Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
സ്നേഹ സ്മരണയായി ഹുമയൂണ്‍ കുടീരം
ഡൽഹിയിലെ പുരാതനസ്മാരകങ്ങളുടെ ചരിത്രം ചികഞ്ഞെത്തുന്നവർക്കു മുന്നിൽ എക്കാലത്തും ഒരു അദ്ഭുത കാഴ്ചയാണ് മുഗൾ ചക്രവർത്തിയായിരുന്ന ഹുമയൂണിന്റെ ശവകുടീരം. മറ്റൊരു മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ തന്റെ പ്രിയതമ മുംതാസിന്റെ സ്മരണയ്ക്കു നിർമിച്ചതായിരുന്നല്ലോ ലോക മഹാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ. എന്നാൽ, ഹുമയൂണിന്റെ ഓർമയ്ക്കായി അദ്ദേഹത്തിന്റെ പത്നി ഹമീദാ ബാനു ബീഗത്തിന്റെ ഉത്തരവനുസരിച്ചു പണികഴിപ്പിച്ചതാണ് ഹുമയൂണ്‍ കുടീരം. താജ്മഹൽ നിർമിക്കുന്നതിനും വർഷങ്ങൾക്കു മുൻപേ ഹമീദാ ബീഗം പ്രിയതമന്റെ ഓർമയ്ക്കായി ഹുമയൂണ്‍ കുടീരം പണിയാൻ ഉത്തരവിട്ടിരുന്നതായി ചരിത്രം പറയുന്നു.
ഹുമയൂണിന്റെ മരണശേഷം പേർഷ്യൻ ശിൽപികളെ വിളിച്ചുവരുത്തി തന്റെ ഭർത്താവിനെ ലോകം എന്നും സ്മരിക്കുംവിധം സ്മൃതികുടീരം നിർമിക്കണമെന്നാണ് ഹമീദ ബാനു ബീഗം ഉത്തരവിട്ടത്. പിന്നീട് ഹുമയൂണിന്റെ പുത്രനായ അക്ബർ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോകോത്തര സൃഷ്ടിയായി പണി പൂർത്തീകരിച്ചു. നിർമാണം കഴിഞ്ഞു 425 വർഷം പിന്നിടുന്പോഴും ഹുമയൂണ്‍ കുടീരം മുഗൾ വാസ്തുവിദ്യയുടെ എക്കാലത്തെയും അന്പരപ്പിക്കുന്ന കാഴ്ചയായി തലയുയർത്തി നിൽക്കുന്നു.
മുഗൾ കാലഘട്ടത്തിലെ ശിൽപചാതുരിയുടെ കൈയൊപ്പുകൾ ഈ സ്മൃതികുടീരത്തിന്റെ മുക്കിലും മൂലയിലും വരെ കാണാൻ കഴിയും. വെളിച്ചം അരിച്ചരിച്ച് അകത്തു കയറുന്ന ചെറുജാലകങ്ങളിലും ശീതളിമയാർന്ന ഇടനാഴികളിലും കമാനങ്ങളിലും മകുടങ്ങളിലുമൊക്കെയുമായി കരവിരുതുകളുടെ കൈയൊപ്പു പതിഞ്ഞു കിടക്കുന്നു. സ്മൃതി കുടീരത്തിന്റെ ഒത്ത നടുക്കായി വെണ്ണക്കല്ലിൽ പണികഴിപ്പിച്ചിട്ടുള്ള പ്രധാന മകുടത്തിന് മാത്രം 42.5 മീറ്റർ ഉയരമുണ്ട്. ഏകദേശം എട്ടു വർഷം കൊണ്ട് ഈ കുടീരത്തിന്റെ നിർമാണം പൂർത്തിയാക്കിയെന്നാണ് ചരിത്ര രേഖകളിൽ പറയുന്നത്. അന്നത്തെക്കാലത്ത് 15 ലക്ഷം രൂപയോളം ചെലവായി. പേർഷ്യൻ വാസ്തുവിദ്യാവിദഗ്ധനായിരുന്ന മിറാക് മിർസ ഘിയാത് ആയിരുന്നു മുഖ്യശിൽപി.
മകുടങ്ങളും മിനാരങ്ങളും വെണ്ണക്കൽ നിർമിതികളുംകൊണ്ടു ഷാജഹാൻ പണികഴിപ്പിച്ച താജ്മഹലുമായി ഒട്ടേറെ സാദൃശ്യങ്ങളുണ്ട് ഹുമയൂണ്‍ കുടീരത്തിന്. ഹുമയൂണ്‍ കുടീരത്തിന്റെ നിർമാണത്തിന് ഏതാണ്ട് ഒരു നൂറ്റാണ്ട് പിന്നാലെയാണ് താജ്മഹൽ പണികഴിപ്പിച്ചതെങ്കിലും ഇതിൽ നിന്നേറെ മാതൃകകൾ ആ സ്മൃതികുടീരത്തിലേക്കും കടമെടുത്തിട്ടുണ്ടെന്നാണ് ചരിത്രകാരൻമാർ ചൂണ്ടിക്കാട്ടുന്നത്. 1993ൽ യുനെസ്കോ ഹുമയൂണ്‍ കുടീരത്തെ ലോക പൈതൃകപട്ടികയിൽ ഉൾപ്പെടുത്തി. അതോടെ ദേശീയ, അന്തർദേശീയ, വിനോദ സഞ്ചാരികളുടെ പ്രിയ സ്ഥലമായി ഇതു മാറുകയും ചെയ്തു.
