയ, വൈറ്റ് തുടങ്ങിയ ഇനങ്ങള്‍ ജെ.ജെ ഗാര്ഡനിലുണ്ടെങ്കിലും പര്‍പ്പിള്‍ നിറമുള്ള അമേരിക്കന്‍ ബ്യൂട്ടിയാണ് ഏറെയും. അവയ്ക്കിടയില്‍ മഞ്ഞ, വെള്ള നിറങ്ങളിലുള്ള പഴങ്ങള്‍ കൂടി നിറയുമ്പോള്‍ ജെ. ജെ. ഗാര്ഡന് ശരിക്കും വിസ്മയിപ്പിക്കും. മലഞ്ചെരുവിലെ സുഖശീതമായ കാറ്റും പ്രഭാതത്തിലെ കോടമഞ്ഞും സന്ദര്‍ശകര്‍ക്കു സമ്മാനിക്കുന്നതു മറ്റൊരു ലോകം തന്നെ.
കാര്യങ്ങള്‍ ഇങ്ങനെയെക്കെയാണെങ്കിലും ചെടികള്‍ക്കു ശ്രദ്ധയോ ടെയുള്ള പരിചരണം ആവശ്യമാണ്. ജെ.ജെ. ഗാര്‍ഡന്‍സില്‍ അതു ശരിക്കും കാണുകയും ചെയ്യാം. രാവിലെ ആറിനു തോട്ടത്തിലെത്തുന്ന ജോ സഫ് രാത്രി വൈകിയാണു പലപ്പോഴും മടങ്ങുന്നത്.
ഇടയ്ക്കു ഭക്ഷണം കഴിക്കാന്‍ പോകുന്നതൊഴിച്ചാല്‍ മുഴുവന്‍ സമയവും തോട്ടത്തില്‍ തന്നെ. വിളവെടുപ്പിനും പഴങ്ങള്‍ പായ്ക്കു ചെയ്ത് അയയ്ക്കാനും മാത്രമല്ല, വളമിടാനും കള പറിക്കാനുമൊക്കെ ജോസഫ് എപ്പോഴും തെഴിലാളികള്ക്കൊപ്പമുണ്ടാകും. വ്യാളിപ്പഴങ്ങള് പെട്ടെന്നു കേടാകില്ല. സാധാരണ അന്തരീക്ഷത്തില്‍ 14 ദിവസം വരെ കേടു കൂടാതെ ഇരിക്കും.
ഇപ്പോള്‍ മൂവായിരം മൂട് ചെടികളാണു തോട്ടത്തിലുള്ളത്. ഒരു മൂട്ടില് നാലെണ്ണം വച്ചു 12000 തൈകള്‍. സാധാരണ ഏപ്രില്‍ മാസത്തിലാണു പൂവിടുന്നത്. പൂവിട്ട് കൃത്യം 30-ാം ദിവസം വിളവെടുക്കാം. ഒരു ചെടി 10 തവണയെങ്കിലും പുഷ്പിക്കും. പൂവിടല്‍ സെപ്റ്റംബര്‍ മാസം വരെ തുടരും. ഒക്ടോബര്‍ വരെ ആറു മാസത്തോളം തുടര്‍ച്ചയായി വിളവെടുക്കാം.
ചെടിയുടെ ആയുസ് 25 വര്‍ഷത്തോളം വരുമെന്നാണു കണക്ക്. മൂന്നു വര്‍ഷം പ്രായമാകുന്നതോടെ പൂര്‍ണ വിളവ് ലഭിച്ചു തുടങ്ങും. മാര്‍ക്കറ്റിംഗ് ഇതുവരെ പ്രശ്നമായിട്ടില്ലെന്നു ജോസഫ് പറഞ്ഞു. ആവശ്യത്തിനു കൊടുക്കാന്‍ കഴിയുന്നില്ല എന്നതാണു പ്രശ്നം.
ചെടികള്‍ക്കു പറ്റിപ്പിടിച്ചു കയറി വളരാന്‍ കോണ്‍ക്രീറ്റ് കാലുകള്‍ സ്ഥാപിക്കലാണ് ആദ്യ ജോലി. തൈകള്‍ക്കു വേരു പിടിച്ചു കഴിഞ്ഞാല്‍ പിന്നെ വളര്‍ച്ച ത്വരിതഗ തിയിലാണ്. തായ് വേരില്ലാതെ ചുറ്റു വേരുകള്‍ മാത്രമുള്ള ചെടിയാണിത്.
