Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഐസക്കിയേലിന്റെ ഏദൻതോട്ടം
അറിയാനുണ്ട്, ചില കാലിക്കാര്യങ്ങള്
നെല്ലിലെ പ്രധാന രോഗങ്ങളും നിയന്ത്രണ മാര്‍...
മനംനിറച്ച് മറയൂരിലെ ഓറഞ്ച് തോട്ടങ്ങള്‍
ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ ഇനി കോവലിലും
ഏലത്തിന്റെ നാട്ടില്‍ കണ്ണീര് മഴ
ഡോക്ടര്‍ ഔട്ട്, കൃഷിയിടത്തിലുണ്ട്
സൗന്ദര്യവിപണി കീഴടക്കാന്‍ കഴുത ഫാം
തള്ളിക്കളയണ്ട; ആവശ്യമുണ്ട് പോള
Previous
Next
Karshakan
കസ്തൂരി വെണ്ടയും മണിത്തക്കാളിയും
WhatsApp
പ്രശസ്ത ജൈവകര്ഷകന് ആര്. രവീന്ദ്രന്റെ വീടി ന്റെ മട്ടുപ്പാവില്‍ നിറഞ്ഞു കായ്ച്ചു നില്ക്കുന്ന മണിത്തക്കാളിയും കസ്തൂരിവെണ്ടയും ആര്‍ക്കും ശ്രദ്ധിക്കാതിരിക്കാനാവില്ല. ഒപ്പം മുളക്, തക്കാളി, കത്തിരി, പുതിന, വിവിധ ഇനം പയറുകള്‍, പാഷന് ഫ്രൂട്ട് തുടങ്ങിയവയും. തിരുവനന്തപുരം കൊച്ചുള്ളൂരിലെ രജി ഭവനിലെ മട്ടുപ്പാവ് കൃഷി ആര്. രവീന്ദ്രന് തന്നെ പരിയചയപ്പെടുത്തുന്നു.
കസ്തൂരി വെണ്ട
ഏറെ ഫലം ലഭിക്കുന്ന ഔഷധസമ്പന്നമായ വെണ്ട ഇനമാണു കസ്തൂരി വെണ്ട. വലിയ പരിചരണമൊന്നുമില്ലാതെ നല്ല കായ്ഫലം ലഭിക്കും. ആയുര്‍വേദ വൈദ്യനില്‍ നിന്നാണ് ഇതിന്റെ വിത്ത് ലഭിച്ചതെന്നു രവീന്ദ്രന് പറഞ്ഞു. വര്‍ഷത്തില്‍ ഒമ്പതു മാസത്തോളം കായ്കള്‍ ലഭിക്കും.
വര്‍ഷം മുഴുവന്‍ വെണ്ടയ്ക്ക ലഭിക്കുന്ന രീതിയിലാണു കൃഷി. അതായത് ഒരു ചെടിയുടെ കാലം കഴിയുമ്പോള്‍ അടുത്തതില്‍ നിന്നു കായ് ലഭിക്കത്തവിധമുള്ള കൃഷി. സാധാരണ വെണ്ടയ്ക്ക യുടെതു പോലെ തന്നെയാണ് ഇതിന്റെയും വിളവെടുപ്പ്. അധികം വിളഞ്ഞാല്‍ സ്വാദ് നഷ്ടപ്പെടും.
കസ്തൂരി വെണ്ടയ്ക്കു നല്ല പ്രതിരോധശേഷിയുണ്ട്. പച്ചക്കറികള്‍ക്കു പൊതുവെ ബാധിക്കുന്ന രോഗങ്ങള്‍ ഇവയെ അധികം ബാധിക്കാറില്ല. ചെടിയില്‍ ധാരാളം ശിഖരങ്ങള്‍ ഉണ്ടാകുന്നതിനാല്‍ ഇഷ്ടം പോലെ കായ്ക്കും. സാധാരണ വെണ്ടകൃഷി പോലെ തന്നെയാണ് ഇതും കൃഷി ചെയ്യുന്നത്. ഹൃദയാമൃതും സസ്യാമൃതുമാണ് പ്രധാന വളം.
Albelmoschus moschatus എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന കസ്തൂരി വെണ്ടയ്ക്കു muskmellow എന്നതാണ് ഇംഗ്ലീഷ് പേര്. സാധാരണ വെണ്ടകളെക്കാള് ആയുസുള്ള ഇവയ്ക്കു നല്ല മഞ്ഞ നിറമുള്ള പൂക്കളാണുള്ളത്.
