Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
വീണ്ടും കോക്കേഴ്സ്; നിഗൂഢതകളുടെ കുറി!
നിരവധി ഹിറ്റുകൾ മലയാളത്തിനു സമ്മാനിച്ച കോക്കേഴ്സിന്‍റെ തിരിച്ചുവരവു സിനിമയായ ‘കുറി’യിൽ വിഷ്ണു ഉണ്ണികൃഷ്ണൻ ആദ്യമായി പോലീസ് വേഷത്തിൽ സ്ക്രീനിലെത്തുന്നു. ഫാമിലി ഡ്രാമ ത്രില്ലറായ കുറിയിൽ സുരഭിലക്ഷ്മിയും അദിതിരവിയും വിഷ്ണുവിനൊപ്പം പ്രധാന വേഷങ്ങളിൽ. ഇതുവരെ നമ്മൾ കണ്ടുശീലിച്ച വിഷ്ണു ആയിരിക്കില്ല ഈ സിനിമയിലെ വിഷ്ണുവെന്ന് കുറിയുടെ എഴുത്തുകാരനും സംവിധായകനുമായ കെ. ആർ. പ്രവീണ്‍ പറയുന്നു.

‘അയ്യോ പാവം, അപ്പുറത്തെ വീട്ടിലെ ചെക്കൻ, ഹ്യൂമർ ടച്ചുള്ള അഭിനയം... ഇതിനൊക്കെയപ്പുറം അല്പം സീരിയസായ വേഷമാണ് ഇതിൽ ചെയ്തിരിക്കുന്നത്. പാവത്താൻ ഇമേജിൽ നിന്നു മാറി കുറച്ചുകൂടി മച്വറായ, ബോൾഡായ ഒരു വിഷ്ണുവിനെ ഇതിൽ കാണാനാവും. കുറിയിലെ വിഷ്ണു കുറച്ച് ഡിഫ്രന്‍റ് ആയിരിക്കും.’



പലതരം കുറികൾ

ഭാഗ്യക്കുറി, കുറിച്ചിട്ടി, കല്യാണക്കുറി...ഇങ്ങനെ പലതരം കുറികൾ വ്യത്യസ്തരായ കുറച്ചുപേരുടെ ജീവിതത്തിൽ ഒരു പ്രത്യേക സാഹചര്യത്തിൽ സംഭവിക്കുന്പോൾ അത് അവരുടെ ജീവിതത്തെ ഏതൊക്കെ രീതിയിൽ സ്വാധീനിക്കും എന്നതാണ് ഈ സിനിമയുടെ ബേസിക് പ്ലോട്ട്.

ഇതിൽ ഒരാളല്ല, കുറേയധികം ആളുകളുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണന്‍റെ പോലീസുകാരൻ ഉൾപ്പെടെയുള്ള ചില കഥാപാത്രങ്ങൾ. അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന പലതരം കുറികൾ. പലർക്കും പല രീതിയിലാണു കുറികൾ സംഭവിക്കുന്നത്. ഇവരെല്ലാം പരസ്പരം ബന്ധിപ്പിക്ക പ്പെടുന്നതു പല തരം കുറികളിലൂടെയാവാം. പലതരം കുറികൾ ഒരേ ദിവസം സംഭവിക്കുന്പോൾ ഇവർക്കിടയിലുണ്ടാകുന്ന ഇന്‍റർകണക്ഷനാണു സിനിമ.



ഇതു സംഭവകഥയൊന്നുമല്ല; ഫിക്‌ഷണലാണ്. ഈ രീതിയിലുള്ള ഒരു കഥ ഇപ്പോൾ അനിവാര്യമാണ് എന്ന മുൻധാരണ ആദ്യം ഉണ്ടാക്കി. ആ കഥയിലേക്ക് എത്തിപ്പെടാൻ പല സാഹചര്യങ്ങൾ സൃഷ്ടിച്ചു.

പല വഴികളിലൂടെ ആ സാഹചര്യങ്ങളിലേക്ക് എത്തിപ്പെടാൻ എഴുത്തിലൂടെ ശ്രമിച്ചു. ചില സിനിമകളുടെ കഥാസൂചന വെളിപ്പെടുത്താനാവില്ല. കുറിയും അത്തരത്തിലുള്ളതാണ്. മുൻധാരണയില്ലാതെ കാണുന്നതാണ് ത്രില്ലർ എന്ന ജോണറിന് ഏറ്റവും നല്ലത്.



സ്റ്റാർ വാല്യു നോക്കിയല്ല...

