Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
സാമൂഹ്യസേവനത്തിനും നിഖില തയാർ
ലോക്ക്ഡൗണ്‍ കാലത്ത് സാമൂഹിക സേവനത്തിന്‍റെ പാതയിലുമുണ്ടായിരുന്നു നടി നിഖില വിമൽ. കണ്ണൂർ ജില്ലാ പഞ്ചായത്തിലെ കോൾസെന്‍ററിലേക്ക് ഒരു ദിവസം വന്ന വിളികൾക്കു മറുപടി കൊടുത്തത് നിഖില വിമലായിരുന്നു. അന്ന് കോൾ സെന്‍ററിൽ വോളണ്ടിയറായി എത്തിയതായിരുന്നു കണ്ണൂർ തളിപ്പറന്പ് സ്വദേശിയായ താരം. അവശ്യ സാധനങ്ങൾ വീടുകളിലെത്തിക്കുന്നതിനായാണ് കോൾ സെന്‍റർ പ്രവർത്തിച്ചത്.

ഇങ്ങനൊരു കോൾ സെന്‍ററിന്‍റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് താരം പറയുന്നു. ലോക്ക്ഡൗണ്‍ കാലത്ത് ആളുകൾക്ക് പുറത്തിറങ്ങാനാകില്ല. അതുകൊണ്ട് തന്നെ ഇതുപോലുള്ള കോൾ സെന്‍ററുകൾ വലിയ സഹായമാണെന്നും താരം വ്യക്തമാക്കുന്നു. മലയാളികളുടെ നാടൻ തനിമ നിറഞ്ഞ നായികയാണെങ്കിലും മറ്റു തെന്നിന്ത്യൻ ഭാഷകളിൽ സജീവമായ താരം കൂടിയാണ് നിഖില.



ലോക്ക്ഡൗണ്‍ കാലം

ചെയ്തു കൊണ്ടിരുന്ന മമ്മൂട്ടിച്ചിത്രം പ്രീസ്റ്റിന്‍റെ ഷെഡ്യൂൾ ബ്രേക്കിന്‍റെ സമയത്താണ് കോവിഡ് വ്യാപനമുണ്ടായത്. രണ്ടു ദിവസത്തിനു ശേഷം ഷൂട്ട് തുടങ്ങാനിരിക്കെയാണ് ലോക്ക്ഡൗണ്‍ വന്നത്. ആ സമയം ചേച്ചിയും വീട്ടിൽ വന്നു. ലോക്ക്ഡൗണ്‍ സമയത്ത് വീട്ടുകാർ എല്ലാവർക്കുമൊപ്പം ചെലവഴിക്കാനായി. ജോലിയില്ലാതെ നിൽക്കുക എന്നു പറയുന്നത് ഒരു സുഖമുള്ള കാര്യമല്ല, എന്നാലും ഈ സാഹചര്യത്തിൽ സർക്കാർ നിർദേശം അനുസരിക്കുക തന്നെ വേണമല്ലോ.

സമൂഹമാധ്യമങ്ങൾ

സിനിമയിൽ എത്തുന്നതിനു മുന്പു തന്നെ ഞാൻ സോഷ്യൽ മീഡിയയിലുണ്ട്. പുതിയ പുതിയ ചിത്രങ്ങൾ പതിവായി പോസ്റ്റ് ചെയ്തിരുന്നു. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമൊക്കെ കാണുന്ന ചിത്രങ്ങളിൽ നിന്നാണല്ലോ ഇന്നു പലരെയും സിനിമയിലേക്കു സെലക്ട് ചെയ്യുന്നത്. നമ്മുടെ ഫീൽഡിന് ആ ഒരു പ്ലാറ്റ്ഫോം ആവശ്യമായതിനാലാണ് അതിൽ സജീവമായിരിക്കുന്നത്.



വ്യാജ അക്കൗണ്ടുകൾ

എന്‍റെ പേരിൽ വേറെ ആളുകൾ അക്കൗണ്ട് ഉണ്ടാക്കി ഉപയോഗിക്കുന്നത് തീരെ ശരിയായ കാര്യമല്ല. അങ്ങനെയുള്ള അക്കൗണ്ടുകളിൽ ഇതെന്‍റെ അക്കൗണ്ടല്ല എന്ന കാര്യം ഞാൻ എഴുതാറുണ്ട്. ഇതുവരെ സമൂഹമാധ്യമങ്ങളിൽ നിന്നു മോശമായ അനുഭവം എനിക്കുണ്ടായിട്ടില്ല.

പുതിയ പ്രൊജക്ടുകൾ

മമ്മൂട്ടി നായകനായ പ്രീസ്റ്റ് എന്ന ചിത്രത്തിലാണ് അഭിനയിച്ചു കൊണ്ടിരുന്നത്. അത് പൂർത്തിയാകാനുണ്ട്. തുടങ്ങാനിരുന്ന എതാനും പ്രൊജക്ടുകൾ ഡിലേ ആയിരിക്കുകയാണ്. അതൊക്കെ ഇനിയെന്നു തുടങ്ങും എന്നറിയില്ല. കുറേ കഥകൾ ലോക്ക്ഡൗണ്‍ സമയത്തും കേൾക്കുന്നുണ്ട്. ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല.



അമ്മ ആദ്യഗുരു

അരവിന്ദന്‍റെ അതിഥികളിൽ കലാമണ്ഡലം വിദ്യാർഥിനിയായി അഭിനയിച്ചത് യാദൃച്ഛികമാണ്. ഞാൻ കുട്ടിക്കാലം മുതലേ ഡാൻസ് പഠിക്കുന്നുണ്ട്. അമ്മ കലാമണ്ഡലം വിമലാദേവിയാണ് ആദ്യഗുരു എങ്കിലും മറ്റ് അധ്യാപകരിൽ നിന്നാണു നൃത്തം കൂടുതലും പഠിച്ചത്. ഇപ്പോൾ അഭിനയമാണു ഡാൻസിനെക്കാൾ ഇഷ്ടം.

ഇപ്പോൾ സിനിമ സീരിയസ്

ആദ്യമൊക്കെ സിനിമയെ സീരിയസ് ആയി കണ്ടിരുന്നില്ല. ലവ് 24 ചെയ്യുന്പോഴും അങ്ങനെ തന്നെയായിരുന്നു. പിന്നീട് മറ്റുഭാഷകളിലുൾപ്പെടെ കുറച്ചു സിനിമ ചെയ്തപ്പോൾ അഭിനയത്തോട് ഇഷ്ടം കൂടി. ഇപ്പോൾ കാര്യമായി തന്നെയാണു സിനിമയെ സമീപിക്കുന്നത്.

പ്രണയം വിവാഹം

ജീവിതത്തിൽ പ്രണയമുണ്ടാകുക എന്നത് ആ വ്യക്തിയുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. വിവാഹവും അങ്ങനെ തന്നെ. ഒരു കാര്യം വ്യക്തമാണ്, അപരിചിതനായ ഒരാളെ ഞാൻ ഒരിക്കലും വിവാഹം കഴിക്കില്ല.

പ്രദീപ് ഗോപി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.