ജർമനിയിൽ ഇന്ത്യൻ നഴ്സുമാർക്ക് ക്വാളിഫിക്കേഷൻ പ്രോഗ്രാം
ബർലിൻ: ജർമനിയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളിലെ നഴ്സുമാർക്കായി ക്വാളിഫിക്കേഷൻ പ്രോഗ്രാം നടത്തുന്നു. ജർമനിയിൽ അംഗീകാരമില്ലാത്ത വിദേശ നഴ്സിംഗ് യോഗ്യതകൾ ഉള്ളവർക്കു ജർമനിയിൽ നഴ്സിംഗ് ജോലി ചെയ്യാൻ ക്വാളിഫിക്കേഷൻ പ്രോഗ്രാം ആവശ്യമായി വരുന്നതിന്‍റെ അടിസ്ഥാനത്തിലാണു ഭാഷാ പരിശീലനം അടക്കമുള്ളവ ഇതിലൂടെ നൽകുന്നത്.

സ്വന്തം രാജ്യത്തു നഴ്സിംഗ് പഠനം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഓക്കുപ്പേഷണൽ ലാംഗ്വേജ് കോഴ്സ് ഇൻ ഹെൽത്ത് ആൻഡ് നഴ്സിംഗ ബി 1 ലെവൽ വരെയുള്ള ജർമൻ ഭാഷാ പരിജ്ഞാനമാണ് ഇതിലൂടെ ഉറപ്പാക്കുന്നത്. പ്രിപ്പറേഷൻ കോഴ്സ് ഫോർ ദ നോളജ് ടെസ്റ്റ്, നഴ്സിംഗ് ജോലിയിൽ ജർമനിക്കു പ്രത്യേകമായി ആവശ്യമുള്ളതരം പരിശീലനം നൽകുന്നു. ഇതിൽ വൊക്കേഷണൽ ലാംഗ്വേജ് കോഴ്സും ഉൾപ്പെടുന്നു.
വാചാ പരീക്ഷയും പ്രാക്ടിക്കലും ഉൾപ്പെടുന്നതാണ് നോളജ് ടെസ്റ്റ്. ഫ്രാങ്ക്ഫർട്ടിലെ അഗാപ്ലെഷൻ എഡ്യുക്കേഷൻ(ഡിയക്കോണി വർക്ക്) സെന്‍ററുമായി സഹകരിച്ചു നടത്തുന്ന പരീക്ഷയാണ് നോളജ് ടെസ്റ്റ്.

വിദേശത്ത് നഴ്സിംഗ് പഠനം പൂർത്തിയാക്കിയവർക്കു മാത്രമേ കോഴ്സുകളിൽ ചേരാൻ സാധിക്കൂ. ബി വണ്‍ കെയർ അല്ലെങ്കിൽ ബി 2 ലാംഗ്വേജ് എക്സാമിനേഷൻ പാസായവർക്ക് നേരിട്ട് പ്രിപ്പറേഷൻ കോഴ്സിൽ ചേരാൻ കഴിയും. ഫെബ്രുവരി, ജൂലൈ മാസങ്ങളിലാണ് കോഴ്സ് ആരംഭിക്കുന്നത്. അഞ്ചര മാസം ദൈർഘ്യം. ആഴ്ചയിൽ രണ്ടു ദിവസം ക്ലാസ്.
ഇതിന്‍റെ ഫീസ് പൂർണമായി ജർമനിയുടെ ഖജനാവിൽ നിന്നാണ് വഹിക്കുന്നത്. കോഴ്സ് മെറ്റീരിയലിനുള്ള തുകയും ബി വണ്‍ ഭാഷാ പരീക്ഷയ്ക്കുള്ള ഫീസും മാത്രമാണ് അപേക്ഷകർ നൽകേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫ്രാങ്ക്ഫർട്ടിലും സമീപ പ്രദേശങ്ങളിലുമായിരിയ്ക്കും തൊഴിൽ ചെയ്യാനുള്ള അനുവാദം ലഭിക്കുക.

ജർമനിയിലേയ്ക്കുള്ള നഴ്സിംഗ് കുടിയേറ്റം വലിയ തോതിൽ നടക്കുന്നുണ്ടെങ്കിലും ജർമൻ ഭാഷയിൽ ബി 2 ലെവൽ പരിജ്ഞാനം ഉണ്ടായിരിക്കണം. ഇത് ജർമനിയിലെ 16 സ്റ്റേറ്റുകളിലും ബാധകമാണ്. എന്നാൽ മുകളിൽപ്പറഞ്ഞ ക്വാളിഫിക്കേഷൻ പ്രോഗ്രാം ഹെസ്സൻ സംസ്ഥാനത്തു മാത്രമാണു ബാധകം. അതുകൊണ്ടുതന്നെ ഈ സംസ്ഥാനം ഭാഷാ വിഷയത്തിൽ ബി 2 വിന് പകരം ബി വണ്‍ എന്ന മാനദണ്ഡമാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നതെന്നു പ്രോജക്ട് കോ ഒാർഡിനേറ്റർ മേധാവി വെറോനിക്ക പെസ്യുസോ അറിയിച്ചു.
താത്പര്യമുള്ളവർ അപേക്ഷക്കൊപ്പം ബയോഡേറ്റയും നഴ്സിംഗ് കോഴ്സ് പാസായതിന്‍റെ സർട്ടിഫിക്കറ്റ്, ജർമൻ ഭാഷ ബി വൺ ലെവൽ പാസായതിന്‍റെ സർട്ടിഫിക്കറ്റ് എന്നിവയുടെ ട്രാൻസലേറ്റ് ചെയ്ത കോപ്പികൾ അറ്റസ്റ്റ് ചെയ്തു തപാലിൽ അപേക്ഷിക്കുക.

(AGAPLESION
BETHANIEN KRANKENHA US,
ImPruefling 21-25, 60389 Frankfurtam Main,Germany).

ഓണ്‍ലൈൻവഴി ഒരു കാര്യവും സാധ്യമല്ല. ഇതുസംബന്ധിച്ച് ലോകത്ത് ഒരു ഏജൻസിയെയും ചുമതലപ്പെടുത്തിട്ടില്ല. ഏജന്‍റുമാരുടെ വ്യാജപരസ്യത്തിലും കെണിയിലും വീഴാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ ഓർമിപ്പിക്കുന്നു.

ജോസ് കുന്പിളുവേലിൽ