നാവികസേനയില്‍ സെയിലർ
ഇന്ത്യന്‍ നാവികസേനയില്‍ പ്ലസ്ടുക്കാര്‍ക്ക് സെയിലറാവാം. സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്‌സ്, ആർട്ടിഫൈസർ അപ്രന്‍റീസ് റിക്രൂട്ട്മെന്‍റ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവിവാഹിതരായ പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

യോഗ്യത- മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവ പഠിച്ച് നേടിയ പ്ലസ്ടു/തത്തുല്യ യോഗ്യത. കെമിസ്ട്രി/ ബയോളജി/ കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലും ഒരു വിഷയം പഠിച്ചിരിക്കണം.

പ്രായം- സീനിയർ സെക്കൻഡറി റിക്രൂട്ട്മെന്‍റ്
1997 ഒാഗസ്റ്റ് ഒന്നിനും 2001 ജൂലൈ 31 നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതിയും ഉൾപ്പെടെ)

ആർട്ടിഫൈസർ അപ്രന്‍റീസ്

1998 ഒാഗസ്റ്റ് ഒന്നിനും 2001 ജൂലൈ 31നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതിയും ഉൾപ്പെടെ)
ശമ്പളം: പരിശീലനക്കാലത്ത് 5,700 രൂപ സ്റ്റൈപന്‍ഡ് ലഭിക്കും. പരിശീലനത്തിനു ശേഷം 5200- 20,200, ഗ്രേഡ് പേ 2000 രൂപ നിരക്കില്‍ ശമ്പളം ലഭിക്കും.

ശാരീരിക യോഗ്യത: ഉയരം 157 സെമീ. വണ്ണവും നെഞ്ചളവും ഉയരത്തിനും പ്രായത്തിനും ആനുപാതികം. നെഞ്ചിന് അഞ്ചു സെമീ വികാസം ഉണ്ടായിരിക്കണം. മികച്ച കാഴ്ച ശക്തി.
ഇംഗ്ലീഷ്, സയന്‍സ്, മാത്തമാറ്റിക്‌സ്, പൊതുവിജ്ഞാനം എന്നിവയില്‍നിന്ന് പ്ലസ്ടു നിലവാരത്തിലുള്ള ഒബ്ജക്ടീവ് ചോദ്യങ്ങള്‍ ഉള്‍പ്പെട്ടതാണ് പരീക്ഷ. കായികക്ഷമതാ പരിശോധനയില്‍ ഏഴു മിനിട്ടില്‍ 1.6 കിമീ ഓട്ടം, 20 സ്‌ക്വാട്ട് അപ്‌സ്, 10 പുഷ് അപ്‌സ് എന്നിവയുണ്ടാകും. അപേക്ഷകര്‍ ശാരീരികമായി മികച്ച നിലവാരം പുലര്‍ത്തണം.

കൂട്ടിമുട്ടന്ന കാല്‍പാദങ്ങള്‍, വെരിക്കോസ് വെയിന്‍ എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാനാവില്ല.

അപേക്ഷിക്കേണ്ട വിധം- www.joinindiannavy.gov.in എന്ന വെബ്‌സൈറ്റിലെ വിജ്ഞാപനം വായിച്ചു മനസിലാക്കിയ ശേഷം ഇതേ വെബ്‌സൈറ്റിലെ ലിങ്ക് വഴി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുക. ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ പ്രിന്‍റൗട്ട് എടുത്തു സൂക്ഷിക്കുക.

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ പത്ത്.