Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
പാളം തെറ്റാത്ത തീവണ്ടി
വൈകി എത്തിയ തീവണ്ടിയിലെ സിഗരറ്റുകൾ ഓരോന്നായി കത്തിച്ചു വലിച്ച് ആസ്വദിച്ച് പുറത്തേക്ക് വിടുന്പോൾ പൊങ്ങി ഉയർന്ന പുകച്ചുരുളുകൾക്കുള്ളിൽ നിറയെ ജീവിതങ്ങൾ കാണാമായിരുന്നു. ചുമ്മാ ഒരു രസത്തിനായി കത്തിച്ച് പിന്നീട് അത് ജീവിതത്തിന്‍റെ ഭാഗമായി മാറുന്പോൾ ഒരാൾ കൂടി കൂടെക്കൂടുന്ന കാര്യം മറക്കും. ആ മറവിയെ ഓർമയുടെ മണ്ഡലത്തിലേക്ക് കയറ്റിവിടാനാണ് നവാഗത സംവിധായകൻ ഫെല്ലിനി ടി.പി തീവണ്ടിയിലൂടെ ശ്രമിച്ചിരിക്കുന്നത്.

തീവണ്ടി ഒരിക്കലും പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന ചിത്രമല്ല, മറിച്ച് പുകവലിയെന്ന വിപത്തിനെ ജീവിതത്തിൽ നിന്നും പുകച്ചു പുറത്തു ചാടിക്കാനുള്ള വിദ്യയാണ് കാണിച്ചു തരുന്നത്. ഈ ഒരു വിഷയം ഇതെ ആവിഷ്കരണ ശൈലിയിൽ ഒരു വർഷം കഴിഞ്ഞ് റിലീസ് ചെയ്താലും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കും. അത്രമേൽ ജീവിതവുമായി ചേർന്നുനിൽക്കുന്ന വിഷയമാണ് സംവിധായകൻ വളരെ സുന്ദരമായി ഇവിടെ കൈകാര്യം ചെയ്തിരിക്കുന്നത്.



പുകവലി ആരോഗ്യത്തിന് ഹാനികരം

ഏറ്റവും കൂടുതൽ തവണ "മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരം’ എന്ന മുന്നറിയിപ്പ് എഴുതിക്കാണിച്ച ചിത്രം ഏതെന്നു ചോദ്യത്തിന് ഇനിയങ്ങോട്ട് ഒറ്റ ഉത്തരമേ കാണുകയുള്ളൂ - തീവണ്ടി. എത്ര തവണ ഈ മുന്നറിയിപ്പ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് എണ്ണിത്തിട്ടപ്പെടുത്താൻ കഴിയില്ല.

സിഗരറ്റ് ഒരാൾക്ക് ജീവൻ കൊടുക്കുന്ന കാഴ്ച കാട്ടിക്കൊണ്ടാണ് ചിത്രത്തിന്‍റെ തുടക്കം. പിന്നീടങ്ങോട്ട് കാണാൻ കഴിയുക പലവഴിയെ പുകച്ചുരുൾ മിന്നിമറയുന്നതാണ്. നിരീക്ഷണ പാടവം ഉണ്ടായതുകൊണ്ടു തന്നെ പലരും സിഗരറ്റ് വലി തുടങ്ങാൻ കാരണക്കാരായ ചില നിമിത്തങ്ങളെ സംവിധായകൻ ചിത്രത്തിൽ കൃത്യമായി അടയാളപ്പെടുത്തിയിടുന്നുണ്ട്.

സാങ്കൽപ്പിക ഗ്രാമത്തിലെ നായകൻ ബിനീഷേ (ടോവിനോ തോമസ്), താങ്കൾ സൂപ്പറാണ്. ഈ സിനിമയ്ക്കായി വലിച്ചുകൂട്ടിയ സിഗരറ്റുകൾ ഒരിക്കലും പാഴായിട്ടില്ല കേട്ടോ. അതിന്‍റെ നല്ല ഗുണങ്ങൾ പ്രേക്ഷകർക്ക് പതിയെ മനസിലായിത്തുടങ്ങിയിട്ടുണ്ട്.



സിഗരറ്റിനെ ചുംബിക്കാൻ മോഹമുണ്ടോ...

"അവൻ സ്വയം വരുത്തി വച്ചതല്ലേ... അനുഭവിക്കട്ടെ...’ സിഗരറ്റ് വലിക്കണമെന്ന് ആഗ്രഹമുള്ളവർ ഈ പ്രശസ്തമായ ഡയലോഗ് പലകുറി മനസിലിട്ട് പറഞ്ഞു കൊണ്ടേയിരിക്കുക. അതോടെ ആ മോഹം സ്വയം അങ്ങ് ഇല്ലാണ്ടായിക്കോളും. ബിനീഷ് ദാമോദർ പുകവലി തുടങ്ങുന്നത് എങ്ങനെ...‍? അതിന് അടിമയാകുന്നതെങ്ങനെ...? അത് അവന്‍റെ ജീവിതത്തെ എങ്ങനെയെല്ലാം മാറ്റി മറയ്ക്കുന്നു...? ഈ കാഴ്ചകളാണ് ആദ്യപകുതിയിൽ തീവണ്ടിയിൽ കാണാൻ കഴിയുക.