ഡൽഹിയിൽ നിസാമുദിനോട് ചേർന്നാണ് ഹുമയൂണ്കുടീരം നിലനിൽക്കുന്നത്. നഗരത്തിരക്കിന്റെ നടുവിലാണെങ്കിലും സ്മൃതികുടീരത്തിനകത്തേക്കുള്ള കവാടം കടന്നുചെന്നു കഴിയുന്പോൾ അതുവരെ ചുറ്റിപ്പിടിച്ചു നിന്നിരുന്ന ശബ്ദങ്ങളൊക്കെ വിട്ടൊഴിയുകയും ശീതളിമയാർന്നൊരു സ്വച്ഛത വന്നു പൊതിഞ്ഞു പിടിക്കുകയും ചെയ്യും. ചുറ്റുമുള്ള പച്ചപ്പുകളും തണലുകളും ഹുമയൂണ്‍ കുടീരത്തിലെ പ്രകൃതിയെ മറ്റൊരു പരിസരമാക്കി മാറ്റുന്നു.
ഹുമയൂണിന്റെ പ്രധാന ശവകൂടീരത്തിനു പുറമേ മുഗൾസ്മരണയുടെ ഒട്ടനവധി അടയാളങ്ങളുണ്ട് കുടീരത്തിനകത്ത്. പ്രധാന കെട്ടിടത്തിലും അതിനെ ചുറ്റിപ്പറ്റിയുള്ള ചെറുകെട്ടിടങ്ങളിലുമായി ഒട്ടനവധി മുഗളൻമാരുടെ കല്ലറകളുമുണ്ട്. മുഗളരുടെ കിടപ്പാടം എന്നൊരു വിളിപ്പേരു പോലുമുണ്ട് ഈ സ്ഥലത്തിന്.
ഇസ്ലാം മതവിശ്വാസ പ്രകാരമുള്ള എട്ടു പറുദീസകളുടെ ഓർമയുണർത്തുന്ന വിധത്തിലാണ് ഹുമയൂണ്‍ കുടീരത്തിന്റെ നിർമിതി. ഭൂനിരപ്പിന് പുറമേ 1200 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള ഒരു തട്ടിലാണ് ഹുമയൂണിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്. ചുറ്റുമായി നാലു വശത്തും കവാടങ്ങളുമായി സമചതുരാകൃതിയിൽ ഒരു തോട്ടവുമുണ്ട്. നാലു കിലോമീറ്ററോളം ദൈർഘ്യത്തിൽ ചെറിയൊരു നീരുറവയും തോട്ടത്തിലൂടെയൊഴുകുന്നു.
പ്രധാന കെട്ടിടത്തിലെ ഹുമയൂണിന്റെ കല്ലറ സ്ഥിതിചെയ്യുന്നതിനെ ചുറ്റിയുള്ള മുറികളിൽ മുഗൾ കാലഘട്ടത്തിലെ മറ്റു പ്രമുഖരുടെ കല്ലറകളുമുണ്ട്. ഹുമയൂണിന്റെ പത്നി ഹമീദാ ബീഗം, ഷാജഹാൻ ചക്രവർത്തിയുടെ പുത്രൻ ദാര ഷിക്കോ, മുഗൾ ചക്രവർത്തിമാരായിരുന്ന ജഹന്ദർ ഷാ, ഫറൂഖ്സിയാർ, റഫി ഉൾ ദർജത്, ആലംഗീർ രണ്ടാമൻ എന്നിവരുടെ കബറുകളും ഇവിടെയാണ്. ഈസാ ഖാന്റെ ശവകുടീരം, ബു ഹാലിമ ഉദ്യാനം, അറബ് സെരായ്, അഫ്സാർവാല ശവകുടീരം, ബാബറിന്റെ ശവകുടീരം, നിലാ ഗുംബാഡ് എന്നിവയും ഹുമയൂണ്‍ കുടീരത്തോട് ചേർന്നുള്ള സ്മൃതിമന്ദിരങ്ങളാണ്.
കാലം വരുത്തിയ കേടുപാടുകൾ ഹുമയൂണ്‍ കുടീരത്തിന്റെ പ്രകടമായ മാറ്റങ്ങൾ വരുത്തിയിരുന്നു. കുറച്ച വർഷങ്ങൾക്കു മുൻപ് ആഗാഖാൻ ട്രസ്റ്റും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റും ചേർന്ന് ചില അറ്റകുറ്റ പണികൾ നടത്തിയിരുന്നു. കോവിഡ് പ്രതിസന്ധിയുടെയും നിയന്ത്രണങ്ങളുടെയും ഇടവേളകളിൽ ഇന്നും ആയിരക്കണക്കിന് യാത്രികരാണ് ഇവിടെ പ്രതിദിനം വന്നുപോകുന്നത്.
ഡൽഹി നോട്ടീസ്/സെബി മാത്യു
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
Latest News
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ രണ്ടിടത്ത് പോളിംഗ് നിര്‍ത്തിവച്ചു
കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സിപിഎമ്മിനാവില്ല: കെ.സുധാകരന്
വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉയര്‍ന്ന പോളിംഗ് ത്രിപുരയില്‍; കുറവ് ലക്ഷദ്വീപില്‍
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
Latest News
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ രണ്ടിടത്ത് പോളിംഗ് നിര്‍ത്തിവച്ചു
കള്ളവോട്ട് ചെയ്യാതിരിക്കാന്‍ സിപിഎമ്മിനാവില്ല: കെ.സുധാകരന്
വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉയര്‍ന്ന പോളിംഗ് ത്രിപുരയില്‍; കുറവ് ലക്ഷദ്വീപില്‍
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top