Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
നന്ദിനിയുടെ ഭാഗ്യം
ലേലം എന്ന സിനിമ മലയാളത്തിലെ എക്കാലത്തേയും ബ്ലോക്ക്ബസ്റ്റർ സിനിമകളിലൊന്നാണ്. സുരേഷ്ഗോപിയുടെ നായകവേഷം തിയറ്ററുകളിൽ ഏറെ കൈയടി നേടിയപ്പോൾ നായികയായി വന്ന നന്ദിനിക്കും ചിത്രം ഏറെ ഗുണം ചെയ്തു. ഇപ്പോൾ ലേലം രണ്ടാംഭാഗം ഒരുങ്ങുന്പോഴും സുരേഷ്ഗോപിയുടെ ജോഡിയായി ഗൗരി പാർവതി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഭാഗ്യം നന്ദിനിയെതേടിയെത്തിയിരിക്കുകയാണ്. കുറേനാളായി അഭിനയരംഗത്തുനിന്നു വിട്ടുനിന്ന് ഒരു തിരിച്ചുവരവിന്‍റെ പാതയിലാണ് നന്ദിനിയിപ്പോൾ. നെപ്പോളിയന്‍റെ നായികയായി ഐന എന്ന ചിത്രം പൂർത്തിയാക്കിയ നന്ദിനിയെ സംബന്ധിച്ച് രണ്ടാംവരവിൽ കിട്ടുന്ന മികച്ച അവസരമായിരിക്കും ലേലം-2. നന്ദിനിയുടെ വിശേഷങ്ങളിലൂടെ...

സുരേഷ്ഗോപിയുടെ നായികായയി ലേലം-2 വിൽ വീണ്ടുമെത്തുന്നതിനെക്കുറിച്ച്?

ഒരുപാട് സന്തോഷമുണ്ട് മനസിൽ. സാധാരണ ഒരു സിനിമയുടെ രണ്ടാംഭാഗം ഒരുക്കുന്പോൾ നായകൻ മാത്രമേ പഴയ ആൾ വരൂ. ഇതിപ്പോൾ ഇത്രയും കാലത്തിനുശേഷം രണ്ടാം ഭാഗം വരുന്പോൾ എന്നെ തന്നെ അവർ വിളിച്ചത് വലിയ ഭാഗ്യം തന്നെ. സുരേഷ്ഗോപിയുടെ കൂടെ വീണ്ടും അഭിനയിക്കാൻ പറ്റുന്നതും വലിയ കാര്യം തന്നെ. സുന്ദരപൂരുഷനിലാണ് ഞങ്ങൾ അവസാനം ഒന്നിച്ചത്. ലേലത്തിൽ അഭിനയിക്കുന്ന സമയത്ത് എനിക്കു മലയാളം തീരെ അറിയില്ലായിരുന്നു. പലപ്പോഴും റീടേക്ക് വരുന്പോൾ സുരേഷ്ഗോപിയുടെ സപ്പോർട്ടിലാണ് പിടിച്ചു നിന്നത്. വാക്കുകളുടെ അർത്ഥവും ഉച്ഛാരണവുമൊക്കെ അദ്ദേഹം പറഞ്ഞു തരുമായിരുന്നു. അന്ന് ലേലത്തിൽ എനിക്ക് ആ കഥാപാത്രം തന്നത് രണ്‍ജിപണിക്കരാണെങ്കിൽ ഇപ്പോൾ അദ്ദേഹത്തിന്‍റെ മകൻ നിതിനാണ് ലേലം 2 ഒരുക്കുന്നതെന്നതും എടുത്തുപറയേണ്ടതാണ്.

ഒരുകാലത്ത് മലയാളത്തിൽ വളരെ പോപ്പുലറായിരുന്നല്ലോ. തിരിച്ചുവരവിലും ഈ സ്നേഹം പ്രതീക്ഷിക്കുന്നുണ്ടോ?

തീർച്ചയായും. ഇപ്പോൾ തന്നെ ലൊക്കേഷനിൽ എന്നോടു സംസാരിക്കാനും ഫോട്ടോയെടുക്കാനും എത്ര പേരാണ് വരുന്നത്. രണ്ടാം വരവിൽ ഞാൻ അഭിനയിച്ച ഐനയുടേയും മന്ദാരത്തിന്‍റെയും ലൊക്കേഷനിൽ ആ സ്നേഹം ഞാൻ തിരിച്ചറിഞ്ഞു. ആരും എന്നെ മറന്നിട്ടില്ല. സ്വന്തം വീട്ടിലെ അംഗത്തെപ്പോലെയാണ് മലയാളികൾ എന്നോടു പെരുമാറുന്നത്. എനിക്കവരോടു വളരെ നന്ദിയും കടപ്പാടുമുണ്ട്.

