Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
മിന്നാമിനുങ്ങ് പോലൊരു ചങ്ങാതി..!
കലാഭവൻ മണി.. ആ പേര് കേൾക്കുന്പോൾ... ആ ചിരി കാണുന്പോൾ മലയാളികളുടെ ഉള്ളിൽ തിളച്ചു പൊങ്ങുന്ന സന്തോഷം, അത് ഇപ്പോഴും മാറിയിട്ടില്ലായെന്ന് തീയറ്ററിലെ ടിക്കറ്റ് കൗണ്ടറിന് മുന്നിലെ നീണ്ട ജനാവലി സാക്ഷ്യം പറഞ്ഞു. ഉള്ളിലോ, ആർപ്പുവിളികളും കൈകൊട്ടുമായി ആരാധകരുടെ ആവേശം. ഇതിനിടയിൽ പെട്ടുപോയ സാധാരണ പ്രേക്ഷകന്‍റെ മനസ് പറഞ്ഞുകാണും മണി മരിച്ചിട്ടില്ലായെന്ന്.



മണിയുടെ ഓർമകളെ നെഞ്ചിലേറ്റിയവരുടെ ഇടയിലേക്കാണ് ചാലക്കുടിക്കാരൻ ചങ്ങാതിയെന്ന ചിത്രവുമായി വിനയൻ വന്നുകയറിയത്. പകർന്നാട്ടം അസാധ്യമെങ്കിലും മണിയായി യുവതാരം രാജാമണി ചിത്രത്തിൽ ജീവിക്കുകയായിരുന്നു. ഒരു ബയോപിക് എന്നതിലുപരി മണിയുടെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളെ കോർത്തിണക്കിയാണ് സംവിധായകൻ ചാലക്കുടിക്കാരൻ ചങ്ങാതിയെ അണിയിച്ചൊരുക്കിയിരിക്കുന്നത്. അതിലുപരി വിനയൻ എന്ന സംവിധായകന് അറിയാവുന്ന മണിയേയും ചിത്രത്തിൽ കാണാനാവും.



മണിയുടെ തെങ്ങുകയറ്റവും ഓട്ടോ ഓടിക്കലും പിന്നെ കലാഭവനിലേക്കുള്ള വരവുമെല്ലാം തൊട്ടുതലോടിയാണ് ചാലക്കുടിക്കാരൻ ചങ്ങാതി തുടങ്ങുന്നത്. കുട്ടിക്കാലത്തെ മണിയേയും മണിയുടെ മനസും സംവിധായകൻ ചിത്രത്തിൽ പകർത്തിവച്ചിട്ടുണ്ട്. ധർമജനും വിഷ്ണു ഗോവിന്ദനുമാണ് മണിയുടെ സുഹൃത്തുക്കളായി വേഷമിട്ടിരിക്കുന്നത്.

ധർമജൻ കോമഡിയുടെ ട്രാക്കിലൂടെ തന്‍റെ കഥാപാത്രത്തെ മുന്നോട്ട് നയിക്കുന്പോൾ വിഷ്ണു ആദ്യം ചിരിപ്പിച്ചും പിന്നീട് ചിന്തിപ്പിച്ചുമാണ് ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നത്. സുഹൃത്തുക്കൾ എന്നും മണിയുടെ വീക്ക്നസാണെന്നുള്ള കാര്യം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അത് ചിത്രത്തിൽ നേരാംവണ്ണം സംവിധായകൻ ഒപ്പിയെടുത്തിട്ടുണ്ട്.



