Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
ഫെസ്റ്റിവൽ ചിത്രങ്ങളിലെ നിറസാന്നിധ്യം... അനുമോൾ ഹാപ്പിയാണ്!
പ്രളയം തീർത്ത മണ്ണിൽ വീണ്ടും ഒരു ചലച്ചിത്ര മാമാങ്കം. ഐ.എഫ്.എഫ്.കെ 2018 തിരുവനന്തപുരത്തു മിഴി തുറക്കുന്പോൾ മലയാളത്തിന് അഭിമാനമായി ഒരുപിടി ചിത്രങ്ങൾ മുൻനിരയിലുണ്ട്. അതിൽ ഏറെ ശ്രദ്ധേയമായ ഉടലാഴത്തിലൂടെ തന്‍റെയും സാന്നിധ്യം മേളയിൽ കുറിച്ചിടുകയാണ് പ്രിയ നായിക അനുമോൾ.

ലോകത്തിന്‍റെ വിവിധ കോണുകളിലെ ചലച്ചിത്ര മേളകളിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന മലയാള ചിത്രങ്ങളിൽ ഇന്നു നിർണായക ഘടകമാണ് അനുമോൾ എന്ന നായിക. ഇവൻ മേഘരൂപൻ, അകം, ചായില്യം തുടങ്ങി കാന്പുള്ള ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ തന്‍റേതായ അഭിനയ ശൈലി സൃഷ്ടിച്ചെടുത്ത അനുമോൾ വളരെ ശുഭാപ്തി വിശ്വാസത്തോടെയാണ് വരും നാളുകളെ നോക്കിക്കാണുന്നത്. അഭിനയിച്ച് ഏറെ ശ്രദ്ധേയമായ ചിത്രങ്ങൾ പുറത്തിറങ്ങുന്നതിനൊപ്പം തമിഴും മലയാളവും കടന്ന് ഇപ്പോൾ ബംഗാളി ഭാഷയിൽ വരെ ഈ നായികയുടെ ചിത്രങ്ങൾ ഒരുങ്ങുകയാണ്.

വളരെ ശ്രദ്ധേയമായ ചിത്രങ്ങളാണല്ലോ ഇനി എത്തുന്നത്?

കഴിഞ്ഞ രണ്ടു കൊല്ലമായി ഞാൻ ചെയ്ത സിനിമകളുടെ റിസൾട്ട് ഇനി വരാൻ പോകുന്നതേ ഉള്ളു. പത്മിനി, ഉടലാഴം, ബംഗാളി ചിത്രങ്ങളൊക്കെ അതിലുണ്ട്. പല ചിത്രങ്ങളും ഫെസ്റ്റിവലിനു തെരഞ്ഞെടുക്കപ്പെട്ടു. അതിന്‍റെ ഒരു വലിയ സന്തോഷം തരുന്ന നാളുകളിലേക്കു നോക്കുകയാണ് ഞാനിപ്പോൾ. ഉടലാഴം ഈ വർഷത്തെ കേരള ഫിലിം ഫെസ്റ്റിവലിൽ തെരഞ്ഞെടുക്കപ്പെട്ടു. ഉടലിന്‍റെ ആഴങ്ങളിലേക്ക് സഞ്ചരിച്ച്, ആണ്‍-പെണ്‍ ശരീരത്തിന്‍റെ ഇടയിൽ പെട്ടുപോയ, കറുപ്പ്-വെളുപ്പ് വ്യത്യാസവും നാട്-കാട് എന്ന വ്യത്യാസവും തുടങ്ങി പലമാനങ്ങൾ ചേർന്നു കിടക്കുന്നൊരു സിനിമയാണിത്. ഇന്നത്തെ കാലത്തു വളരെ അത്യാവശ്യമായുള്ള സിനിമയാണ് ഉടലാഴം.



ഒരു ചട്ടക്കൂട്ടിൽ മാത്രം ഒതുങ്ങി നിൽക്കുന്നതായി തോന്നുന്നുണ്ടോ?