ഞാൻ അഭിനേതാക്കളെ കണ്ടെത്തിയത് അവരുടെ മുൻ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയോ അവരുടെ വാല്യു അനുസരിച്ചോ അല്ല. എന്‍റെ സിനിമയിലെ കഥാപാത്രങ്ങൾക്ക് അനുയോജ്യരായ, ആക്ടിംഗ് സ്കിൽ മികച്ചതെന്ന് എനിക്കു ബോധ്യമായിട്ടുള്ള ചിലരെ ഞാൻ ഫിൽട്ടർ ചെയ്തു.

അതിൽ നിന്നു മികച്ചതെന്നു തോന്നിയവരെ ആദ്യം സമീപിച്ചു. അവരെല്ലാവരും തന്നെ ഈ സിനിമയിലേക്കു വരാൻ തയാറായി. വിഷ്ണു ഉണ്ണികൃഷ്ണനും സുരഭിയും ഉൾപ്പെടെയുള്ളവർ ആ രീതിയിൽ തന്നെയാണ് ഇതിലേക്കു വന്നത്.



ദിലീപ്കുമാർ

അടുത്തകാലത്തു ജോലിയിൽ പ്രവേശിച്ച ഒരു പോലീസുകാരനാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍റെ കഥാപാത്രം ദിലീപ്കുമാർ. ആരംഭശൂരത്വമുള്ള, ജോലിയോട് ആത്മാർഥത കാണിക്കാൻ ശ്രമിക്കുന്ന ഒരു സിവിൽ പോലീസ് ഓഫീസർ. ആരംഭശൂരത്വം ഇയാളിൽ ഉണ്ടാക്കുന്ന ചില പ്രശ്നങ്ങളും കഥയുടെ ഭാഗമാണ്.

കുറിയിലേക്കു വരുന്നതിനു മുന്പ് വിഷ്ണു അഭിനയിച്ചത് അനുരാധ ക്രൈം നന്പർ 59/2019 എന്ന പടത്തിലാണ്. അതിൽ വിഷ്ണു ഒരു പോലീസ് ട്രെയിനിയായിട്ടാണ് വേഷമിട്ടത്. അവിടെ നിന്ന് ഇതിലെത്തിയപ്പോൾ ഒരു പോലീസ് ഓഫീസറായി ജോയ്ൻ ചെയ്യുന്ന അനുഭവമായിരുന്നുവെന്ന് വിഷ്ണു തന്നെ പറഞ്ഞിട്ടുണ്ട്. അദിതി രവിയാണു വിഷ്ണുവിന്‍റെ പെയറായി സ്ക്രീനിലെത്തുന്നത്.



ഡയറക്ടർ ഫ്രണ്ട്‌ലി

ഡയറക്ടർ ഫ്രണ്ട്‌ലിയായ നടനാണു വിഷ്ണു. വിഷ്ണു എഴുത്തുകാരനാണ്, സംവിധായകനാണ് എന്നതിലുപരി എന്‍റെ ലൊക്കേഷനിൽ എന്‍റെ കഥയിൽ എന്‍റെ കഥാപാത്രമായി വന്നു നിന്നപ്പോൾ അയാൾ എന്നെ വിശ്വസിച്ചു മാത്രം വന്നതായിട്ടാണ് എനിക്കു തോന്നിയത്.

ഇതിൽ ഒരഭിനേതാവ് എന്നതിനപ്പുറം ഒരു വ്യക്തി എന്ന നിലയിൽ കോഓപ്പറേറ്റ് ചെയ്യേണ്ടതായ ഒരുപാടു സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. ഷൂട്ടിംഗ് ലൊക്കേഷനിലെ ബുദ്ധിമുട്ടുകൾ, അഭിനയ മുഹൂർത്തങ്ങളിലെ സ്ട്രെയിൻ...അത്തരം സന്ദർഭങ്ങളിലെല്ലാം വളരെ പ്രഫഷണലായി, ഫ്രണ്ട്‌ലിയായി, സ്വാഭാവികമായി ചെയ്യാൻ വിഷ്ണു ശ്രമിച്ചു.



ബെറ്റ്സി ചാക്കോ

വിഷ്ണു മാത്രമല്ല ഇതിൽ അഭിനയിച്ച സുരഭിലക്ഷ്മി, വിഷ്ണു ഗോവിന്ദൻ... എന്നിവരൊക്കെ ഏറെയും ഹ്യൂമർ ടച്ചുള്ള വേഷങ്ങളാണ് മുന്പ് ചെയ്തിട്ടുള്ളത്. അതിൽനിന്നൊക്കെ വളരെ വ്യത്യസ്തമായി ഏറെ ബോൾഡായ, സീരിയസായ കഥാപാത്രങ്ങളെയാണ് ഇവർ കുറിയിൽ ചെയ്തിരിക്കുന്നത്.