സാധാരണ വെണ്ടയ്ക്കായെക്കാള് വലിപ്പം കുറവാണു കായ്കള്‍ക്ക്. ജീവകങ്ങളും, ധാതുക്കളും ധാരാളമുള്ള കസ്തൂരി വെണ്ടയ്ക്കകൊണ്ട് രുചിയേറിയ പല കറികളും ഉണ്ടാക്കാം. മെഴുക്കു പുരട്ടി, സാമ്പാര്‍, തീയല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇത് ഉപയോഗിച്ചുള്ള തീയല്‍ ഏറെ രുചികരമാണ്.
മൂത്രാശയസംബന്ധമായ രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, മലബന്ധം, വായിലെ രോഗങ്ങള്‍, സന്ധിവേദന, രക്തസ്രാവം എന്നിവയ്ക്കും ഗുണകരമത്രേ. കസ്തൂരിവെണ്ടയുടെ ഇല, തണ്ട്, വേര്, വേരിന്റെ തൊലി എന്നിവ ആയൂര്‍വേദത്തില്‍ ഉപയോഗിക്കുന്നുണ്ട്. കോളസ്ട്രോള്‍ നിയന്ത്രണത്തിനും പ്രമേഹം നിയന്ത്രിക്കുന്നതിനും, കണ്ണിന്റെ ആരോഗ്യത്തിനും ഉത്തമമത്രേ. ദഹന പ്രക്രിയ സുഗമമാക്കാനും സഹായകമാണ്.
ജൈവവളം
എന്തു കൃഷി ചെയ്താലും ആദ്യം ചെയ്യേണ്ടതു മണ്ണിന്റെ അമ്ലത മാറ്റു കയാണ്. ചെടികള്‍ക്കു മണ്ണില്‍ നിന്നു വളം വലിച്ചെടുക്കാന്‍ ഇത് അത്യാവശ്യമാണ്. കുമ്മായമോ ഡോളോമെറ്റോ ആണ് അതിന് ഉപയോഗിക്കുന്നത്. കക്ക വാങ്ങി നീറ്റിയെടുക്കുന്ന കുമ്മായമാണ് രവീന്ദ്രന് ഉപയോഗിക്കുന്നത്. നനവുള്ള പത്തു കുട്ട മണ്ണില്‍ രണ്ടു കിലോ കുമ്മായം എന്ന കണക്കിലാണു ചേര്‍ക്കേണ്ടത്. ചെടിച്ചട്ടികളിലാണെങ്കില് ഒരു പിടി കുമ്മായം എന്ന അളവില്‍ ചേര്‍ക്കാം.
കുമ്മായം ഇട്ട് ഇരുപത്തിയഞ്ച് ദിവസം കഴിഞ്ഞേ കൃഷി ആരംഭിക്കാവൂ. പിന്നീട് എല്ലുപൊടി, വേപ്പിന് പിണ്ണാക്ക്, കോഴിക്കാഷ്ഠം, ചാണകപ്പൊടി, കമ്പോസ്റ്റ്, മണ്ണിരകമ്പോസ്റ്റ് തുടങ്ങിയവ ചേര്‍ക്കാം. അടിവളമായി സസ്യാമൃതവും അദ്ദേഹം ഉപയോഗിക്കുന്നുണ്ട്.
മൂന്നു ദിവസത്തിലൊരിക്കല്‍ ഹൃദയാമൃതം നല്‍കും. എത്ര ഹൃദയാമൃതം എടുക്കുന്നവോ അതിന്റെ ഇരുപതിരട്ടി വെള്ളം ചേര്‍ത്തു നേര്‍പ്പിച്ചു വേണം ഒഴിക്കേണ്ടത്. വെള്ളവും, വളവും ഒന്നിച്ചു നല്‍കാം. പൂവും കായും വന്നു തുടങ്ങിയാല്‍ കുറച്ചു കൂടുതല്‍ നല്‍കണം.
മണിത്തക്കാളി
വളരെ പണ്ടു മുതല്‍ തന്നെ പറമ്പുകളില്‍ കണ്ടിരുന്ന ചെറുസസ്യമാണു മണിത്തക്കാളി. പഴുത്ത കായ്കള്‍ കുട്ടികള്‍ പറിച്ചു തിന്നാറുണ്ടായിരുന്നെങ്കിലും ഇതിന്റെ അമൂല്യമായ ഗുണങ്ങളെക്കുറിച്ചോ, ഔഷധമൂല്യത്തെക്കുറിച്ചോ ആരും അറിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ ഒരു കാട്ടുചെടിയുടെ വില മാത്രമേ ഇതിനും നല്കിയിരുന്നുള്ളൂ. എന്നാല്‍ ഇന്നു പഴയ അവസ്ഥയൊക്കെ മാറി. കമ്പോളങ്ങളില്‍ വലിയ വിലയാണ് മണിത്തക്കാളിക്ക്. കൃഷിഭവന് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ മണിത്തക്കാളിയുടെ വിത്തും ലഭ്യമാണ്.
