Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
ദി മാസ്റ്റർ എബ്രിഡ് ഷൈൻ
തന്‍റേതായ സിനിമാ പാതയിലൂടെയാണ് എബ്രിഡ് ഷൈൻ എന്ന സംവിധായകൻ ഇതുവരെ സഞ്ചരിച്ചിട്ടുള്ളത്. ആദ്യ ചിത്രം 1983 മുതൽ ആക്ഷൻ ഹീറോ ബിജുവിലും പൂമരത്തിലും സ്വയം വെട്ടിത്തുറന്ന ആ പാത പ്രേക്ഷകർ ആസ്വദിച്ചറിഞ്ഞിട്ടുള്ളതാണ്. തിയറ്ററിലെത്തിയ ദി കുങ്ഫു മാസ്റ്റർ എന്ന ചിത്രത്തിലും വേറിട്ടൊരു പശ്ചാത്തലമാണ് ഈ സംവിധായകൻ ഒരുക്കിയിട്ടുള്ളത്. പൂർണമായും സിനിമാറ്റിക് എക്സ്പീരിയൻസാണ് താനൊരുക്കുന്നത് എന്ന് ഇദ്ദേഹം പറയുന്പോൾ ആ കൈയൊപ്പ് പ്രേക്ഷകരും അനുഭവിച്ചറിയുന്നുണ്ട്. ദി കുങ്ഫു മാസ്റ്ററിനെക്കുറിച്ച് ഏബ്രിഡ് ഷൈനിന്‍റെ വാക്കുകളിലൂടെ...

കുങ്ഫു പശ്ചാത്തലം

മാർഷ്യൽ ആർട്സ് പശ്ചാത്തലമുള്ള ഒരു സിനിമ ചെയ്യണമെന്നാഗ്രഹിച്ചിരുന്നു. ചൈനീസ്- തായ് വാൻ സിനിമകളിലൂടെ ജാക്കിച്ചാന്‍റെയും ബ്രൂസ്‌ലിയുടേയുമൊക്കെ ആക്ഷൻ സ്റ്റൈലിലുള്ള ഒരു സിനിമ ഒരുക്കണമെന്നായിരുന്നു മനസിൽ. റിംഗിലുള്ള ഇടി, ബോക്സിംഗ് തുടങ്ങി പല തരത്തിലുള്ള ഫൈറ്റ് നമ്മൾ കണ്ടിട്ടുണ്ട്. പക്ഷേ, കുങ്ഫുവിന് ഒരു ഭംഗിയുണ്ട്. നൃത്തത്തിലേതു പോലെ മുദ്രകളും ശരീര ഭാഷയും അതിനുണ്ട്. ട്രെഡീഷണൽ മാർഷ്യൽ ആർട്സാണ് അത്തരം വിദേശ സിനിമകളിൽ കണ്ടിട്ടുള്ളത്. ഫൈറ്റിന്‍റെ ആ സൗന്ദര്യത്തെ മലയാളത്തിന്‍റെ വെള്ളിത്തിരയിലേക്ക് ഒരുക്കണമെന്ന ആഗ്രഹത്തിലൂടെയാണ് ദി കുങ്ഫു മാസ്റ്റർ ഒരുക്കിയത്.

പഠനങ്ങളും തയാറെടുപ്പുകളും

വിപുലമായ ഒരു പഠനം അതിനു വേണ്ടി നടത്തിയിരുന്നു. പല തരത്തിലുള്ള മാർഷ്യൽ ആട്സ് മാസ്റ്റർമാർക്കൊപ്പം നിരന്തരമായി ഇടപെടുകയും അതിനെ നിരീക്ഷിക്കുകയും ചെയ്തിരുന്നു. പല മാർഷ്യൽ ആർട്സിനും പല ശൈലിയാണുള്ളത്. അതൊക്കെ ലൈവായി കണ്ടു മനസിലാക്കിയാണ് ഈ ചിത്രത്തിലേക്ക് എത്തിയത്. അതു ഫലപ്രദമായി ചിത്രത്തിൽ ഉപയോഗിക്കാനും സാധിച്ചിട്ടുണ്ട്.

