Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
ഇരുപതു വർഷമായ് ഇവിടെ ഇർഷാദ്
സീരിയലുകളിലൂടെയും സമാന്തര സിനിമകളിലൂടെയും മികച്ച നടനെന്ന പെരുമ നേടിയ താരമാണ് ഇർഷാദ്. അവിടെ നിന്നും ഇന്നു വാണിജ്യ സിനിമകളുടെയും അവിഭാജ്യ ഘടകമായി ഈ കലാകാരൻ മാറിയിരിക്കുന്നു. വില്ലനായും കാരക്ടർ വേഷങ്ങളിലൂടെയും തിളങ്ങിയ ഇർഷാദ് ഇപ്പോൾ കോമഡിയിലും തന്‍റേതായ ട്രാക്ക് കണ്ടെത്തിയിരിക്കുകയാണ്. തന്‍റെ സിനിമ യാത്രകളിൽ ഇരുപതു വർഷം പിന്നിട്ട ഇർഷാദ് മനസ് തുറക്കുന്പോൾ...

സിനിമയിലേക്കുള്ള സഞ്ചാരം എങ്ങനെ‍യായിരുന്നു?

അമച്വർ നാടകത്തിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. പ്രണയവർണങ്ങൾ, ഗർഷോം തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾക്കു ശേഷമാണ് ടി.വി ചന്ദ്രൻ സാറിന്‍റെ പാഠം ഒന്ന് ഒരു വിലാപം ചെയ്യുന്നത്. അതിനു ശേഷമാണ് സെവൻ ആർട്സിന്‍റെ ഒരു സീരിയൽ കമ്മിറ്റ് ചെയ്യുന്നത്. പിന്നീട് കുറേക്കാലം സീരിയലിൽ തന്നെയായിരുന്നു. ആ സമയത്ത് സിനിമയിൽ നിന്നുവന്ന ചെറിയ അവസരങ്ങളൊക്കെ ഉപേക്ഷിച്ചു. കൊച്ചിരാജാവ് പോലുള്ള ചില സിനിമകളൊക്കെ ചെയ്യുന്നതും ആ സമയത്താണ്. ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തോടെയാണ് സീരിയൽ പൂർണമായും നിർത്തി സിനിമയിൽ സജീവമാകുന്നത്.

ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലൂടെ നായകനായി എത്തുന്നത് ?

ആ ചിത്രത്തിന്‍റെ കഥ സംവിധായകൻ രഞ്ജിത്തും തിരക്കഥയും സംഭാഷണവും പി.മനോജുമാണ് ഒരുക്കിയത്. പ്രിയനന്ദനുമായി നാടക കാലം മുതലുള്ള ബന്ധമാണ്. ഞാൻ തന്നെ മുൻകൈ എടുത്താണ് ആ ചിത്രത്തിലേക്കു പ്രിയൻ എത്തുന്നത്. അങ്ങനെയാണ് പ്രിയനന്ദന്‍റെ സംവിധാനത്തിൽ ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലൂടെ നായകനായി വീണ്ടും സിനിമയിൽ സജീവമാകുന്നത്. ഭക്തജനങ്ങൾക്കു ശേഷം നിരവധി സിനിമകളുടെ ഭാഗമായി. കരിയറിൽ ഏറെ ഗുണകരമായ രണ്ടു ചിത്രങ്ങളാണ് പുള്ളിപ്പുലികളും ആട്ടിൻ കുട്ടിയും, ദൃശ്യവും. ഈ രണ്ടു സിനിമകളും ജനപ്രിയമായത് സമാന്ത സിനിമയിലെ നടൻ എന്ന പേരിനെ പൊളിച്ചെഴുതാൻ സഹായിച്ചു. ഇത്രയൊക്കെ സിനിമ ചെയ്തെങ്കിലും സീരിയൽ നടൻ എന്ന പേര് ഇതുവരെ മാറിയിട്ടില്ലെന്നതാണ് മറ്റൊരു കാര്യം. നരസിംഹത്തിലെ കഥാപാത്രവും തുടക്ക കാലത്ത് ഏറെ ശ്രദ്ധ നൽകിയ ഒന്നാണ്.

വിവിധ വേഷങ്ങൾ ചെയ്യുന്പോഴും ടൈപ്പ് ചെയ്യപ്പെടുന്നതായി തോന്നിയിട്ടുണ്ടോ?