സിനിമയിൽ തിരക്കുണ്ടായിരുന്ന സമയത്തു തന്നെ പെട്ടെന്നൊരു പിന്മാറ്റമായിരുന്നല്ലോ?

ആരോഗ്യപരമായ കാരണങ്ങളാലാണ് സിനിമയിൽ നിന്നു മാറി നിന്നത്. ഒരു ബ്രേക്ക് ആവശ്യമായിരുന്നു. ഈറ്റിംഗ് ഡിസ്ഓർഡർ എന്ന രോഗമായിരുന്നു എനിക്ക്. വല്ലാതെ തടിച്ചു. സിനിമയുമായി എനിക്ക് യാതൊരു ബന്ധവുമില്ലായിരുന്നു. ആരുമായും കോണ്‍ടാക്ട് ഇല്ലായിരുന്നു. യോഗയും വായനയുമൊക്കെയായി ആ കാലം കടന്നുപോയി.

ഇപ്പോൾ വളരെ സ്ലിം ആണല്ലോ?

എക്സർസൈസ് ചെയ്തും ഭക്ഷണം നിയന്ത്രിച്ചും ഈറ്റിംഗ് ഡിസോർഡർ ശരിയായി. അപ്പോൾ സ്ലിം ആകുകയും ചെയ്തു.

തിരിച്ചുവരാൻ തീരുമാനിച്ചപ്പോൾ ഏതു ഭാഷയിൽ നിന്നാണ് ആദ്യം ഓഫർ വന്നത്?

തമിഴിൽ നിന്ന്. 2014ൽ പൂജൈ എന്ന ചിത്രത്തിലൂടെ. തമിഴിലും ഞാൻ മലയാളത്തിലേതുപോലെ പോപ്പുലറായിരുന്നു. വിജയിനും സൂര്യക്കുമൊപ്പം നായികയായിട്ടുണ്ട്. 35-ൽ കൂടുതൽ തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

അനുരാഗ കരിക്കിൻ വെള്ളത്തിലെ ഗസ്റ്റ്റോൾ സ്വീകരിക്കാൻ കാരണം?

സംവിധായകൻ എന്നോട് കഥ പറഞ്ഞപ്പോഴേ ഞാൻ ചെയ്യാം എന്നു പറഞ്ഞു. രണ്ടു സീനിലെ ഞാൻ വരുന്നുള്ളൂവെങ്കിലും കഥയിൽ ആ സന്ദർഭത്തിന് വളരെ പ്രാധാന്യമുണ്ട്. അതുകൊണ്ടാണ് അത് സ്വീകരിച്ചത്.

പുതിയ സിനിമകൾ ഏതൊക്കെയാണ്?

തെലുങ്കിൽ നാഗാർജുനയുടെ ഒരു ചിത്രം ചെയ്യുന്നു. തമിഴിൽ അടുത്തിടെ കളക്ടറായി ഒരു സിനിമയിൽ ചെയ്തു. മലയാളത്തിൽ ആസിഫ് അലിയോടൊപ്പം മന്ദാരം, നെപ്പോളിയനൊപ്പം ഐന എന്നീ സിനിമകൾ.

മലയാളത്തിൽ ചെയ്തിട്ടുള്ള കഥാപാത്രങ്ങളിൽ ഇപ്പോഴും ഓർത്തു വയ്ക്കുന്നത് ഏതൊക്കെയാണ്?

അയാൾ കഥയെഴുതുകയാണ്, ലേലം, കരുമാടിക്കുട്ടൻ, സുന്ദരപുരുഷൻ... കുറേയുണ്ട്.

വീട്ടിലെ വിശേഷങ്ങൾ?

ബാംഗ്ലൂരാണ് എന്‍റെ നാട്. വീട്ടിൽ അച്ഛനും അമ്മയും സഹോദരനും ഭാര്യയും അവരുടെ കുട്ടിയുമുണ്ട്.

വിവാഹം വേണ്ടെന്നു വച്ചോ?

ഇതുവരേയും അതിനേക്കുറിച്ച് ആലോചിച്ചിട്ടില്ലായിരുന്നു. ഇപ്പോൾ വിവാഹം വേണമെന്ന ചിന്ത വന്നു തുടങ്ങിയിട്ടുണ്ട്. ഇനി നോക്കാം.

അന്ന് നായികയായി അഭിനയിച്ചയാൾ ഇപ്പോൾ കാരക്ടർ വേഷങ്ങൾ ചെയ്യുന്പോൾ എന്തു തോന്നുന്നു?

അന്ന് ഹിറോയിൻ എന്ന ഇമേജുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സാധിക്കുന്നുണ്ട്. ഏതു കാരക്ടറും ചെയ്യാനുള്ള മാനസികാവസ്ഥയുണ്ട് ഇപ്പോൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.