സാധാരണ ചെടികള്‍ ഒരുമിച്ചാണു പൂവിടുന്നത്. അതുകൊണ്ടു തന്നെ വിളവെടുപ്പും ഒന്നിച്ചു നടത്താം. നിറയെ പൂമ്പൊടിയുമായി വലിയ പൂക്കളാണിതിനുള്ളത്. സന്ധ്യയ്ക്കാണു പൂ വിരിയുന്നത്. തേനീച്ച കള്‍ വഴിയാണു പരാഗണം. പൂക്കള്‍ വിരിയുന്ന കാലത്ത് പുലര്‍ച്ചെ തോട്ടത്തിലെത്തിയാല്‍ ധാരാളം തേനീച്ചകളെ കാണാം.
ജൈവ മാര്ഗത്തിലാണു ജോസഫിന്റെ കൃഷി. കോഴി കാഷ്ഠം, ചാണ കപ്പൊടി, വേപ്പിന്‍പിണ്ണാക്ക് എന്നിവ യാണ് വളം. കീടനാശിനികളും രാസവളവും ഒട്ടും ഉപയോഗിക്കാറില്ല. അങ്ങനെ കാര്യമായ കീടബാധയുണ്ടാകാറില്ലെന്നും ജോസഫ് വെളിപ്പെടുത്തി. എന്നാല്‍, കളശല്യം രൂക്ഷമാണ്. ഇടവിട്ടുണ്ടാകുന്ന മഴയും കടുത്ത വെയിലുമാണ് കാരണം. കൃത്യമായ ഇടവേളകളില്‍ തോട്ടത്തില്‍ നിന്ന് യന്ത്രസഹായത്താല്‍ കളകളും പുല്ലും നീക്കം ചെയ്യും.
തോട്ടം കാണാനും കൃഷിയെക്കു റിച്ച് അറിയാനും പഠിക്കാനും സംസ്ഥാ നത്തിനകത്തു നിന്നും പുറത്തു നിന്നും നിരവധിപ്പേരാണ് ജെ. ജെ. ഗാര്ഡന്സിലെത്തുന്നത്. ഒറ്റയ്ക്കും കുടുംബമായും വിവിധ ഗ്രൂപ്പുകളായും വരുന്നവരാണ് ഏറെയും. സന്ദര്‍ശകര്‍ക്ക് ഇരുന്നു വിശ്രമിക്കാന്‍ തോട്ടത്തില്‍ വിശ്രമകേന്ദ്രങ്ങളുണ്ട്.
ഉയരത്തില്‍ സ്ഥാപിച്ചിട്ടുള്ള വാച്ച് ടവറില്‍ കയറിയാല്‍ തോട്ടത്തിന്റെ മനോഹരമായ ദൂരവീക്ഷണവും കാണാം. പഴത്തിനൊപ്പം തൈകളും, കോണ്‍ ക്രീറ്റ് കാലുകളും മിതമായ നിരക്കില്‍ ഇവിടെ നിന്ന് ലഭിക്കും. ഒപ്പം കൃഷിക്കാവശ്യമായ നിര്‍ദേശങ്ങളും.
ഫോണ്‍: 9446818547, 9447116731.
തോമസ് റാന്നി
ഐസക്കിയേലിന്റെ ഏദൻതോട്ടം
ബൈബിളിലെ ഒലിവും രാമായണത്തിലെ ശിംശിപയും അറബിയിലെ ഊതും ഒത്തുചേരുന്ന ഒരു സസ്യത്തോട്ടം ചോറ്റാന
അറിയാനുണ്ട്, ചില കാലിക്കാര്യങ്ങള്
1. പശുവിന്റെ പൊക്കിള്‍ താഴ്ന്നു വന്ന് അകിടിനൊപ്പമാകുമ്പോള് പ്രസവത്തിന് സമയമായെന്നു കണക്കാക്കാം.