പഴുക്കുമ്പോള്‍ കടും നീല നിറവും ചുവപ്പ് നിറവുമുള്ള രണ്ടിനം മണിത്തക്കാളികളാണു രവീന്ദ്രന്റെ മട്ടുപ്പാവിലുള്ളത്. ചുവന്ന പഴങ്ങളുള്ള ഇനം അധികം കണ്ടുവരുന്നവയല്ല. മട്ടുപ്പാവില്‍ ചെടിച്ചട്ടികളിലാണ് നട്ടിരിക്കുന്നത്. പറമ്പിലെ മണിത്തക്കാളികളില് നിന്നു ലഭിച്ച വിത്തുകള്‍ പാകി നട്ടിട്ടുള്ളവയാണ് ഇവ. നന്നായി പഴുത്ത മണിത്തക്കാളി മണ്ണില്‍ വിതച്ചും കൃഷി ചെയ്യാം.
സാധാരണ പച്ചക്കറി കൃഷി ചെയ്യുന്നതു പോലെയാണ് ഇതും കൃഷി ചെയ്യേണ്ടത്. ആവശ്യത്തിനു വെള്ളവും ജൈവവളവും വേണമെന്നു മാത്രം. മറ്റു വലിയ പരിചരണങ്ങളൊന്നും ആവശ്യമില്ല. ഇവയ്ക്കു പ്രതിരോധശക്തി പൊതുവേ കൂടുതലാണ്. ഹൃദയാമൃതവും സസ്യാമൃതവുമാണ് പ്രധാനമായും രവീന്ദ്രന് ഉപയോഗിക്കുന്നത്. മഴക്കാലത്ത് ധാരാളം വിത്തുകള്‍ താഴെ വീണു കിളിര്‍ക്കും. വയല്‍ നികത്തിയ സ്ഥലങ്ങളിലും തെങ്ങിന് തോപ്പുകളിലും ആണ് ഇവ കൂടുതലായും കണ്ടുവരുന്നത്.
ആരോഗ്യസംരക്ഷണത്തിന് അത്യുത്തമം
ആരോഗ്യ സംരക്ഷണത്തിലും, രോഗനിയന്ത്രണത്തിലും മണിത്തക്കാളി വഹിക്കുന്ന പങ്ക് പ്രചാരത്തിലായതോടെ മണിതത്തക്കാളി കൃഷിയും, വിപണനവും നല്ല രീതിയില്‍ വര്‍ധിച്ചിട്ടുണ്ട്. കമ്പോളത്തില്‍ നല്ല വിലയും കിട്ടിത്തുടങ്ങി. സൊളാനം നൈഗ്രം എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്നു. നന്നായി പഴുക്കുമ്പോള്‍ മധുരവും അല്പം പുളിരസവും കലര്‍ന്ന മണിത്തക്കാളി വെറുതെ കഴിക്കാം. ഇതു കൂടാതെ രസം വയ്ക്കാനും മറ്റു കറികളിലും ചേര്‍ക്കാം.
സമൂലം ഔഷധസമ്പന്നമാണ് മണിത്തക്കാളി. തമിഴ്നാട്ടില്‍ വലിയ രീതിയില്‍ കൃഷി ചെയ്തുവരുന്നുണ്ട്. പഴുത്ത കായകളും, ഇലകളും പച്ചക്കറിയായും ഉപയോഗിച്ചു വരുന്നു. കായ്കളില്‍ ഫോസ്ഫറസ് കാല്‍സ്യം, ജീവകം എ,ബി, സി, ഇരുമ്പ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. പഴുത്ത കായ്കള്‍ അള്‍സര്‍, വാതരോഗം ഹൃദ്രോരോഗം, പ്രമേഹം, മഞ്ഞപിത്തം, കാന്‍സര്‍, അണുബാധ, ചര്‍മരോഗങ്ങള്‍ തുടങ്ങിയവ ചെറുക്കാനും സഹായകമത്രേ.