പോലീസ് വേഷത്തിൽ തോന്നിയിട്ടുണ്ട്. എങ്കിലും ഓരോ കഥാപാത്രത്തെയും വ്യത്യസ്തമാക്കാൻ ശ്രമിക്കുന്നു. എല്ലാ പോലീസ് വേഷങ്ങളും തിരഞ്ഞെടുക്കാതെ പുതുമയുള്ള കഥാപാത്രങ്ങളാണ് നോക്കുന്നത്. അനുരാഗക്കരിക്കിൻ വെള്ളം, കസബയിലൊക്കെ വ്യത്യസ്തമാ യ പോലീസ് കഥാപാത്രങ്ങളാണ്. പിന്നെ വലിയ തിരഞ്ഞെടുപ്പൊന്നുമില്ലെങ്കിലും ഭയങ്കരമായി ടൈപ്പ് ചെയ്യപ്പെടാതിരിക്കാനുള്ള ശ്രമം ഉണ്ട്.

കഥാപാത്രങ്ങൾക്കായുള്ള തയാറെടുപ്പുകളെന്തൊക്കെയാണ്?

ഒരു കഥാപാത്രത്തിനെ പറഞ്ഞുതരുന്പോൾ വളരെ വേഗം മനസിലാക്കാനുള്ള സെൻസുണ്ട്. നമ്മൾ വായിച്ചതും കേട്ടതുമായ പല ജീവിതങ്ങളുടെ അനുഭവപരിചയത്താൽ വേഗത്തിൽ ഉൾക്കൊള്ളാൻ സാധിക്കുന്നു. സെറ്റിൽ വന്നു കഴിഞ്ഞാൽ ആ കഥാപാത്രമായിട്ടിരിക്കാനാണ് ഞാൻ ശ്രമിക്കുന്നത്.

കോമഡി, വില്ലൻ, കാരക്ടർ തുടങ്ങിയ വിവിധ വേഷങ്ങൾ വഴങ്ങുമെന്നു തോന്നിയിരുന്നോ?

കോമഡി എനിക്കു വഴങ്ങില്ലെന്നാണ് ഞാനും കരുതിയിരുന്നത്. പുള്ളിപ്പുലിയും ആട്ടിൻ കുട്ടിയിലൂടെയാണ് അതിലേക്കെത്തുന്നത്. അനുരാഗക്കരിക്കിൻ വെള്ളത്തിലെ പോലീസ് കഥാപാത്രമാണ് ഞാൻ കോമഡി ചെയ്തതിൽ ഏറെ റീച്ചായത്. നമ്മുടേതായ ഒരു ട്രാക്കിലുള്ള കോമഡിയാണ് വഴങ്ങുന്നത്.

അന്യഭാഷയിൽ നിന്നും അവസരങ്ങൾ തേടി വന്നല്ലോ?

കഴിഞ്ഞ വർഷം രാരുണ്ടി വേദുക്ക് ചൂതാം എന്ന തെലുങ്ക് സിനിമയിൽ വില്ലൻ വേഷം അഭിനയിച്ചിരുന്നു. സപ്തമശ്രീ തസ്കരയുടെ തമിഴ് പതിപ്പിലും അഭിനയിച്ചിരുന്നു. സമുദ്രക്കനിയുടെ അടുത്ത ചിത്രത്തിലും ഓഫർ നൽകിയിട്ടുണ്ട്.

കുടുംബ വിശേഷം?

തൃശൂര് കേച്ചേരിയാണ് എന്‍റെ സ്വദേശം. മകൻ അർഷക്. വൈഫ് ബാങ്കിൽ ജോലി ചെയ്യുന്നു.

പുതിയ മലയാള സിനിമകൾ?

ഒമർ ലുലുവിന്‍റെ ഒരു അഡാർ ലൗവ് സ്റ്റോറി, സ്ലേറ്റ്, ഒരൊന്നൊന്നര പ്രണയ കഥ തുടങ്ങിയ ചിത്രങ്ങൾ പൂർത്തിയായി. ഇപ്പോൾ ജോസഫ് എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഏറെ പ്രതീക്ഷയുള്ളൊരു പ്രോജക്ടാണ് അടുത്തത്. പുള്ളിപ്പുലിയും ആട്ടിൻ കുട്ടിക്കും ശേഷം സിന്ദുരാജിന്‍റെ തിരക്കഥയിൽ ലാൽ ജോസ് സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. ഓഗസസ്റ്റിലാണ് അതിന്‍റെ ചിത്രീകരണം ആരംഭിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.