Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
മണിരത്നം തിരുമ്പി വന്തിട്ടേന്ന് സൊല്ല്..!
ആയുധം താഴെവയ്ക്കാറായി എന്നു കരുതുന്നവരുടെ ഇടയിൽ പിടിച്ചു നിൽക്കാൻ മണിരത്നം പൊട്ടിച്ച ബോംബ് പ്രേക്ഷകരുടെ മനസിലേക്ക് ആഞ്ഞു പതിഞ്ഞിട്ടുണ്ട്. നായകനൊന്നും വേണ്ട, നടന്മാർ മാത്രം മതി തന്‍റെ സിനിമ മുന്നോട്ടു കൊണ്ടുപോകാനെന്ന് തെളിയിച്ചിരിക്കുകയാണ് ദക്ഷിണേന്ത്യയുടെ സൂപ്പർ സംവിധായകൻ.

വൻ താരനിരയുമായി എത്തിയ ചിത്രത്തിൽ പകയും വിദ്വേഷവും സ്വാർഥതയുമെല്ലാം നിറഞ്ഞു നിൽക്കുന്പോഴും തലപൊക്കി നിൽക്കുന്നത് ബുദ്ധിയാണ്. ബുദ്ധിയും ട്വിസ്റ്റുമെല്ലാം നേരാംവണ്ണം സംയോജിപ്പിക്കാൻ സംവിധായകന് കഴിഞ്ഞപ്പോൾ "ചെക്ക ചിവന്ത വാനം' പ്രതികാര കഥകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് ഉയരുകയായിരുന്നു.



അരവിന്ദ് സ്വാമി, വിജയ് സേതുപതി, ചിന്പു, അരുണ്‍ വിജയ് എന്നീ നടന്മാരെ മുൻനിർത്തി ഒരുക്കിയ കഥയിൽ ആരാണ് മികച്ച പ്രകടനം കാഴ്ചവച്ചത് എന്നു ചോദിച്ചാൽ കുഴങ്ങിപ്പോകും. എന്തെന്നാൽ എല്ലാവരും മത്സരിച്ച് അഭിനയിക്കുകയാണ്. പശ്ചാത്തലത്തിൽ മുഴങ്ങിക്കേൾക്കുന്ന സംഗീതവും സാഹചര്യങ്ങൾക്ക് അനുസരിച്ച് ഒഴുകിയെത്തുന്ന വരികളും കഥയുടെ നല്ലൊഴുക്കിനെ വേണ്ടുവോളം സഹായിച്ചു.

എ.ആർ. റഹ്‌മാന്‍റെ സംഗീതം കഥയ്ക്ക് ഗുണകരമായി പെയ്തിറങ്ങിയപ്പോൾ അത് ചിത്രത്തിലെ മറ്റൊരു കഥാപാത്രമായി മാത്രമേ പ്രേക്ഷകർക്ക് അനുഭവപ്പെട്ടുള്ളു. ഗാംഗ്സ്റ്റർ സിനിമകളുടെ കഥയെന്തായിരിക്കുമെന്ന് ഉൗഹിക്കാമല്ലോ. ആ ഉൗഹമൊന്നും തെറ്റിക്കാൻ മണിരത്നം ഇവിടെ തുനിഞ്ഞിട്ടില്ല. പതിവ് പോലെ പ്രതികാരത്തിന്‍റെ ട്രാക്കിലാണ് ചിത്രത്തിന്‍റെ പോക്ക്.



സേനാപതിയും (പ്രകാശ് രാജ്) മക്കളുമാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. സേനാപതിയെ കൊല്ലാൻ ആളയച്ചവരെ തേടിയുള്ള മക്കളുടെ ഓട്ടമാണ് ആദ്യപകുതിയിൽ ചിത്രീകരിച്ചിരിക്കുന്നത്. വരദൻ (അരവിന്ദ് സ്വാമി), ത്യാഗു (അരുണ്‍ വിജയ്), എത്തി (ചിന്പു) ഇവർ മൂവരുമാണ് സേനാപതിയുടെ മക്കളായി ചിത്രത്തിലെത്തുന്നത്. ഇവർക്കൊപ്പം പോലീസ് ഓഫീസറായ റസൂലും (വിജയ് സേതുപതി) കൂടി ചേരുന്നതോടെ ഇടിയും വെടിയുമെല്ലാം കൃത്യമായ ഇടവേളകളിൽ കാണാൻ കഴിയും.