അതൊരിക്കലും ഒരു ആക്ടറുടെ കുഴപ്പമാണെന്ന് എനിക്കു തോന്നുന്നില്ല. നമ്മളെ തേടിയെത്തുന്ന കഥാപാത്രങ്ങളിൽ വേണ്ടത് തിരഞ്ഞെടുത്ത് അഭിനയിക്കുകയാണ് ചെയ്യുന്നത്. എനിക്കു വരുന്ന സിനിമകളിൽ പെർഫോം ചെയ്യാനുണ്ടോ എന്നു നോക്കി ചിലത് ഒഴിവാക്കും, ചിലത് തെരഞ്ഞെടുക്കും. പിന്നെ, സിനിമയിൽ എത്തുമെന്നു കരുതിയതല്ല. അവസരം വന്നപ്പോഴും ഒരു സിനിമ മാത്രം അഭിനയിച്ച് നിർത്താമെന്നു കരുതിയിരുന്ന ആളാണ് ഞാൻ. ഇപ്പോൾ ഇത്രയും സിനിമകളുടെ ഭാഗമാകാൻ സാധിച്ചതിൽ വളരെ സന്തോഷവതിയാണ്. പക്ഷേ, ഇതിനിടയിലും റോക്ക്സ്റ്റാർ എന്ന ചിത്രത്തിൽ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. എന്നെ മോഡേണായ വേഷത്തിൽ കാണാൻ പ്രേക്ഷകർ ഇഷ്ടപ്പെടുന്നില്ല എന്നതാണ് മറ്റൊരുകാര്യം.

ഒരു അഭിനേത്രി എന്ന നിലയിലുള്ള വളർച്ച എങ്ങനെ കാണുന്നു?

ഓരോ സംവിധായകരാണ് എന്നെ വളർത്തിയെടുത്തിട്ടുള്ളത്. ഓരോ സിനിമയും എനിക്കൊരു സ്കൂൾ പോലെയാണ്. ആദ്യസിനിമ ഇവൻ മേഘരൂപൻ ചെയ്യുന്പോൾ എനിക്കു കുട്ടിക്കളിയായിരുന്നു. അകം ചെയ്തു തുടങ്ങിയപ്പോഴാണ് അഭിനയം സീരിയസായി കണ്ടുതുടങ്ങുന്നത്. പിന്നീട് ചായില്യത്തിൽ വലിയൊരു കഥാപാത്രത്തെ അവതരിപ്പിച്ചു. അങ്ങനെ ഓരോ സിനിമയും ഓരോ അനുഭവവും പാഠവുമൊക്കെയായി മാറി. ഒരു നടിയെന്ന നിലയിലുള്ള വളർച്ച എനിക്കറിയാൻ സാധിക്കുന്നുണ്ട്. എന്നാൽ ഒരു വ്യക്തി എന്ന നിലയിൽ എന്‍റെ ഗ്രാഫ് ഒരേപോലെയാണ് പോകുന്നത്.

പാലക്കാട് പട്ടാന്പിക്കാരി എങ്ങനെയാണ് തമിഴ് സിനിമയിൽക്കൂടി തുടക്കം കുറിക്കുന്നത്?

പട്ടാന്പിയിൽ നടുവട്ടം എന്ന സ്ഥലത്തു നിന്നും എൻജിനിയറിംഗ് പഠിക്കാൻ കോയന്പത്തൂരിലും പിന്നീട് ജോലി കിട്ടി എറണാകുളത്തേക്കും എത്തി. അതിനിടയിൽ ടിവിയിൽ ആങ്കറായി കുറച്ചുനാൾ ചെയ്തു. എന്‍റെ വള്ളുവനാടൻ ഭാഷ കേട്ടിട്ടാണ് ആദ്യമായി സിനിമയിലേക്ക് ഓഫർ വരുന്നത്. ഒരു സിനിമ ചെയ്തു നോക്കാം എന്നു പറഞ്ഞാണ് ഒരു മലയാള ചിത്രം കമ്മിറ്റ് ചെയ്യുന്നത്. പക്ഷേ, പിന്നീട് ആ ചിത്രത്തിൽ നിന്നും ഞാൻ മാറി. അവിടെ നിന്നുള്ള പരിചയത്തിലാണ് തമിഴിൽ ആദ്യസിനിമ ചെയ്യുന്നത്. പിന്നീട് മലയാളത്തിലേക്കും എത്തി.



പിന്നീട് തമിഴിലേക്കു ശ്രദ്ധ കൊടുത്തില്ലേ?

