മാംഗ്ലൂർ റിഫൈനറിയിൽ 74 എൻജിനിയർ
പൊതുമേഖല സ്ഥാപനമായ ഒായിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷനു കീഴിലുള്ള മാംഗ്ലൂർ റിഫെെനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് വിവിധ വിഭാഗങ്ങളിൽ എൻജിനിയർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 74 ഒഴിവുകളുണ്ട്. ഗേറ്റ്- 2017 ലെ സ്കോർ അനുസരിച്ചാണ് തെരഞ്ഞെടുപ്പ്. ഒാൺലെെൻ വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബർ 19.

കെമിക്കൽ (ഒഴിവ് 23): കുറഞ്ഞത് 60 ശതമാനം മാർക്കോടെ കെമിക്കൽ എൻജിനിയറിംഗ്/കെമിക്കൽ ടെക്നോളജി/പെട്രോകെമിക്കൽ എൻജിനിയറിംഗ്/ പെട്രോകെമിക്കൽ ടെക്നോളജിയിൽ ബിഇ/ബിടെക്/ബിഎസ്‌സി എൻജിനിയറിംഗ് അനുബന്ധ വിഷയങ്ങളിൽ ഗേറ്റ്-2017 സ്കോർ.

മെക്കാനിക്കൽ(ഒഴിവ് 36): മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിഇ/ബിടെക്/ബിഎസ്‌സി എൻജിനിയറിംഗ്, അനുബന്ധ വിഷയങ്ങളിൽ ഗേറ്റ്-2017 സ്കോർ.

ഇലക്‌ട്രിക്കൽ(ഒഴിവ് 2): ഇലക്‌ട്രിക്കൽ/ ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനിയറിംഗിൽ ബിഇ/ബിടെക്/ബിഎസ്‌സി എൻജിനിയറിംഗ്, അനുബന്ധ വിഷയങ്ങളിൽ ഗേറ്റ്-2017 സ്കോർ.

ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ(ഒഴിവ് 5): ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്‌ട്രോണിക്സ് /ഇലക്‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനിയറിംഗിൽ ബിഇ/ബിടെക്/ബിഎസ്‌സി എൻജിനിയറിംഗ്, അനുബന്ധ വിഷയങ്ങളിൽ ഗേറ്റ്-2017 സ്കോർ.

സിവിൽ(ഒഴിവ് 8): സിവിൽ എൻജിനിയറിംഗിൽ ബിഇ/ബിടെക്/ബിഎസ്‌സി എൻജിനിയറിംഗ്, അനുബന്ധ വിഷയങ്ങളിൽ ഗേറ്റ്-2017 സ്കോർ.

യോഗ്യത പരീക്ഷയ്ക്ക് മൊത്തം കുറഞ്ഞത് 60 ശതമാനം മാർക്ക് (റൗണ്ട് ഒാഫ് ചെയ്യാതെ) നേടിയിരിക്കണം. എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർക്ക് കുറഞ്ഞത് 50 ശതമാനം മാർക്ക് മതി.

പ്രായപരിധി: 2017 ഒക്‌ടോബർ 19 ന് 28 വയസ്. ഒബിസിക്ക് (നോൺ- ക്രീമിലെയർ) മൂന്നും, എസ്‌സി/എസ്ടിയ്ക്ക് അഞ്ചും ഭിന്നശേഷിക്കാർക്ക് പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. മറ്റിളവുകൾ ചട്ടപ്രകാരം.
ശന്പളം: 24900 - 50500 രൂപ.

തെരഞ്ഞെടുപ്പ്: 2017 ഗേറ്റ് സ്കോർ, ഗ്രൂപ്പ് ഡിസ്കഷൻ/ഗ്രൂപ്പ് ടാസ്ക്, പഴ്സണൽ ഇന്‍റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

അപേക്ഷാഫീസ്: 750 രൂപ. ഒാൺലെെനായും ചെലാൻ വഴിയും ഫീസ് അടയ്ക്കാം. എസ്‌സി/എസ്ടി/ ഭിന്നശേഷിക്കാർ/ വിമുക്തഭടൻ/ എംആർപിഎൽ റെഗുലർ എംപ്ലോയീസ് എന്നിവർക്കു ഫീസില്ല.

അപേക്ഷിക്കേണ്ട വിധം: www. mrpl.co.in എന്ന വെബ്സെെറ്റ് വഴി ഒാൺലെെനായി അപേക്ഷിക്കാം.ഉദ്യോഗാർഥികൾ ഒന്നിൽ കൂടുതൽ അപേക്ഷ സമർപ്പിക്കരുത്.അപേക്ഷിക്കേണ്ട വിധം ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക് വെബ്സെെറ്റ് കാണുക. വിജ്ഞാപനത്തിലെ നിർദേശങ്ങൾ മനസിലാക്കിയതിനുശേഷം മാത്രം അപേക്ഷിക്കുക.