മണിയെ തളർത്താൻ നോക്കിയവരും വളർത്താൻ നോക്കിയവരുമെല്ലാം ചിത്രത്തിൽ കയറിയിറങ്ങി പോകുന്പോൾ കൊട്ടേണ്ട ഇടത്ത് കൃത്യമായി കൊട്ടി, കൊള്ളിക്കേണ്ടയിടത്ത് കൃത്യമായി കൊള്ളിച്ചുമാണ് സംവിധായകൻ കഥയെ മുന്നോട്ടു നയിക്കുന്നത്. പാട്ടില്ലാതെ മണിയില്ല... അതുകൊണ്ടു തന്നെ ചിത്രം ഒരു പാട്ടുത്സവം തന്നെയാണെന്ന് പറയേണ്ടി വരും.

വന്ന വഴി മറക്കാത്ത മണി ചാലക്കുടിക്കാർക്ക് എത്രത്തോളം പ്രിയപ്പെട്ടവനായിരുന്നുവെന്ന കാര്യം അതിശോയക്തിയില്ലാതെ ചിത്രത്തിൽ കാണാം. മണിയുടെ അച്ഛനായി ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത് സലിം കുമാറാണ്. കുടിയനായി, മകന്‍റെ ഉയർച്ചയിൽ സന്തോഷിക്കുന്ന അച്ഛനായി സലിം കുമാർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.



രാജാമണി, രാജാമണിയായിത്തന്നെ ചിത്രത്തിലെത്തി മണിയുടെ ഭാവചലനങ്ങളെ ആവുംവിധമെല്ലാം പകർന്നാടാൻ ശ്രമിച്ചിട്ടുണ്ട്. പലയിടങ്ങളിലും ഇത് ശരിക്കും മണിയല്ലേയെന്ന് തോന്നിപ്പിക്കാനും രാജാമണിക്കായി എന്നതാണ് വാസ്തവം. സംവിധായകൻ വിനയന്‍റെ വേഷം ചിത്രത്തിൽ കൈകാര്യം ചെയ്തിരിക്കുന്നത് സുധീർ കരമനയാണ്. കൈയടക്കത്തോടെ ആ വേഷം പകർന്നാടാൻ സുധീറിന് കഴിഞ്ഞു. മണ്‍മറഞ്ഞ തിലകനെ തിലോത്തമനായി ബിഗ്സ്ക്രീനിൽ കൊണ്ടുവന്ന് സിനിമയിലെ ചില വന്പന്മാരെ കണക്കിന് പ്രഹരിക്കാനും സംവിധായകൻ ശ്രമിച്ചിട്ടുണ്ട്.



ഉയർച്ചതാഴ്ചകൾക്കിടയിലെ മണിയുടെ ജീവിതം പറയുന്നതിനിടയിൽ തന്നോടൊപ്പം അഭിനയിക്കാൻ വിസമ്മതിച്ച നടിയെ മണി എങ്ങനെയാണ് സഹായിച്ചതെന്നും കൂടി ചിത്രം കാട്ടിത്തരുന്നുണ്ട്. പണം കൈകാര്യം ചെയ്യുന്നതിൽ മണി അല്പം പിന്നോട്ടായിരുന്നുവെന്ന കാര്യം സൂചിപ്പിക്കുന്നതിനൊപ്പം സുഹൃത്തുക്കളെ കണ്ണടച്ച് വിശ്വസിക്കുന്ന കൂട്ടത്തിലായിരുന്നുവെന്നും കൂടി സംവിധായകൻ ചിത്രത്തിൽ കാട്ടിത്തരുന്നുണ്ട്.

ആദ്യ പകുതി ചിരിയും മേളവുമെല്ലാമായി കടന്നുപോകുന്പോൾ രണ്ടാം പകുതി സിനിമ അല്പം സീരിയസ് ആകുന്നുണ്ട്. ഒടുവിൽ മണിയെ മരണം തേടിയെത്തിയതു കൂടി കാണിക്കുന്പോൾ കണ്ടിരിക്കുന്ന ഏതൊരാളുടെയും ഉള്ളൊന്ന് പിടയും.

(മണിയുടെ മനസറിഞ്ഞ സംവിധായകന്‍റെ നന്മനിറഞ്ഞ സിനിമയാണിത്.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.