2. പശു പ്രസവിക്കുമ
നെല്ലിലെ പ്രധാന രോഗങ്ങളും നിയന്ത്രണ മാര്‍ഗങ്ങളും
നെല്‍ച്ചെടിയുടെ നട്ടെല്ലൊടിക്കുന്ന നിരവധി ഫംഗല്‍, ബാക്ടീരിയല്‍, വൈറല്‍ രോഗങ്ങള്‍ വിവിധ വളര്‍ച്ചാഘട്ടങ്ങളില്‍ പ്രത്യക്ഷപ്
മനംനിറച്ച് മറയൂരിലെ ഓറഞ്ച് തോട്ടങ്ങള്‍
രുചി കൊണ്ടും മനോഹാരിത കൊണ്ടും മറയൂരിലെ ഓറഞ്ച് തോട്ടങ്ങള്‍ സന്ദര്‍ശകരുടെ മനം നിറയ്ക്കുന്നു. മറയൂരിനു സമീപത്തെ തേയിലത്തോട്
ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ ഇനി കോവലിലും
വെള്ളരി വര്‍ഗത്തില്‍പ്പെട്ട ഒരു ദീര്ഘകാലവിളയാണു കോവല്‍. കോക്സീനിയ ഗ്രാന്‍ഡിസ് എന്നാണ് ശാസ്ത്ര നാമം. രോഗപ്രതിരോധശേഷി വര
ഏലത്തിന്റെ നാട്ടില്‍ കണ്ണീര് മഴ
കാര്‍ഷിക സമ്പന്നതയില്‍ ഊറ്റംകൊണ്ടിരുന്ന ഹൈറേഞ്ചിന്റെ പ്രധാന കാര്‍ഷിക വിഭവമായ ഏലം വല്ലാതെ തളരുന്നു. പച്ചപ്പൊന്നിന്റെ മോടി
ഡോക്ടര്‍ ഔട്ട്, കൃഷിയിടത്തിലുണ്ട്
കണ്ണിലെ ജീവന്റെ സ്പന്ദനമറിയാന്‍ ഡോ. എം.എസ്.ഉണ്ണികൃഷ്ണനു സ്റ്റെതസ്കോപ്പിന്റെ ആവശ്യമില്ല. കൊല്ലം കുണ്ടറ താലൂക്ക് ആശുപത്
സൗന്ദര്യവിപണി കീഴടക്കാന്‍ കഴുത ഫാം
പേരു വിളിച്ചാല്‍ ഉടമയുടെ അടുത്ത് ഓടിയെത്തി കൈയിലും മുഖത്തുമൊക്കെ സ്നേഹത്തോടെ തഴുകുന്ന കഴുതകളെ സങ്കല്പിക്കാനാകുമോ?ചുമട്
തള്ളിക്കളയണ്ട; ആവശ്യമുണ്ട് പോള
വയലുകളിലും പുഴകളിലും തിങ്ങി നിറയുന്ന പോളകള്‍ യാത്രാ ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും കൃഷിക്കാര്‍ക്കും നാട്ടുകാര്‍ക്കും തീ
ഫാം സ്കൂളും സംയോജിത കൃഷിയും പിന്നെ സജിത് മാസ്റ്ററും
സംയോജിത കൃഷിയിലൂടെ വേറിട്ട വിജയഗാഥ എഴുതുകയാണ് കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പിനടുത്ത് അടിയറപ്പാറയിലെ സജിത് മാസ്റ്ററും കു
മനംമയക്കും അമരാന്തസ്
പുതുപൂക്കള്‍ നാട്ടിലെത്തിച്ചു പുഷ്പ സ്നേഹികളെ പുളകിതരാക്കുന്നതില്‍ എന്നും മുന്നിലാണ് ഇടുക്കി ജില്ലയിലെ കുമളി മണ്ണാറത്തറ
പ്രളയവും സ്ട്രോക്കും പ്രശ്നമാക്കിയില്ല, തോല്ക്കാന് ജോര്‍ജിന് മനസില്ല
