സാധ്യതകളുമായി സ്റ്റാറ്റിസ്റ്റിക്‌സ്‌
പ്ലസ്ടുവിനുശേഷം എൻജിനിയറിംഗ് അല്ലെങ്കിൽ വൈദ്യശാസ്ത്രം എന്ന ട്രെൻഡ് മാറി വരികയാണ്. അവസരങ്ങൾ വരം ചൊരിഞ്ഞു നിൽക്കുന്ന അടിസ്ഥാന ശാസ്ത്രശാഖകളിലേക്ക് സമർഥരായ വിദ്യാർഥികൾ ശ്രദ്ധതിരിച്ചു തുടങ്ങി.

ഗണിതശാസ്ത്രവും സ്റ്റാറ്റിസ്റ്റിക്സും ഈ ദിശയിലേക്കുചുവടു വയ്ക്കുന്നവർക്കു മികച്ച അവസരങ്ങളാണു തുറന്നു തരുന്നത്. അധ്യയനം, ഗവേഷണം, പ്രതിരോധം, ബാങ്കിംഗ്, ഇൻഷ്വറൻസ് രംഗങ്ങളിൽ ഒരുപാട് അവസരങ്ങൾ ഈ രണ്ടു വിഷയങ്ങളിലെ വൈദഗ്ധ്യം വാഗ്ദാനം ചെയ്യുന്നുണ്ട്. ഗൂഗിൾ, ഐബിഎം പോലെയുള്ള ബഹുരാഷ്‌ട്ര ഭീമന്മാർ തേടുന്നത് ഈമേഖലയിൽ മികവു തെളിയിച്ചവരെയാണ്.

സാധ്യതകൾ

ക്രിക്കറ്റ് കളിയിലെ വിശകലനം തൊട്ട് രാജ്യത്തിന്‍റെ ബജറ്റ് തയാറാക്കുന്നതിൽ വരെ സ്റ്റാറ്റിസ്റ്റിക്സ് പ്രധാന പങ്ക് വഹിക്കുന്നു. ഡിജിറ്റൽ ഡാറ്റാ വിശകലനം ചെയ്ത് ഉപയോക്താക്കളുടെ താത്പര്യങ്ങൾ മനസിലാക്കുന്നതിലുമൊക്കെ അനിവാര്യ ഘടകമായി സ്റ്റാറ്റിസ്റ്റിക്സ് മാറിക്കഴിഞ്ഞു. ഗവണ്‍മെന്‍റ് മേഖലയിലാണെങ്കിൽ ഇസ്രോ, ഡിആർഡിഒ, ബിഎആർസി തുടങ്ങിയ സ്ഥാപനങ്ങൾ ജോലിസാധ്യതകൾ തുറന്നിടുന്പോൾ കേന്ദ്രസർക്കാർ നടത്തുന്ന ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസസ് പരീക്ഷ ഭരണത്തിലേക്ക് ഗണിതശാസ്ത്ര/സ്റ്റാറ്റിസ്റ്റിക്സ് വിദ്യാർഥികളെ ആനയിക്കുന്നു.

ഈ വിഷയങ്ങളിലേക്ക് ഇറങ്ങുന്നവർ അതിൽ ബിരുദാനന്തര ബിരുദതലം വരെയെങ്കിലും സഞ്ചരിക്കാൻ തയാറായിരിക്കണം എന്നതു പ്രധാനമാണ്.

മികച്ച പഠനാവസരങ്ങൾ

ബിരുദ - ബിരുദാനന്തര തലങ്ങളിൽ മികച്ച പഠന സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ചില സ്ഥാപനങ്ങളെപ്പറ്റിയാണ് ഇനി പറയാൻ പോകുന്നത്. ഇതിൽ ഏറ്റവും പ്രധാനം രാജ്യത്ത് അഞ്ച് കാന്പസുകളിലായി പ്രവർത്തിക്കുന്ന ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ ആണ്. ഗണിതശാസ്ത്ര, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ മികച്ച അധ്യാപകരും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. ഐഎസ്ഐ കളിൽ നടത്തപ്പെടുന്ന മൂന്നുവർഷ ബിരുദ കോഴ്സുകളാണ് ബി-മാത്ത്, ബി-സ്റ്റാറ്റ് എന്നിവ. പ്ലസ്ടുവാണ് പ്രവേശനത്തിനുള്ള അടിസ്ഥാനയോഗ്യത. പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് സ്റ്റൈപ്പൻഡ് നല്കും. പ്രവേശനത്തിന് എഴുത്തുപരീക്ഷയും അഭിമുഖ പരീക്ഷയും ഉണ്ടായിരിക്കും. ഐഐടികൾ നടത്തുന്ന ഗേറ്റ് പരീക്ഷയിൽ മികച്ച സ്കോർ നേടിയവർക്ക് നേരിട്ട് അഭിമുഖ പരീക്ഷയിലേക്ക് പ്രവേശിക്കാം. 2019ലെ ഐഎസ്ഐ കോഴ്സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 12. ഫെബ്രുവരി അഞ്ചിന് അപേക്ഷാ സമർപ്പണം തുടങ്ങും. മേയ് 12നാണ് പ്രവേശന പരീക്ഷ.

