Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
നാടനല്ല, തനി മോഡേൺ..!
തൊണ്ടിമുതലും ദൃക്സാക്ഷിയും, ഈട, മാംഗല്യം തന്തുനാനേന തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിന്‍റെ പുതിയ നായികമാർക്കിടയിൽ അഭിനയ മികവുകൊണ്ടു ശ്രദ്ധ നേടുകയാണ് യുവനായിക നിമിഷ സജയൻ. ആദ്യ ചിത്രം മുതൽ തന്നെ കഥാപാത്രങ്ങളുടെ പ്രത്യേകത കൊണ്ടും അഭിനയ മികവുകൊണ്ടും ഈ നായികയുടെ കലാനിപുണതയെ പ്രേക്ഷകർ ശ്രദ്ധിക്കുകയാണ്. നാടൻ പെണ്‍കുട്ടിയുടെ മുഖഭാവവും സ്വാഭാവിക അഭിനയവും കൊണ്ടാണ് നിമിഷ ശ്രദ്ധ നേടിയിട്ടുള്ളതെങ്കിലും യഥാർഥത്തിൽ നിമിഷ നാടൻ പെൺകുട്ടിയല്ല, മുംബൈ മലയാളിയായ തനി മോഡേൺ തന്നെ.



ഇതുവരെയുള്ള കഥാപാത്രങ്ങളിലേക്കു നോക്കുന്പോൾ?

നമുക്കു പരിചിതമായ കഥാപാത്രങ്ങളെയാണ് ഇതുവരെ ഞാൻ അവതരിപ്പിച്ചിരിക്കുന്നത്. അവ ഓരോന്നും വ്യത്യസ്തവും ബോൾഡുമായിരുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ആദ്യസിനിമയിലെ ശ്രീജ എന്ന കഥാപാത്രത്തെക്കുറിച്ച് ദിലീഷ് പോത്തൻ പറഞ്ഞപ്പോൾ വളരെ സന്തോഷം തോന്നിയിരുന്നു. അതിനു പിന്നാലെ വന്ന ഈടയിലും അമ്മു എന്ന വളരെ ശക്തമായ കഥാപാത്രമാണ് അവതരിപ്പിച്ചത്. പുതിയ ചിത്രമായ ഒരു കുപ്രസിദ്ധ പയ്യനിൽ വന്നപ്പോൾ പെർഫോം ചെയ്യാൻ ഏറെ സ്വാതന്ത്ര്യം തന്നു.



മലയാളത്തിലെ ഒരുപിടി നായകന്മാർക്കൊപ്പം അഭിനയിച്ചു കഴിഞ്ഞല്ലോ?

ആദ്യ ചിത്രത്തിൽ എത്തിയപ്പോൾ ഫഹദ് ഇക്കയുടേയും സുരാജ് ചേട്ടന്‍റേയും കഥാപാത്രങ്ങളോടു വ്യത്യസ്ത സമീപനങ്ങളായിരുന്നു സ്വീകരിക്കേണ്ടിയിരുന്നത്. ഈടയിലെ ഷെയ്ൻ നിഗത്തിന് അതിൽ നിന്നെല്ലാം വേറിട്ടൊരു രീതി. പിന്നീട് മാംഗല്യം തന്തുനാനേനയും ഒരു കുപ്രസിദ്ധ പയ്യനും ചെയ്തപ്പോൾ ചാക്കോച്ചനിൽ നിന്നും ടോവിനോയിൽ നിന്നുമുള്ള കാര്യങ്ങൾ പഠിച്ചെടുക്കാൻ സാധിച്ചു. ഒരു പുതിയ സ്ഥലത്തേക്കു യാത്ര പോകുന്പോൾ അവിടം നമ്മൾ കണ്ടു പഠിക്കുന്നതുപോലെയാണ് ഓരോ സിനിമകളും എനിക്കു തോന്നിയിട്ടുള്ളത്.



റിലീസിനു തയാറാകുന്ന കുപ്രസിദ്ധ പയ്യനിലെ കഥാപാത്രം?

കഥാപാത്രത്തിന്‍റെ പേര് ഹന്ന എലിസബത്ത് എന്നാണ്. ഏതു മേഖലയിലും സ്ത്രീകൾ വളരെ സ്ട്രഗിൾ ചെയ്യുന്നവരാണ്. അവരുടെ വ്യക്തിത്വം വെളിവാക്കുക എന്നതു പ്രയാസകരമാണ്. ഒരു പ്രത്യേക സാഹചര്യം കഴിയുന്പോൾ ഹന്ന തന്‍റെ പേര് തെളിയിക്കാൻ വേണ്ടി ശ്രമിക്കുകയാണ്. ഇന്നത്തെ സമൂഹത്തിന്‍റെ ഒരു പ്രതീകമാണ് ഹന്നയും. ഈ ചിത്രത്തോടെ നാടൻ വേഷങ്ങൾപോലെതന്നെ മോഡേൺ വേഷങ്ങളും എനിക്കു ചേരുമെന്നു തെളിയിക്കാനാകും.