വായിലെ അണുബാധകള്‍ അകറ്റാനും കരളിനെ സംരക്ഷിക്കാനും ഉത്തമമാണ്. ഇലകള്‍ കറിവച്ചോ പച്ചയ്ക്കോ കഴിക്കുന്നതു വഴി വായിലെ അണുബാധയും വ്രണങ്ങളും തടയാം. ഇതിന്റെ ഇലകള്‍ ശരീരത്തിലെ അമിത ചൂട് നിയന്ത്രിക്കും. നാലോ അഞ്ചോ ഇലകള്‍ പറിച്ച് ചവച്ച് നീരു ഇറക്കുന്നതു വായു പ്രശ്നങ്ങള്‍ക്കു പ്രതിവിധിയായി കരുതപ്പെടുന്നു. എന്നാല്‍, പച്ചകായ് കഴിക്കുന്നതു ശരീരത്തിനു ദോഷകരമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഫോണ്‍: 9048282885
എസ്. മഞ്ജുളാദേവി
ഐസക്കിയേലിന്റെ ഏദൻതോട്ടം
ബൈബിളിലെ ഒലിവും രാമായണത്തിലെ ശിംശിപയും അറബിയിലെ ഊതും ഒത്തുചേരുന്ന ഒരു സസ്യത്തോട്ടം ചോറ്റാന
അറിയാനുണ്ട്, ചില കാലിക്കാര്യങ്ങള്
1. പശുവിന്റെ പൊക്കിള്‍ താഴ്ന്നു വന്ന് അകിടിനൊപ്പമാകുമ്പോള് പ്രസവത്തിന് സമയമായെന്നു കണക്കാക്കാം.
2. പശു പ്രസവിക്കുമ
നെല്ലിലെ പ്രധാന രോഗങ്ങളും നിയന്ത്രണ മാര്‍ഗങ്ങളും
നെല്‍ച്ചെടിയുടെ നട്ടെല്ലൊടിക്കുന്ന നിരവധി ഫംഗല്‍, ബാക്ടീരിയല്‍, വൈറല്‍ രോഗങ്ങള്‍ വിവിധ വളര്‍ച്ചാഘട്ടങ്ങളില്‍ പ്രത്യക്ഷപ്
മനംനിറച്ച് മറയൂരിലെ ഓറഞ്ച് തോട്ടങ്ങള്‍
രുചി കൊണ്ടും മനോഹാരിത കൊണ്ടും മറയൂരിലെ ഓറഞ്ച് തോട്ടങ്ങള്‍ സന്ദര്‍ശകരുടെ മനം നിറയ്ക്കുന്നു. മറയൂരിനു സമീപത്തെ തേയിലത്തോട്
ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ ഇനി കോവലിലും
വെള്ളരി വര്‍ഗത്തില്‍പ്പെട്ട ഒരു ദീര്ഘകാലവിളയാണു കോവല്‍. കോക്സീനിയ ഗ്രാന്‍ഡിസ് എന്നാണ് ശാസ്ത്ര നാമം. രോഗപ്രതിരോധശേഷി വര
ഏലത്തിന്റെ നാട്ടില്‍ കണ്ണീര് മഴ
കാര്‍ഷിക സമ്പന്നതയില്‍ ഊറ്റംകൊണ്ടിരുന്ന ഹൈറേഞ്ചിന്റെ പ്രധാന കാര്‍ഷിക വിഭവമായ ഏലം വല്ലാതെ തളരുന്നു. പച്ചപ്പൊന്നിന്റെ മോടി
ഡോക്ടര്‍ ഔട്ട്, കൃഷിയിടത്തിലുണ്ട്
കണ്ണിലെ ജീവന്റെ സ്പന്ദനമറിയാന്‍ ഡോ. എം.എസ്.ഉണ്ണികൃഷ്ണനു സ്റ്റെതസ്കോപ്പിന്റെ ആവശ്യമില്ല. കൊല്ലം കുണ്ടറ താലൂക്ക് ആശുപത്
സൗന്ദര്യവിപണി കീഴടക്കാന്‍ കഴുത ഫാം
പേരു വിളിച്ചാല്‍ ഉടമയുടെ അടുത്ത് ഓടിയെത്തി കൈയിലും മുഖത്തുമൊക്കെ സ്നേഹത്തോടെ തഴുകുന്ന കഴുതകളെ സങ്കല്പിക്കാനാകുമോ?ചുമട്
തള്ളിക്കളയണ്ട; ആവശ്യമുണ്ട് പോള
വയലുകളിലും പുഴകളിലും തിങ്ങി നിറയുന്ന പോളകള്‍ യാത്രാ ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും കൃഷിക്കാര്‍ക്കും നാട്ടുകാര്‍ക്കും തീ
ഫാം സ്കൂളും സംയോജിത കൃഷിയും പിന്നെ സജിത് മാസ്റ്ററും