താരനിർണയം

കുങ്ഫുവിൽ വിർച്വൽ എന്നൊരു മെതേഡ് ഉണ്ട്. അതിൽ പ്രഗത്ഭനായ ഒരു ഇന്‍റർനാഷണൽ മാസ്റ്ററിനെയാണ് ചിത്രത്തിൽ നായകനായി കാസ്റ്റ് ചെയ്തിരുന്നത്. പിന്നീട് നായിക കഥാപാത്രത്തിലേക്കു വന്നപ്പോൾ മാർഷ്യൽ ആർട്സ് അറിയാവുന്ന ആളെ വേണ്ടിവന്നു. അങ്ങനെ ലഭിച്ചില്ലെങ്കിൽ പരിശീലിപ്പിച്ച് എടുക്കേണ്ടതായി വന്നു. പൂമരം ചെയ്ത സമയത്ത് നീതാ പിള്ളയുടെ പെർഫോമൻസ് ഇഷ്ടപ്പെട്ടിരുന്നു. ഈ ചിത്രത്തെക്കുറിച്ചു പറഞ്ഞപ്പോൾ പരിശീലനം നടത്താൻ അവർ തയാറായി. അങ്ങനെ നീതയ്ക്ക് ഒരു വർഷത്തോളം വരുന്ന പരിശീലനം നടത്തിയിട്ടാണ് ഷൂട്ട് ആരംഭിച്ചത്. ഷൂട്ടിംഗ് സമയത്തും പരിശീലനം നടക്കുന്നുണ്ടായിരുന്നു.

പൂമരത്തിനു ശേഷം

ഷൂട്ടിഗിനു മുന്പു തന്നെ വലിയ തയാറെടുപ്പ് ഈ ചിത്രത്തിനു വേണമായിരുന്നു. അതിനുള്ള യാത്രയിലായിരുന്നു പിന്നീട്. ട്രെഡീഷണൽ മാർഷ്യൽ ആർട്സാണ് സിനിമ ഡിസൈൻ ചെയ്തത്. അഭിനേതാക്കൾ അതിനുള്ള കോസ്റ്റ്യൂം ധരിച്ച് എത്തുന്പോൾ അനുയോജ്യമായ പശ്ചാത്തലം വേണമായിരുന്നു. അങ്ങനെയാണ് ഹിമാലയം, ഋഷികേശ്, മസൂറി എന്നിവിടങ്ങൾ ലൊക്കേഷനാകുന്നത്. ലൊക്കേഷൻ കണ്ടെത്തുന്നതിനായി വളരെയധികം യാത്ര ചെയ്തിരുന്നു. ഡെറാഡൂണിൽ നിന്നും 15 കിലോമീറ്ററോളം ഉൾപ്രദേശത്ത് മണിക്കൂറുകൾ യാത്ര ചെയ്താണ് ലൊക്കേഷനുകൾ കണ്ടെത്തിയത്.

വെല്ലുവിളികളേറെ

എല്ലാ സിനിമകളും ഓരോ തരത്തിൽ വെല്ലുവിളിയാണ്. പ്രേക്ഷകരുടെ മുന്നിലേക്ക് നമ്മുടെ സിനിമയുമായി എത്തുന്പോൾ എപ്പോഴും ഭയം ഉണ്ടാകാറുണ്ട്. പിന്നെ ഈ സിനിമ ഞങ്ങളുടെ ടീമിനും പുതിയൊരു അനുഭവമായിരുന്നു. മലയാള സിനിമയ്ക്കും പുതിയൊരു പശ്ചാത്തലമാണിത്.

ശബ്ദത്തിനു പ്രാധാന്യം

ചിത്രത്തിൽ ആക്ഷൻ എന്നതുപോലെ സൗണ്ടിനും വളരെ പ്രാധാന്യമുണ്ട്. സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത് ദേശീയ അവാർഡ് ജേതാവായ എം.ആർ രാജകൃഷ്ണനാണ്. സംഗീതം ചെയ്തിരിക്കുന്നത് എ.ആർ റഹ്മാന്‍റെ പ്രോഗ്രാമറായ ഇഷാൻ ചബ്രയാണ്.

പേരിലെ കൗതുകം

ചൈനീസ്, ഹോങ്കോംഗ് രാജ്യങ്ങളിലെ സിനിമകൾ പോലെ ട്രെഡീഷണൽ മാർഷ്യൽ ആട്സ് ഭാഗമാകുന്ന ഒരു സിനിമയാണിത്. അപ്പോൾ സിനിമ കാണാൻ എത്തുന്ന പ്രേക്ഷകർക്ക് ഒരു കുങ്ഫു സിനിമയാണിതെന്ന ബോധ്യം ഉണ്ടാകണം. അങ്ങനെയാണ് ദി കുങ്ഫു മാസ്റ്റർ എന്ന പേരു നൽകിയത്.

ലിജിൻ കെ. ഈപ്പൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.