സിഗരറ്റ് വലിക്കാരന്‍റെ മാനറിസങ്ങളെ അണുവിട തെറ്റാതെ ടോവിനോ പകർത്തിയെടുത്തത് എങ്ങനെയെന്ന് ആരുമൊന്ന് അതിശയിക്കും. തൊഴിൽ രഹിതനായ നായകന്‍റെ സിഗരറ്റ് വലിയോടുള്ള അഭിനിവേശം കാരണം നാട്ടുകാർ ഇട്ടുകൊടുത്ത പേരാണ് തീവണ്ടി. ആ തീവണ്ടിയുടെ ജീവിതമാണ് സംവിധായകൻ പകർത്തിവച്ചിരിക്കുന്നത്. നമ്മുടെ ചുറ്റുപാടും ഇത്തരത്തിലുള്ള നിരവധിപേർ കാണുമെന്ന കാര്യത്തിൽ തർക്കമില്ല. അവരുടെ പ്രതിനിധിയായാണ് ടോവിനോ ചിത്രത്തിലെത്തുന്നത്.



പുകവലിക്കാത്ത ഉമ്മയും പുകവലിക്കുന്ന ഉമ്മയും

ഉമ്മയും പുകവലിയും തമ്മിൽ എന്തു ബന്ധമാണെന്നല്ലേ... ഒന്നൊന്നര ബന്ധമുണ്ടെന്ന് തീവണ്ടി കണ്ടിറങ്ങുന്പോൾ മനസിലാകും. നായകന്‍റെ പുകവലി ശീലം നിർത്താൻ പലപ്പോഴായി ശ്രമിച്ച് പരാജയപ്പെട്ട നായികയെ ചിത്രത്തിൽ കാണാനാവും. പുതുമുഖം സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക.

ചുമ്മാ ഒരു നായിക എന്നതിനപ്പുറത്ത് തുടക്കക്കാരിയുടെ ഒരു പതർച്ചയും കാട്ടാതെ സംയുക്ത ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. മരംകയറി നായികയെ കണ്ടു മടുത്ത പ്രേക്ഷകർക്ക് മുന്നിൽ ഏണികയറി നായികയെ പരിചയപ്പെടുത്തുന്നുണ്ട് സംവിധായകൻ ചിത്രത്തിൽ. പിന്നെ ഉമ്മയുടെ ഗുട്ടൻസും നായികയും തമ്മിൽ അഭേദ്യമായ ബന്ധമുള്ളതിനാൽ കൂടുതലൊന്നും പറയുന്നില്ല.



പുകവലിക്കുമുണ്ട് രാഷ്‌ട്രീയം

സുരാജ് വെഞ്ഞാറമൂടും സൈജു കുറുപ്പും സുരഭി ലക്ഷ്മിയും ഷമ്മി തിലകനുമെല്ലാം രാഷ്‌ട്രീയ പ്രവർത്തകരുടെ കുപ്പായമിടുന്ന ചിത്രത്തിൽ ആക്ഷേപ ഹാസ്യത്തിന് ഒരു പഞ്ഞവുമില്ല. ഇന്നത്തെ രാഷ്‌ട്രീയ സാഹചര്യത്തെ കണക്കിന് പരിഹസിക്കാൻ സംവിധായകൻ ഒരു മടിയും കാട്ടിയിട്ടില്ല.

തീവണ്ടിയിൽ തെളിയുന്ന ഓരോ രാഷ്‌ട്രീയ കാഴ്ചകളും ഇന്നത്തെ രാഷ്‌ട്രീയക്കാർക്കുള്ള ഒന്നൊന്നര കൊട്ടാണ്. നായകന്‍റെ അമ്മാവനായി എത്തി സുധീഷ് കൈയടക്കമുള്ള പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. ഒരേ ഫോർമാറ്റിലുള്ള വേഷങ്ങളിൽ നിന്ന് മോചനം നൽകിയിരിക്കുകയാണ് സുധീഷിന് തീവണ്ടിയിലൂടെ.



കൂകിപ്പായും സംഗീതം

കൈലാസ് മേനോൻ ഒരുക്കിയ സംഗീതത്തിന്‍റെ സുഗമമായ ട്രാക്കിലൂടെയാണ് തീവണ്ടി ഓടിപ്പോകുന്നത്. പാട്ടുകൾ തീവണ്ടിയുടെ വേഗം കൂട്ടിയപ്പോൾ സിഗ്നലുകളെല്ലാം കിറുകൃത്യമാക്കിക്കൊണ്ട് ഗൗതം ശങ്കർ തന്‍റെ കാമറക്കണ്ണുകൾക്കുള്ളിൽ തീവണ്ടിയിലെ മനോഹര കാഴ്ചകൾ ഒപ്പിയെടുക്കുകയും ചെയ്തു.

ആദ്യ പകുതി ഹാസ്യത്തിനാണ് പ്രാധാന്യം നൽകിയിരിക്കുന്നതെങ്കിൽ രണ്ടാം പകുതിയിൽ ചിത്രം അല്പം സീരിയസാണ്. പുകവലിയും രാഷ്‌ട്രീയവും നേർക്കുനേർ വരുന്നതോടെയാണ് കഥ അല്പം ഗൗരവക്കാരനാകുന്നത്. ആ ഗൗരവം അതുപോലെ നിലനിർത്തി സിനിമ അവസാനിക്കുന്പോൾ പലകാര്യങ്ങളും പ്രേക്ഷക മനസിൽ എരിയാൻ തുടങ്ങിയിട്ടുണ്ടാവും.

(തീവണ്ടിയല്ലിത് ചിരിവണ്ടിയാണ്...)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.