സംയോജിത കൃഷിയിലൂടെ വേറിട്ട വിജയഗാഥ എഴുതുകയാണ് കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പിനടുത്ത് അടിയറപ്പാറയിലെ സജിത് മാസ്റ്ററും കു
മനംമയക്കും അമരാന്തസ്
പുതുപൂക്കള്‍ നാട്ടിലെത്തിച്ചു പുഷ്പ സ്നേഹികളെ പുളകിതരാക്കുന്നതില്‍ എന്നും മുന്നിലാണ് ഇടുക്കി ജില്ലയിലെ കുമളി മണ്ണാറത്തറ
പ്രളയവും സ്ട്രോക്കും പ്രശ്നമാക്കിയില്ല, തോല്ക്കാന് ജോര്‍ജിന് മനസില്ല
ഇടുക്കി ജില്ലയില്‍ കല്ലാര്‍കുട്ടിയിലെ കാരക്കൊമ്പില്‍ ജോര്‍ജിനു കൃഷി ജീവനു തുല്യം. എന്തു പ്രതിസന്ധികളുണ്ടായാലും കൃഷിയോടുള
ബംഗാളിന്റെ പൊട്ടല്‍ ജോബിക്കു സ്വന്തം
പൊട്ടല്‍ എന്ന ബംഗാളി പച്ചക്കറി ഒറ്റനോട്ടത്തില്‍ വലിയ കോവയ്ക്കയാണെന്നേ തോന്നൂ. പച്ചക്കറിയാണ് എന്ന തൊഴിച്ചാല്‍ അതിനു കോവയ്
അകത്തളങ്ങള്‍ക്കു മോടികൂട്ടും ആഗ്ലോനിമ
അകത്തളങ്ങളുടെ മോടി കൂട്ടാനും പൂന്തോട്ടങ്ങള്‍ അലങ്കരിക്കാനും ഉദ്യാനപ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന ചെടിയാണ് ആഗ്ലോനിമ അഥവാ ചൈ
നെല്ലിന് കീടാക്രമണ സാധ്യത, വാഴത്തടത്തില്‍ പുതയിടണം
നെല്ല്
കതിര് നിരക്കാനൊരുങ്ങുന്ന പാടങ്ങളില്‍ കീടരോഗബാധക്കെതിരെ ജാഗ്രത പുലര്‍ത്തണം. പരിസ്ഥിതി സൗഹൃദ കൃഷിയിലൂടെ പ്രതിരോ
കരയും കടലും കടന്ന് തേന്‍ പെരുമ
ഡോ.സാജന് ജോസ് കെ. തെക്കേടത്തിന്റെ നേതൃത്വത്തിലുള്ള ഇടുക്കി ജില്ലയിലെ മൂലമറ്റം റീഗല്‍ ബീ ഗാര്‍ഡന്റെ പെരുമ കരയും കടലും കട
ഇല്ലത്തിന് അഴകായി നാടന്‍ പശുക്കള്‍
തൊഴുത്ത് മാത്രമല്ല പശുക്കള്‍ക്കായി താമസിക്കുന്ന വീട് തന്നെ വിട്ടു കൊടുത്തിരിക്കുകയാണ് ഈ കുടുംബം. ആലപ്പുഴ ജില്ലയില്‍ കായം
ചെള്ളകറ്റി നായയെ ചുള്ളനാക്കാം
നായകളുടെ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും കണ്ണാടിയാണ് അവയുടെ ചര്‍മം. എന്നാല്‍, ചെള്ള്, പേന്‍, പട്ടുണ്ണി, ഈച്ചകള്‍ എ
മനംമയക്കും ജേഡ് വൈന്‍
തീനാളം പോലെ ചുവന്ന പൂങ്കുലകളുമായി ഉദ്യാനങ്ങളിലെ പ്രിയ ഇനമായി മാറിയിരിക്കുകയാണ് ജേഡ് വൈന്‍ എന്ന ഫിലിപ്പീന്‍സ് ചെടി. ഉഷ്ണമ
പിന്നാമ്പുറത്തായ മുറം
ഒരുകാലത്ത് അരി മുറത്തിലിട്ടു പാറ്റുന്ന താളാത്മകമായ ശബ്ദം കേള്‍ക്കാത്ത വീടുകളുണ്ടായിരുന്നില്ല. മില്ലില്‍ കുത്തിയെടുക്കുന്
ഐസക്കിയേലിന്റെ ഏദൻതോട്ടം
ബൈബിളിലെ ഒലിവും രാമായണത്തിലെ ശിംശിപയും അറബിയിലെ ഊതും ഒത്തുചേരുന്ന ഒരു സസ്യത്തോട്ടം ചോറ്റാന
അറിയാനുണ്ട്, ചില കാലിക്കാര്യങ്ങള്
1. പശുവിന്റെ പൊക്കിള്‍ താഴ്ന്നു വന്ന് അകിടിനൊപ്പമാകുമ്പോള് പ്രസവത്തിന് സമയമായെന്നു കണക്കാക്കാം.