ഇടുക്കി ജില്ലയില്‍ കല്ലാര്‍കുട്ടിയിലെ കാരക്കൊമ്പില്‍ ജോര്‍ജിനു കൃഷി ജീവനു തുല്യം. എന്തു പ്രതിസന്ധികളുണ്ടായാലും കൃഷിയോടുള
ബംഗാളിന്റെ പൊട്ടല്‍ ജോബിക്കു സ്വന്തം
പൊട്ടല്‍ എന്ന ബംഗാളി പച്ചക്കറി ഒറ്റനോട്ടത്തില്‍ വലിയ കോവയ്ക്കയാണെന്നേ തോന്നൂ. പച്ചക്കറിയാണ് എന്ന തൊഴിച്ചാല്‍ അതിനു കോവയ്
അകത്തളങ്ങള്‍ക്കു മോടികൂട്ടും ആഗ്ലോനിമ
അകത്തളങ്ങളുടെ മോടി കൂട്ടാനും പൂന്തോട്ടങ്ങള്‍ അലങ്കരിക്കാനും ഉദ്യാനപ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന ചെടിയാണ് ആഗ്ലോനിമ അഥവാ ചൈ
നെല്ലിന് കീടാക്രമണ സാധ്യത, വാഴത്തടത്തില്‍ പുതയിടണം
നെല്ല്
കതിര് നിരക്കാനൊരുങ്ങുന്ന പാടങ്ങളില്‍ കീടരോഗബാധക്കെതിരെ ജാഗ്രത പുലര്‍ത്തണം. പരിസ്ഥിതി സൗഹൃദ കൃഷിയിലൂടെ പ്രതിരോ
കരയും കടലും കടന്ന് തേന്‍ പെരുമ
ഡോ.സാജന് ജോസ് കെ. തെക്കേടത്തിന്റെ നേതൃത്വത്തിലുള്ള ഇടുക്കി ജില്ലയിലെ മൂലമറ്റം റീഗല്‍ ബീ ഗാര്‍ഡന്റെ പെരുമ കരയും കടലും കട
ഇല്ലത്തിന് അഴകായി നാടന്‍ പശുക്കള്‍
തൊഴുത്ത് മാത്രമല്ല പശുക്കള്‍ക്കായി താമസിക്കുന്ന വീട് തന്നെ വിട്ടു കൊടുത്തിരിക്കുകയാണ് ഈ കുടുംബം. ആലപ്പുഴ ജില്ലയില്‍ കായം
ചെള്ളകറ്റി നായയെ ചുള്ളനാക്കാം
നായകളുടെ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും കണ്ണാടിയാണ് അവയുടെ ചര്‍മം. എന്നാല്‍, ചെള്ള്, പേന്‍, പട്ടുണ്ണി, ഈച്ചകള്‍ എ
മനംമയക്കും ജേഡ് വൈന്‍
തീനാളം പോലെ ചുവന്ന പൂങ്കുലകളുമായി ഉദ്യാനങ്ങളിലെ പ്രിയ ഇനമായി മാറിയിരിക്കുകയാണ് ജേഡ് വൈന്‍ എന്ന ഫിലിപ്പീന്‍സ് ചെടി. ഉഷ്ണമ
പിന്നാമ്പുറത്തായ മുറം
ഒരുകാലത്ത് അരി മുറത്തിലിട്ടു പാറ്റുന്ന താളാത്മകമായ ശബ്ദം കേള്‍ക്കാത്ത വീടുകളുണ്ടായിരുന്നില്ല. മില്ലില്‍ കുത്തിയെടുക്കുന്
ഐസക്കിയേലിന്റെ ഏദൻതോട്ടം
ബൈബിളിലെ ഒലിവും രാമായണത്തിലെ ശിംശിപയും അറബിയിലെ ഊതും ഒത്തുചേരുന്ന ഒരു സസ്യത്തോട്ടം ചോറ്റാന
അറിയാനുണ്ട്, ചില കാലിക്കാര്യങ്ങള്
1. പശുവിന്റെ പൊക്കിള്‍ താഴ്ന്നു വന്ന് അകിടിനൊപ്പമാകുമ്പോള് പ്രസവത്തിന് സമയമായെന്നു കണക്കാക്കാം.