സിനിമയ്ക്കു പുറത്തു പ്രേക്ഷകരുടെ നേരിട്ടുള്ള പ്രതികരണം?

സത്യം പറഞ്ഞാൽ ഞാൻ പുറത്തിറങ്ങിക്കഴിഞ്ഞാൽ ആൾക്കാർ എന്ന തിരിച്ചറിയുന്നതേയില്ല. ഒട്ടുമിക്ക എല്ലാ സിനിമകളും തിയറ്ററിൽ പോയി കാണുന്നയാളാണ് ഞാൻ. പ്രേക്ഷകർക്കൊപ്പം ഇരുന്ന് കാണുന്പോൾ പോലും എന്നെ ആരും തിരിച്ചറിയില്ല. അതൊരു പ്ലസ് പോയിന്‍റായിട്ടാണ് ഞാൻ കാണുന്നത്.

പുതിയ പ്രോജക്ടുകൾ?

സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ചോലയാണ് ഇപ്പോൾ പൂർത്തിയാക്കിയ ചിത്രം. കുപ്രസിദ്ധ പയ്യനും ചോലയുമാണ് റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.



അന്യ ഭാഷകളിൽ നിന്നും ഓഫറുകൾ ?

മലയാളത്തിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള സ്പേസ് കിട്ടുന്നുണ്ട്. അപ്പോൾ മറ്റൊരു ഭാഷയിൽ പോകുന്പോൾ വെറുതെ ഒരു സിനിമ ചെയ്യാതെ അത്തരത്തിൽ മികച്ചൊരു കഥാപാത്രമായിരിക്കണം എന്നു കരുതുന്നു. ഓഫറുകളൊക്കെ വരുന്നുണ്ട്. ഒന്നും സ്വീകരിച്ചിട്ടില്ല.

മാംഗല്യം തന്തുനാനേനയുടെ പിന്നിൽ സംവിധായികയായി ഒരു വനിതയാണല്ലോ? ഈ മാറ്റത്തെ എങ്ങനെ കാണുന്നു?

വളരെ പോസിറ്റീവായുള്ള മാറ്റമായിട്ടാണ് എനിക്കു തോന്നുന്നത്. സ്ത്രീകൾ സംവിധാന മേഖലയിലേക്കു കടന്നു വരുകയും അവരുടെ വീക്ഷണത്തിൽ സിനിമ ഒരുക്കുകയും ചെയ്യുന്നത് എനിക്കും വളരെ സന്തോഷം നൽകുന്നുണ്ട്. ഒരു സ്ത്രീ എന്ന നിലയിൽ ആ മാറ്റത്തെ ഞാൻ അനുഭവിച്ചറിയാനും ഭാഗമാകാനും സാധിക്കുന്നു. ആദ്യമായാണ് ഒരു സംവിധായികയുടെ ചിത്രത്തിൽ ഞാൻ അഭിനയിക്കുന്നത്. അത് അഭിമാനം നൽകുന്നു.



അഭിനയത്തിനൊപ്പം സിനിമയുടെ മറ്റു മേഖലകളോടും താല്പര്യമുണ്ടോ?

സിനിമയുമായി ബന്ധപ്പെട്ട് സംവിധാനം ഛായാഗ്രഹണം തുടങ്ങിഏതു മേഖലയോടും എനിക്കു താല്പര്യമുണ്ട്. കുപ്രസിദ്ധ പയ്യനിൽ അഭിനയിക്കുന്ന സമയത്ത് എന്‍റെ എല്ലാ സംശയങ്ങളും പറഞ്ഞു തന്നത് മധുപാലേട്ടനായിരുന്നു.



ഒരു സിനിമയുടെ തെരഞ്ഞെടുപ്പിൽ പ്രധാനമായും ശ്രദ്ധിക്കുന്നത് ?

എന്‍റെ കഥാപാത്രത്തിനൊപ്പം മുഴുവൻ സ്ക്രിപ്ടും നോക്കും. ഒരു നടനോ നടിയോ എന്നതിനപ്പുറം തിരക്കഥ മികച്ചതായാൽ മാത്രമേ സിനിമയും നന്നാവൂ. അതിനൊപ്പം സംവിധായകനും ടെക്നിക്കൽ വശവും ഏറെ പ്രധാന്യമുള്ളതാണ്.



കുടുംബ വിശേഷം?

പപ്പയും അമ്മയും ഞാനും ചേച്ചിയും ചേരുന്നതാണ് ഞങ്ങളുടെ കുടുംബം. പപ്പ എൻജിനിയറാണ്. അമ്മയാണ് എന്‍റെ കൂടെ എപ്പോഴുമുള്ളത്. ഇപ്പോൾ ഞങ്ങൾ എറണാകുളത്ത് സെറ്റിൽഡാണ്.

ലിജിൻ കെ. ഈപ്പൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.