2. പശു പ്രസവിക്കുമ
നെല്ലിലെ പ്രധാന രോഗങ്ങളും നിയന്ത്രണ മാര്‍ഗങ്ങളും
നെല്‍ച്ചെടിയുടെ നട്ടെല്ലൊടിക്കുന്ന നിരവധി ഫംഗല്‍, ബാക്ടീരിയല്‍, വൈറല്‍ രോഗങ്ങള്‍ വിവിധ വളര്‍ച്ചാഘട്ടങ്ങളില്‍ പ്രത്യക്ഷപ്
മനംനിറച്ച് മറയൂരിലെ ഓറഞ്ച് തോട്ടങ്ങള്‍
രുചി കൊണ്ടും മനോഹാരിത കൊണ്ടും മറയൂരിലെ ഓറഞ്ച് തോട്ടങ്ങള്‍ സന്ദര്‍ശകരുടെ മനം നിറയ്ക്കുന്നു. മറയൂരിനു സമീപത്തെ തേയിലത്തോട്
ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ ഇനി കോവലിലും
വെള്ളരി വര്‍ഗത്തില്‍പ്പെട്ട ഒരു ദീര്ഘകാലവിളയാണു കോവല്‍. കോക്സീനിയ ഗ്രാന്‍ഡിസ് എന്നാണ് ശാസ്ത്ര നാമം. രോഗപ്രതിരോധശേഷി വര
ഏലത്തിന്റെ നാട്ടില്‍ കണ്ണീര് മഴ
കാര്‍ഷിക സമ്പന്നതയില്‍ ഊറ്റംകൊണ്ടിരുന്ന ഹൈറേഞ്ചിന്റെ പ്രധാന കാര്‍ഷിക വിഭവമായ ഏലം വല്ലാതെ തളരുന്നു. പച്ചപ്പൊന്നിന്റെ മോടി
ഡോക്ടര്‍ ഔട്ട്, കൃഷിയിടത്തിലുണ്ട്
കണ്ണിലെ ജീവന്റെ സ്പന്ദനമറിയാന്‍ ഡോ. എം.എസ്.ഉണ്ണികൃഷ്ണനു സ്റ്റെതസ്കോപ്പിന്റെ ആവശ്യമില്ല. കൊല്ലം കുണ്ടറ താലൂക്ക് ആശുപത്
സൗന്ദര്യവിപണി കീഴടക്കാന്‍ കഴുത ഫാം
പേരു വിളിച്ചാല്‍ ഉടമയുടെ അടുത്ത് ഓടിയെത്തി കൈയിലും മുഖത്തുമൊക്കെ സ്നേഹത്തോടെ തഴുകുന്ന കഴുതകളെ സങ്കല്പിക്കാനാകുമോ?ചുമട്
തള്ളിക്കളയണ്ട; ആവശ്യമുണ്ട് പോള
വയലുകളിലും പുഴകളിലും തിങ്ങി നിറയുന്ന പോളകള്‍ യാത്രാ ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും കൃഷിക്കാര്‍ക്കും നാട്ടുകാര്‍ക്കും തീ
ഫാം സ്കൂളും സംയോജിത കൃഷിയും പിന്നെ സജിത് മാസ്റ്ററും
സംയോജിത കൃഷിയിലൂടെ വേറിട്ട വിജയഗാഥ എഴുതുകയാണ് കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പിനടുത്ത് അടിയറപ്പാറയിലെ സജിത് മാസ്റ്ററും കു
മനംമയക്കും അമരാന്തസ്
പുതുപൂക്കള്‍ നാട്ടിലെത്തിച്ചു പുഷ്പ സ്നേഹികളെ പുളകിതരാക്കുന്നതില്‍ എന്നും മുന്നിലാണ് ഇടുക്കി ജില്ലയിലെ കുമളി മണ്ണാറത്തറ
പ്രളയവും സ്ട്രോക്കും പ്രശ്നമാക്കിയില്ല, തോല്ക്കാന് ജോര്‍ജിന് മനസില്ല
ഇടുക്കി ജില്ലയില്‍ കല്ലാര്‍കുട്ടിയിലെ കാരക്കൊമ്പില്‍ ജോര്‍ജിനു കൃഷി ജീവനു തുല്യം. എന്തു പ്രതിസന്ധികളുണ്ടായാലും കൃഷിയോടുള
ബംഗാളിന്റെ പൊട്ടല്‍ ജോബിക്കു സ്വന്തം