ബെറ്റ്സി ചാക്കോ...അതാണു സുരഭിയുടെ കഥാപാത്രം. നാട്ടിൻപുറത്തെ സാധാരണ വീട്ടമ്മ. ഇങ്ങനെ ഒരാളെ എനിക്കറിയാമല്ലോ എന്നു തോന്നിക്കുന്ന കഥാപാത്രം. സുരഭിയെപ്പോലെ ഒരു അഭിനേത്രിയാണ് ആ വേഷം ചെയ്യേണ്ടതെന്ന ബോധ്യം എനിക്കുണ്ട്. എന്തുകൊണ്ട് സുരഭി എന്നുള്ളതു സിനിമ കാണുന്പോൾ ബോധ്യമാകും.



സാഗർ സൂര്യ, വിനോദ് തോമസ്, ആവർത്തന, പ്രമോദ് വെളിയനാട്, ചാലി പാല, വിനോദ് കെ‌ടാമംഗലം, പ്രദീപ് കോട്ടയം തുടങ്ങിയവരും കുറിയുടെ ഭാഗമാണ്.

വണ്ടിപ്പെരിയാർ ദിനങ്ങൾ

2021 ഒക്ടോബർ-നവംബറിൽ വണ്ടിപ്പെരിയാറിലായിരുന്നു ചിത്രീകരണം. മുല്ലപ്പെരിയാർ ഡാമിനോടു വളരെ ചേർന്നുകിടക്കുന്ന സ്ഥലം. ഇപ്പോൾ ഡാം തുറക്കുമെന്നു പറഞ്ഞ് അവിടെ വലിയ ആശങ്കകൾ കടുത്ത സമയത്തായിരുന്നു ഷൂട്ടിംഗ്. ഇപ്പോൾ പ്രശ്നങ്ങളുണ്ടാവും എന്ന തരത്തിൽ എപ്പോഴും ഒരു ഭീതി നിലനിന്നിരുന്നു.

രണ്ടു ദിവസം തുടർച്ചയായി മഴപെയ്ത് ലൊക്കേഷനിലേക്ക് എത്താനാവാതെ താമസസ്ഥലത്തു ലോക്കായ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. രണ്ടു ചെറിയ നദികളും അതിന്‍റെ പാലങ്ങളും കടന്നാണ് താമസിക്കുന്ന സ്ഥലത്തേക്കു പോയിരുന്നത്. ഇപ്പോൾ വെള്ളം പൊങ്ങും എന്ന അറിയിപ്പു കേട്ട് രണ്ടു മണിക്കു തന്നെ ഷൂട്ടിംഗ് നിർത്തി മടങ്ങിയിട്ടുണ്ട്. അത്തരം പ്രതിസന്ധികളെ നേരിട്ടാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്.



കോക്കേഴ്സ്

സിയാദ് കോക്കറിനൊപ്പം പുതുതലമുറ കൂടി ഉൾപ്പെട്ട കോക്കേഴ്സ് മീഡിയ എന്‍റർടെയ്ൻമെന്‍റ്സാണു നിർമാണം. 37 വർഷത്തെ ചരിത്രമുള്ള കോക്കേഴ്സ് നിർമിക്കുന്ന 21-ാമതു സിനിമയാ ണു കുറി.

മലയാളി പ്രേക്ഷക മനസുകളിൽ അത്രമേൽ വേരിറങ്ങിയ കോക്കേഴ്സ് എന്ന ബ്രാൻഡിനു കീഴിൽ തുടക്കക്കാരനായ എനിക്കു സിനിമ ചെയ്യാനായതു വലിയ അംഗീകാരമായി കാണുന്നു.



കാമറ സന്തോഷ് സി.പിള്ള. എഡിറ്റിംഗ് റഷിൻ അഹമ്മദ്. മ്യൂസിക് വിനു തോമസ്. കലാസംവിധാനം രാജീവ് കോവിലകം. നോബിൾ ജേക്കബാണ് പ്രൊഡക്‌ഷൻ കണ്‍ട്രോളർ.

ഇങ്ങനെയൊരു സന്ദർഭം എപ്പോഴെങ്കിലും എന്‍റെ ജീവിതത്തിൽ ഉണ്ടായിക്കൂടെന്നില്ലല്ലോ എന്നു തോന്നുന്ന ചില മുഹൂർത്തങ്ങൾ ഈ സിനിമയിലുണ്ട്. നമ്മുടെ കുട്ടികൾ കണ്ടുവളരേണ്ട സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം ഈ സിനിമ പറയുന്നു.- കെ. ആർ. പ്രവീണ്‍
വെളിപ്പെടുത്തുന്നു.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.