ഷട്ടറിന്‍റെ റീമേക്ക് ഒരു നാൾ ഇരവിൽ എന്ന ചിത്രമാണ് അവസാനം ചെയ്തത്. ചായില്യമൊക്കെ ചെയ്തിട്ടും ആളുകൾ ഇപ്പോഴും കൂടുതൽ ചോദിക്കുന്നത് വെടിവഴിപാടിനെക്കുറിച്ചാണ്. ഇനി അത്തരം കഥാപാത്രം വേണ്ട എന്ന നിലയിലാണ് കൂടുതൽ സിനിമകൾ ചെയ്യാഞ്ഞത്. ഇപ്പോൾ തമിഴിൽ നിന്നു രണ്ടു സിനിമകൾ എത്തിയിട്ടുണ്ട്. ഒരു ചിത്രത്തിൽ ഏറെ പ്രായമുള്ള ഒരു സ്ത്രീയായിട്ടാണ് എത്തുന്നത്. എനിക്കും ഏറെ ചലഞ്ചിംഗായിട്ടുള്ള വേഷമാകും അത്.

കൊമേഴ്സ്യൽ സിനിമകളുടെ ഭാഗമാകണം എന്നു തോന്നിയിട്ടില്ലേ?

ഡെപ്ത്തുള്ള കഥാപാത്രങ്ങൾ ചെയ്യുന്ന സമയത്തു ചിലപ്പോൾ തോന്നാറുണ്ട് സാധാരണക്കാരിയായ ഒരു പെണ്‍കുട്ടിയുടെ വേഷം ചെയ്യണമെന്ന്. പിന്നെ നമുക്കൊരു വാല്യു കിട്ടാത്ത ഇടങ്ങളിൽ നിൽക്കാൻ ആഗ്രഹിക്കാത്ത ആളാണ് ഞാൻ. അതു സുഹൃത്തുക്കൾക്കിടയിലായാലും സിനിമയിലായാലും. നായിക എന്നതിനപ്പുറം സിനിമയിൽ ഞാൻ ചെയ്യുന്ന കഥാപാത്രത്തിനു സ്പേസ് ഉണ്ടെങ്കിൽ മാത്രമാണ് ഞാൻ അവിടെ നിൽക്കുന്നത്. കൊമേഴ്സ്യൽ ചെയ്യണം എന്നാഗ്രഹിച്ചാലും കാമറയ്ക്കു മുന്നിൽ എനിക്കു സ്പേസുള്ള കഥാപാത്രങ്ങളാണ് തെരഞ്ഞെടുക്കുന്നത്.

ഇപ്പോൾ ഒരു ബംഗാളി ചിത്രത്തിലും നായികയാണല്ലാേ?

ദേശീയ അവാർഡ് ജേതാവ് ജോഷി ജോസഫ് കോൽക്കത്ത ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച വലിയ ചിറകുള്ള പക്ഷികൾ കണ്ടിട്ടാണ് എന്നെ ബംഗാളി ചിത്രത്തിലേക്കു വിളിക്കുന്നത്. ഒബിമാനി ജോൽ എന്നാണ് ചിത്രത്തിന്‍റെ പേര്. ഒരു ഭാര്യയും ഭർത്താവും അവരുടെ മകനും ചേരുന്ന കുടുംബത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ഹൗറാ ബ്രിഡ്ജും ഒരു പ്രധാന കഥാപാത്രമാണ് ഈ ചിത്രത്തിൽ.

സിനിമയിലെത്തിയിട്ട് ആറ് വർഷം. എന്തുകൊണ്ട് സംഘടനകളിൽ നിന്നും അകന്നു നിൽക്കുന്നു?

ജീവിതത്തിൽ വളരെ ഇൻഡിപെൻഡന്‍റായി നിൽക്കുന്ന ആളാണ് ഞാൻ. അതുകൊണ്ടാണ് ഒരു സംഘടനയിലും അംഗമാകാതിരിക്കുന്നത്. ഞാൻ ചെയ്യുന്ന സിനിമകളും അത്തരത്തിലുള്ളതാണ്. എങ്കിലും എല്ലാ സംഘടനകളും എനിക്കിഷ്ടമാണ്. അവർ ചെയ്യുന്ന നല്ല കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട്. എല്ലാ സംഘടനകളും നല്ല ഉദ്ദേശ്യത്തോടെ മുന്നോട്ടുപോകുന്നത് നല്ലതാണ്.

ലിജിൻ കെ. ഈപ്പൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.