പൊട്ടല്‍ എന്ന ബംഗാളി പച്ചക്കറി ഒറ്റനോട്ടത്തില്‍ വലിയ കോവയ്ക്കയാണെന്നേ തോന്നൂ. പച്ചക്കറിയാണ് എന്ന തൊഴിച്ചാല്‍ അതിനു കോവയ്
അകത്തളങ്ങള്‍ക്കു മോടികൂട്ടും ആഗ്ലോനിമ
അകത്തളങ്ങളുടെ മോടി കൂട്ടാനും പൂന്തോട്ടങ്ങള്‍ അലങ്കരിക്കാനും ഉദ്യാനപ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന ചെടിയാണ് ആഗ്ലോനിമ അഥവാ ചൈ
നെല്ലിന് കീടാക്രമണ സാധ്യത, വാഴത്തടത്തില്‍ പുതയിടണം
നെല്ല്
കതിര് നിരക്കാനൊരുങ്ങുന്ന പാടങ്ങളില്‍ കീടരോഗബാധക്കെതിരെ ജാഗ്രത പുലര്‍ത്തണം. പരിസ്ഥിതി സൗഹൃദ കൃഷിയിലൂടെ പ്രതിരോ
കരയും കടലും കടന്ന് തേന്‍ പെരുമ
ഡോ.സാജന് ജോസ് കെ. തെക്കേടത്തിന്റെ നേതൃത്വത്തിലുള്ള ഇടുക്കി ജില്ലയിലെ മൂലമറ്റം റീഗല്‍ ബീ ഗാര്‍ഡന്റെ പെരുമ കരയും കടലും കട
ഇല്ലത്തിന് അഴകായി നാടന്‍ പശുക്കള്‍
തൊഴുത്ത് മാത്രമല്ല പശുക്കള്‍ക്കായി താമസിക്കുന്ന വീട് തന്നെ വിട്ടു കൊടുത്തിരിക്കുകയാണ് ഈ കുടുംബം. ആലപ്പുഴ ജില്ലയില്‍ കായം
ചെള്ളകറ്റി നായയെ ചുള്ളനാക്കാം
നായകളുടെ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും കണ്ണാടിയാണ് അവയുടെ ചര്‍മം. എന്നാല്‍, ചെള്ള്, പേന്‍, പട്ടുണ്ണി, ഈച്ചകള്‍ എ
മനംമയക്കും ജേഡ് വൈന്‍
തീനാളം പോലെ ചുവന്ന പൂങ്കുലകളുമായി ഉദ്യാനങ്ങളിലെ പ്രിയ ഇനമായി മാറിയിരിക്കുകയാണ് ജേഡ് വൈന്‍ എന്ന ഫിലിപ്പീന്‍സ് ചെടി. ഉഷ്ണമ
പിന്നാമ്പുറത്തായ മുറം
ഒരുകാലത്ത് അരി മുറത്തിലിട്ടു പാറ്റുന്ന താളാത്മകമായ ശബ്ദം കേള്‍ക്കാത്ത വീടുകളുണ്ടായിരുന്നില്ല. മില്ലില്‍ കുത്തിയെടുക്കുന്
മാറുന്ന തോട്ടങ്ങള്‍; വഴിമാറുന്ന മധുര പ്രതീക്ഷകള്‍
നമ്മുടെ പഴത്തോട്ടങ്ങള്‍ പരമ്പരാഗത രീതികളില്‍നിന്നു ചുവടു മാറ്റുകയാണ്. മാവും പ്ലാവും പേരയും വാഴയും പപ്പായയും സീതപ്പഴവും ക
മധുരമേറും മുറ്റത്തെ പന്തല്‍
ഏതു കാലാവസ്ഥയിലും ലാഭകരമാകുന്ന വിളകളാണു നമുക്കാവശ്യം. കുറഞ്ഞ ചെലവില്‍ വര്‍ഷം മുഴുവന്‍ വിളവ് നല്കുന്ന ഒരു ഫലം നമ്മുടെ മു
മണ്ണിനടിയിലെ ഔഷധം നിലമാങ്ങ
മണ്ണിനടയില്‍ വിളയുന്ന അപൂര്‍വ ഔഷധങ്ങളില്‍ ഒന്നാണ് എര്‍ത്ത് മാംഗോ അഥവ നിലമാങ്ങ (വാത്മീകാമ്രം). കിളച്ചു മറിച്ചു കൃഷി ചെയ്യ
84 -ാം വയസിലും കൃഷിയില്‍ ഊര്‍ജസ്വലതയോടെ