ഐഎസ്ഐ കോഴ്സുകൾ

ബിസ്റ്റാറ്റ,് ബിമാത്ത് (ഓണേഴ്സ്, മൂന്നു വർഷം): മാത്തമാറ്റിക്സ്, ഇംഗ്ലീഷ് വിഷയങ്ങൾ പഠിച്ച് പ്ലസ് ടു പാസായിരിക്കണം.

എംസ്റ്റാറ്റ് (രണ്ടു വർഷം): സ്റ്റാറ്റിസ്റ്റിക്സിൽ മൂന്നു വർഷത്തെ ബിരുദം പൂർത്തിയാക്കിയിരിക്കണം. അല്ലെങ്കിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ബിസ്റ്റാറ്റ്, ബിമാത്ത് പരീക്ഷകൾ പാസായിരിക്കണം അല്ലെങ്കിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും സ്റ്റാറ്റിസ്റ്റീഷൻസ് ഡിപ്ലോമ/സീനിയർ ഡിപ്ലോമ ഇൻ സ്റ്റാറ്റിസ്റ്റിക്സ് നേടിയിരിക്കണം.

എംമാത്ത് (രണ്ടു വർഷം): മാത്തമാറ്റിക്സ് പാഠ്യവിഷയമായുള്ള ബിരുദം, അല്ലെങ്കിൽ ബിഇ/ബിടെക്, അല്ലെങ്കിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും ബിമാത്ത്, ബിസ്റ്റാറ്റ്.
എംഎസ് ഇൻ ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ് (രണ്ടു വർഷം): ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ് വിഷയങ്ങളിൽ ബിരുദം അല്ലെങ്കിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും ബി സ്റ്റാറ്റ് അല്ലെങ്കിൽ ബി ടെക് ബിരുദധാരികൾക്ക് അപേക്ഷിക്കാം.
എംഎസ് ഇൻ സയൻസ് ഇൻ ക്വാളിറ്റി മാനേജ്മെന്‍റ് സയൻസ് (രണ്ടു വർഷം): മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് ബിരുദം അല്ലങ്കിൽ ബിടെക്.

എംഎസ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (രണ്ടു വർഷം): 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം.

കംപ്യൂട്ടർ സയൻസ്, ക്വാളിറ്റി, റിലയബിലിറ്റി, ഓപ്പറേഷൻ റിസർച്ച് എന്നിവയിൽ എംടെക് (രണ്ടു വർഷം): മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇലകക്‌ട്രോണിക്സ്, കംപ്യൂട്ടർ സയൻസ്, ഐടി എന്നിവയിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ബിടെക്കുകാർക്കും അപേക്ഷിക്കാം.

എംടെക് ഇൻ ക്വാളിറ്റി, റിലയബിലിറ്റി ആൻഡ് ഓപ്പറേഷൻസ് റിസർച്ച് (രണ്ടു വർഷം): സ്റ്റാറ്റിസ്റ്റിക്സിലോ പ്രോബബിലിറ്റി സ്റ്റാറ്റിസ്റ്റിക്സ് എന്നിവ പഠിച്ച് മാത്തമാറ്റിക്സിലോ എംഎസ്‌സി ഉള്ളവർക്കും ബിടെക്കുകാർക്കും അപേക്ഷിക്കാം.

എംടെക് ഇൻ ക്രിപ്റ്റോളജി ആൻഡ് സെക്യൂരിറ്റി (രണ്ടു വർഷം): മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, ഇലക്‌ട്രോണിക് സയൻസ്, കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിടെക്.
ജൂണിയർ റിസർച്ച് ഫെലോഷിപ്പ്: സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ്, കംപ്യൂട്ടർ സയൻസ്, ക്വാളിറ്റി റിലയബിലിറ്റി ഓപ്പറേഷൻസ് റിസർച്ച്, ബയോളജിക്കൽ ആന്ത്രപ്പോളജി, ഫിസിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ്, അഗ്രിക്കൾച്ചർ ആൻഡ് ഇക്കോളജി, സോഷ്യോളജി, ജിയോളജി, ഹ്യൂമൻ ജനറ്റിക്സ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് എന്നിവയിലാണ് ജെആർഎഫ്.

സ്റ്റാറ്റിസ്റ്റിക്കൽ മെത്തേഡ്സ് ആൻഡ് അനലിറ്റിക്സ് (ഒരു വർഷം): ബിടെക് അല്ലെങ്കിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് ബിരുദം.

കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഒരു വർഷം): മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് ബിരുദം.
കൂടുതൽ വിവരങ്ങൾക്ക്:www.isic al.ac.in/admission.