2. പശു പ്രസവിക്കുമ
നെല്ലിലെ പ്രധാന രോഗങ്ങളും നിയന്ത്രണ മാര്‍ഗങ്ങളും
നെല്‍ച്ചെടിയുടെ നട്ടെല്ലൊടിക്കുന്ന നിരവധി ഫംഗല്‍, ബാക്ടീരിയല്‍, വൈറല്‍ രോഗങ്ങള്‍ വിവിധ വളര്‍ച്ചാഘട്ടങ്ങളില്‍ പ്രത്യക്ഷപ്
മനംനിറച്ച് മറയൂരിലെ ഓറഞ്ച് തോട്ടങ്ങള്‍
രുചി കൊണ്ടും മനോഹാരിത കൊണ്ടും മറയൂരിലെ ഓറഞ്ച് തോട്ടങ്ങള്‍ സന്ദര്‍ശകരുടെ മനം നിറയ്ക്കുന്നു. മറയൂരിനു സമീപത്തെ തേയിലത്തോട്
ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ ഇനി കോവലിലും
വെള്ളരി വര്‍ഗത്തില്‍പ്പെട്ട ഒരു ദീര്ഘകാലവിളയാണു കോവല്‍. കോക്സീനിയ ഗ്രാന്‍ഡിസ് എന്നാണ് ശാസ്ത്ര നാമം. രോഗപ്രതിരോധശേഷി വര
ഏലത്തിന്റെ നാട്ടില്‍ കണ്ണീര് മഴ
കാര്‍ഷിക സമ്പന്നതയില്‍ ഊറ്റംകൊണ്ടിരുന്ന ഹൈറേഞ്ചിന്റെ പ്രധാന കാര്‍ഷിക വിഭവമായ ഏലം വല്ലാതെ തളരുന്നു. പച്ചപ്പൊന്നിന്റെ മോടി
ഡോക്ടര്‍ ഔട്ട്, കൃഷിയിടത്തിലുണ്ട്
കണ്ണിലെ ജീവന്റെ സ്പന്ദനമറിയാന്‍ ഡോ. എം.എസ്.ഉണ്ണികൃഷ്ണനു സ്റ്റെതസ്കോപ്പിന്റെ ആവശ്യമില്ല. കൊല്ലം കുണ്ടറ താലൂക്ക് ആശുപത്
സൗന്ദര്യവിപണി കീഴടക്കാന്‍ കഴുത ഫാം
പേരു വിളിച്ചാല്‍ ഉടമയുടെ അടുത്ത് ഓടിയെത്തി കൈയിലും മുഖത്തുമൊക്കെ സ്നേഹത്തോടെ തഴുകുന്ന കഴുതകളെ സങ്കല്പിക്കാനാകുമോ?ചുമട്
തള്ളിക്കളയണ്ട; ആവശ്യമുണ്ട് പോള
വയലുകളിലും പുഴകളിലും തിങ്ങി നിറയുന്ന പോളകള്‍ യാത്രാ ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും കൃഷിക്കാര്‍ക്കും നാട്ടുകാര്‍ക്കും തീ
ഫാം സ്കൂളും സംയോജിത കൃഷിയും പിന്നെ സജിത് മാസ്റ്ററും
സംയോജിത കൃഷിയിലൂടെ വേറിട്ട വിജയഗാഥ എഴുതുകയാണ് കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പിനടുത്ത് അടിയറപ്പാറയിലെ സജിത് മാസ്റ്ററും കു
മനംമയക്കും അമരാന്തസ്
പുതുപൂക്കള്‍ നാട്ടിലെത്തിച്ചു പുഷ്പ സ്നേഹികളെ പുളകിതരാക്കുന്നതില്‍ എന്നും മുന്നിലാണ് ഇടുക്കി ജില്ലയിലെ കുമളി മണ്ണാറത്തറ
പ്രളയവും സ്ട്രോക്കും പ്രശ്നമാക്കിയില്ല, തോല്ക്കാന് ജോര്‍ജിന് മനസില്ല
ഇടുക്കി ജില്ലയില്‍ കല്ലാര്‍കുട്ടിയിലെ കാരക്കൊമ്പില്‍ ജോര്‍ജിനു കൃഷി ജീവനു തുല്യം. എന്തു പ്രതിസന്ധികളുണ്ടായാലും കൃഷിയോടുള
ബംഗാളിന്റെ പൊട്ടല്‍ ജോബിക്കു സ്വന്തം