ഏറെപ്പേരും വീടിനു പുറത്തുപോലും ഇറങ്ങാതെ വിശ്രമിക്കുന്ന 84-ാം വയസിലും കോട്ടയം ജില്ലയിലെ പാലാ തലപ്പലം പഞ്ചായത്തില്‍ തുരുത്
ബസുകള്‍ക്കു കൊറോണ കൈ കാട്ടി; ഷിബി കുതിച്ചു കുതിരപ്പുറത്ത്
കോവിഡിനു മുമ്പ് കോട്ടയം മെഡിക്കല്‍ കോളജ് ബസ്സ്റ്റാന്‍ഡില്‍ നിറയെ യാത്രക്കാരുമായി ഒരു പഴയംപള്ളി ബസ് എങ്കിലും കാണാത്ത സമയമ
അഗ്രിഫാമില്‍ വിളയുന്നതത്രയും ജൈവം
ഊണിലും ഉറക്കത്തിലും കൃഷിയേക്കുറിച്ചുള്ള ചിന്ത. അതിരാവിലെ ഉണര്‍ന്നു തനിയെ ജീപ്പോടിച്ച് തോട്ടത്തിലെത്തി കാലികള്‍ക്കു പുല്ല
ചെള്ളുപനി പ്രശ്നമാണ് ജാഗ്രതൈ...
ലോകത്തിലെ ഏറ്റവും പഴകിയതും എന്നാല്‍ പലപ്പോഴും അവഗണിക്ക പ്പെടുന്നതുമായ ജന്തുജന്യ രോഗങ്ങളിലൊന്നാണു സ്ക്രബ് ടൈഫസ് അഥവാ ചെള
തിപ്പലിക്കു പകരം തിപ്പലി മാത്രം
പകരം വയ്ക്കാനില്ലാത്ത ചുരുക്കം ചില വിളകളില്‍ ഒന്നാണു തിപ്പലി. തിപ്പലിക്കു പകരം തിപ്പലിമാത്രം എന്നു പറയുന്നതില്‍ തെറ്റില്‍
കൊക്കോ ഉത്പാദനവും സ്വപരാഗണവും
കൊക്കോ കൃഷിയില്‍ സസ്യസംരക്ഷണം എത്ര നന്നായി നടത്തിയാലും പരാഗണം ശരിയായില്ലങ്കില്‍ ഉത്പാദനം ഗണ്യമായി കുറയും. ഒന്നാമത്തെ ചിത
കൂണ് കഴിച്ചാല്‍ ആരോഗ്യം
പല മാരകരോഗങ്ങളും നിയന്ത്രിക്കുന്നതിനും തടയുന്നതിനും സഹായകരമായ ഒന്നാണു കൂണ്. വിവിധ പോഷകമൂല്യങ്ങള്‍ ശരീരത്തിന് അനുയോജ്യമാ
Latest News
ബിഹാറിലേക്ക് ടിക്കറ്റെടുത്ത യാത്രികനെ രാജസ്ഥാനിലെത്തിച്ച് ഇൻഡിഗോ
പി.കെ ഫിറോസിന്റെ റിമാൻഡ് കാലാവധി നീട്ടി
"ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഒഴിഞ്ഞത് നിർഭാഗ്യകരം'
സാധാരണക്കാരനൈ കൊള്ളയടിക്കുന്ന ജനവിരുദ്ധ ബജറ്റ്: കുഞ്ഞാലിക്കുട്ടി
ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുന്ന ബജറ്റെന്ന് കെ.സി. വേണുഗോപാൽ
Latest News
ബിഹാറിലേക്ക് ടിക്കറ്റെടുത്ത യാത്രികനെ രാജസ്ഥാനിലെത്തിച്ച് ഇൻഡിഗോ
പി.കെ ഫിറോസിന്റെ റിമാൻഡ് കാലാവധി നീട്ടി
"ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഒഴിഞ്ഞത് നിർഭാഗ്യകരം'
സാധാരണക്കാരനൈ കൊള്ളയടിക്കുന്ന ജനവിരുദ്ധ ബജറ്റ്: കുഞ്ഞാലിക്കുട്ടി
ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുന്ന ബജറ്റെന്ന് കെ.സി. വേണുഗോപാൽ
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top