സേനാപതിയായി പ്രകാശ് രാജ് മിതത്വമാർന്ന പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. ഗാംഗ്സ്റ്റർ ചിത്രങ്ങളിൽ സ്ത്രീകൾക്ക് വലിയ പ്രാധാന്യം ഇല്ലെന്നൊന്നും കരുതണ്ട. ജ്യോതികയ്ക്കും അദിതി റാവുവിനും ജയസുധയ്ക്കും ഐശ്വര്യ രാജേഷിനും കഥയിൽ തുല്യപ്രാധാന്യം സംവിധായകൻ നൽകിയിട്ടുണ്ട്.



ആദ്യപകുതി തീരുന്പോൾ ഇതൊരു കുടുംബകഥയായി ഒതുങ്ങുമോ എന്നുള്ള സംശയം പ്രേക്ഷകന് തോന്നാം. എന്നാൽ രണ്ടാം പകുതിയിൽ സംഗതിയുടെ കിടപ്പ് ആകെ മാറുകയാണ്. സന്തോഷ് ശിവൻ മനസ് നിറയ്ക്കുന്ന ഫ്രെയിമുകൾ കൊണ്ട് സിനിമയെ സന്പന്നമാക്കിയിട്ടുണ്ട്. ആ ഫ്രെയിമുകളുടെ ഗുട്ടൻസ് കൃത്യമായി മനസിലാക്കണമെങ്കിൽ സിനിമയുടെ അവസാനം വരെ കണ്ണുംനട്ടിരിക്കണം.

കഥയുടെ ഗതിയെ മാറ്റിമറിക്കുന്ന ഒരു മരണം വന്നുകയറുന്നതോടെ ചിത്രത്തിന്‍റെ വേഗം ക്രമേണ കൂടിത്തുടങ്ങും. പിന്നെ തലങ്ങും വിലങ്ങും അടിയും ഇടിയും വെടിവയ്പ്പുമാണ്. ചിത്രത്തിൽ നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങളാണ് കൂടുതൽ. അതുകൊണ്ടുതന്നെ ആത്മാർഥതയെന്നു പറയുന്ന സംഗതിക്ക് സംവിധായകൻ സിനിമയിൽ സ്ഥാനം നൽകിയിട്ടില്ല.



തലവനാകാനുള്ള വ്യഗ്രത ഒരാളെ എവിടെ വരെ കൊണ്ടെത്തിക്കുമെന്ന് ചിത്രം കാട്ടിത്തരുന്നുണ്ട്. കുശാഗ്രബുദ്ധിയുള്ള കഥാപാത്രങ്ങളും ചിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഗാംഗ്സ്റ്റർ സിനിമകളിലെ പതിവ് കാഴ്ചകൾക്ക് ഇടയിൽ ട്വിസ്റ്റുകൾ തുടക്കം മുതൽ ഒളിപ്പിച്ചുവയ്ക്കാൻ കഴിഞ്ഞിടത്താണ് സംവിധായകന്‍റെ വിജയം. ആ ട്വിസ്റ്റ് തന്നെയാണ് ചിത്രത്തിന്‍റെ നെടുംതൂണും.

മണിരത്നം സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയ ഓരോരുത്തരും അവരുടെ കഴിവിന്‍റെ പരമാവധി തങ്ങളുടെ കഥാപാത്രങ്ങളെ പകർന്നാടാൻ ശ്രമിച്ചിട്ടുണ്ട്. ആ പകർന്നാട്ടങ്ങൾ പ്രേക്ഷകർക്ക് തൃപ്തി നൽകി സ്ക്രീനിൽ നിന്ന് മറയുന്പോഴും അവസാനത്തെ ഫ്രെയിം ഒരിക്കലും മറക്കാൻ പറ്റില്ല. ചെക്ക ചിവന്ത വാനം ഏതുതരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്നൊരു ചിത്രമാണ്. മണിരത്നത്തിന്‍റെ ഗംഭീര തിരിച്ചുവരവിനെ ഇരുകൈയും നീട്ടി സ്വീകരിക്കാം.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.