പൊട്ടല്‍ എന്ന ബംഗാളി പച്ചക്കറി ഒറ്റനോട്ടത്തില്‍ വലിയ കോവയ്ക്കയാണെന്നേ തോന്നൂ. പച്ചക്കറിയാണ് എന്ന തൊഴിച്ചാല്‍ അതിനു കോവയ്
അകത്തളങ്ങള്‍ക്കു മോടികൂട്ടും ആഗ്ലോനിമ
അകത്തളങ്ങളുടെ മോടി കൂട്ടാനും പൂന്തോട്ടങ്ങള്‍ അലങ്കരിക്കാനും ഉദ്യാനപ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന ചെടിയാണ് ആഗ്ലോനിമ അഥവാ ചൈ
നെല്ലിന് കീടാക്രമണ സാധ്യത, വാഴത്തടത്തില്‍ പുതയിടണം
നെല്ല്
കതിര് നിരക്കാനൊരുങ്ങുന്ന പാടങ്ങളില്‍ കീടരോഗബാധക്കെതിരെ ജാഗ്രത പുലര്‍ത്തണം. പരിസ്ഥിതി സൗഹൃദ കൃഷിയിലൂടെ പ്രതിരോ
കരയും കടലും കടന്ന് തേന്‍ പെരുമ
ഡോ.സാജന് ജോസ് കെ. തെക്കേടത്തിന്റെ നേതൃത്വത്തിലുള്ള ഇടുക്കി ജില്ലയിലെ മൂലമറ്റം റീഗല്‍ ബീ ഗാര്‍ഡന്റെ പെരുമ കരയും കടലും കട
ഇല്ലത്തിന് അഴകായി നാടന്‍ പശുക്കള്‍
തൊഴുത്ത് മാത്രമല്ല പശുക്കള്‍ക്കായി താമസിക്കുന്ന വീട് തന്നെ വിട്ടു കൊടുത്തിരിക്കുകയാണ് ഈ കുടുംബം. ആലപ്പുഴ ജില്ലയില്‍ കായം
ചെള്ളകറ്റി നായയെ ചുള്ളനാക്കാം
നായകളുടെ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും കണ്ണാടിയാണ് അവയുടെ ചര്‍മം. എന്നാല്‍, ചെള്ള്, പേന്‍, പട്ടുണ്ണി, ഈച്ചകള്‍ എ
മനംമയക്കും ജേഡ് വൈന്‍
തീനാളം പോലെ ചുവന്ന പൂങ്കുലകളുമായി ഉദ്യാനങ്ങളിലെ പ്രിയ ഇനമായി മാറിയിരിക്കുകയാണ് ജേഡ് വൈന്‍ എന്ന ഫിലിപ്പീന്‍സ് ചെടി. ഉഷ്ണമ
പിന്നാമ്പുറത്തായ മുറം
ഒരുകാലത്ത് അരി മുറത്തിലിട്ടു പാറ്റുന്ന താളാത്മകമായ ശബ്ദം കേള്‍ക്കാത്ത വീടുകളുണ്ടായിരുന്നില്ല. മില്ലില്‍ കുത്തിയെടുക്കുന്
മാറുന്ന തോട്ടങ്ങള്‍; വഴിമാറുന്ന മധുര പ്രതീക്ഷകള്‍
നമ്മുടെ പഴത്തോട്ടങ്ങള്‍ പരമ്പരാഗത രീതികളില്‍നിന്നു ചുവടു മാറ്റുകയാണ്. മാവും പ്ലാവും പേരയും വാഴയും പപ്പായയും സീതപ്പഴവും ക
മധുരമേറും മുറ്റത്തെ പന്തല്‍
ഏതു കാലാവസ്ഥയിലും ലാഭകരമാകുന്ന വിളകളാണു നമുക്കാവശ്യം. കുറഞ്ഞ ചെലവില്‍ വര്‍ഷം മുഴുവന്‍ വിളവ് നല്കുന്ന ഒരു ഫലം നമ്മുടെ മു
മണ്ണിനടിയിലെ ഔഷധം നിലമാങ്ങ
മണ്ണിനടയില്‍ വിളയുന്ന അപൂര്‍വ ഔഷധങ്ങളില്‍ ഒന്നാണ് എര്‍ത്ത് മാംഗോ അഥവ നിലമാങ്ങ (വാത്മീകാമ്രം). കിളച്ചു മറിച്ചു കൃഷി ചെയ്യ
84 -ാം വയസിലും കൃഷിയില്‍ ഊര്‍ജസ്വലതയോടെ
ഏറെപ്പേരും വീടിനു പുറത്തുപോലും ഇറങ്ങാതെ വിശ്രമിക്കുന്ന 84-ാം വയസിലും കോട്ടയം ജില്ലയിലെ പാലാ തലപ്പലം പഞ്ചായത്തില്‍ തുരുത്
ബസുകള്‍ക്കു കൊറോണ കൈ കാട്ടി; ഷിബി കുതിച്ചു കുതിരപ്പുറത്ത്
കോവിഡിനു മുമ്പ് കോട്ടയം മെഡിക്കല്‍ കോളജ് ബസ്സ്റ്റാന്‍ഡില്‍ നിറയെ യാത്രക്കാരുമായി ഒരു പഴയംപള്ളി ബസ് എങ്കിലും കാണാത്ത സമയമ
അഗ്രിഫാമില്‍ വിളയുന്നതത്രയും ജൈവം
ഊണിലും ഉറക്കത്തിലും കൃഷിയേക്കുറിച്ചുള്ള ചിന്ത. അതിരാവിലെ ഉണര്‍ന്നു തനിയെ ജീപ്പോടിച്ച് തോട്ടത്തിലെത്തി കാലികള്‍ക്കു പുല്ല
കസ്തൂരി വെണ്ടയും മണിത്തക്കാളിയും
പ്രശസ്ത ജൈവകര്ഷകന് ആര്. രവീന്ദ്രന്റെ വീടി ന്റെ മട്ടുപ്പാവില്‍ നിറഞ്ഞു കായ്ച്ചു നില്ക്കുന്ന മണിത്തക്കാളിയും കസ്തൂരിവെ
ചെള്ളുപനി പ്രശ്നമാണ് ജാഗ്രതൈ...
ലോകത്തിലെ ഏറ്റവും പഴകിയതും എന്നാല്‍ പലപ്പോഴും അവഗണിക്ക പ്പെടുന്നതുമായ ജന്തുജന്യ രോഗങ്ങളിലൊന്നാണു സ്ക്രബ് ടൈഫസ് അഥവാ ചെള
തിപ്പലിക്കു പകരം തിപ്പലി മാത്രം
പകരം വയ്ക്കാനില്ലാത്ത ചുരുക്കം ചില വിളകളില്‍ ഒന്നാണു തിപ്പലി. തിപ്പലിക്കു പകരം തിപ്പലിമാത്രം എന്നു പറയുന്നതില്‍ തെറ്റില്‍
കൊക്കോ ഉത്പാദനവും സ്വപരാഗണവും
കൊക്കോ കൃഷിയില്‍ സസ്യസംരക്ഷണം എത്ര നന്നായി നടത്തിയാലും പരാഗണം ശരിയായില്ലങ്കില്‍ ഉത്പാദനം ഗണ്യമായി കുറയും. ഒന്നാമത്തെ ചിത
Latest News
ബിഹാറിലേക്ക് ടിക്കറ്റെടുത്ത യാത്രികനെ രാജസ്ഥാനിലെത്തിച്ച് ഇൻഡിഗോ
പി.കെ ഫിറോസിന്റെ റിമാൻഡ് കാലാവധി നീട്ടി
"ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഒഴിഞ്ഞത് നിർഭാഗ്യകരം'
സാധാരണക്കാരനെ കൊള്ളയടിക്കുന്ന ജനവിരുദ്ധ ബജറ്റ്: കുഞ്ഞാലിക്കുട്ടി
ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുന്ന ബജറ്റെന്ന് കെ.സി. വേണുഗോപാൽ
Latest News
ബിഹാറിലേക്ക് ടിക്കറ്റെടുത്ത യാത്രികനെ രാജസ്ഥാനിലെത്തിച്ച് ഇൻഡിഗോ
പി.കെ ഫിറോസിന്റെ റിമാൻഡ് കാലാവധി നീട്ടി
"ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഒഴിഞ്ഞത് നിർഭാഗ്യകരം'
സാധാരണക്കാരനെ കൊള്ളയടിക്കുന്ന ജനവിരുദ്ധ ബജറ്റ്: കുഞ്ഞാലിക്കുട്ടി
ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുന്ന ബജറ്റെന്ന് കെ.സി. വേണുഗോപാൽ
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top