വിഭവ പരിപാലനത്തിനും വൈഭവം വേണം
മാനേജ്മെന്‍റ് വൈദഗ്ധ്യത്തിന്‍റെ പിൻബലത്തോടെ കഴിഞ്ഞ ഏതാനും ദശകങ്ങൾക്കുള്ളിൽ രാജ്യം കുതിച്ചുചാട്ടം നടത്തിയ ഒരു മേഖലയാണ് മെറ്റീരിയൽ മാനേജ്മെന്‍റ് അഥവാ വിഭവ പരിപാലനം. മെറ്റീരിയൽസ് മാനേജ്മെന്‍റ് മിക്കവാറും എല്ലാ വ്യവസായ സ്ഥാപനങ്ങളുടെയും പ്രധാന ഘടകമായി മാറിക്കഴിഞ്ഞ ഈ കാലഘട്ടത്തിൽ തൊഴിൽ മേഖലയിലും ഈ ഉണർവ് ദൃശ്യമാണ്.

ഇന്ത്യയിൽ മെറ്റീരിയൽസ് മേഖലയിൽ സുശക്തമായി പ്രവർത്തിക്കുകയും വലിയ സംഭാവനകൾ നല്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പ്രഫഷണൽ ബോഡിയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീരിയൽസ് മാനേജ്മെന്‍റ് (ഐഐഎംഎം). മുംബൈ ആസ്ഥാനമായ ഐഐഎംഎമ്മിനു തിരുവനന്തപുരം ഉൾപ്പെടെ അന്പതിൽപ്പരം ശാഖകളുണ്ട്. തിരുവനന്തപുരത്തെ ഐഐഎംഎം ജിഡിഎംഎം, പിജിഡിഎംഎം, പിജിഡിഎൽഎസ്‌സിഎം എന്നീ മൂന്ന് കോഴ്സുകളാണ് പ്രധാനമായും നടത്തുന്നത്.

ജിഡിഎംഎം

ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മെറ്റീരിയൽസ് മാനേജ്മെന്‍റ് എന്ന കോഴ്സാണ് മെറ്റീരിയൽസ് മാനേജ്മെന്‍റിലെ അടിസ്ഥാന കോഴ്സായി കണക്കാക്കുന്നത്. രണ്ടു വർഷത്തെ വിദൂരപഠന മാതൃകയിലുള്ള വിദ്യാഭ്യാസം നാല് മൊഡ്യൂളുകളിലായി സെമസ്റ്റർ സന്പ്രദായത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു. അടിസ്ഥാന യോഗ്യത ഡിഗ്രിയോ എൻജിനിയറിംഗിൽ ഡിപ്ലോമയോ ആണ്. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രവേശന പരീക്ഷയില്ല. യുജിസി അംഗീകാരമുള്ള ഈ കോഴ്സ് സർവകലാശാലാ ഡിപ്ലോമകളെ അപേക്ഷിച്ച് തൊഴിൽ രംഗത്ത് കൂടുതൽ വിലമതിക്കപ്പെടുന്നു. അന്തർദേശീയരംഗത്ത് ഐഎഫ്പിഎസ്എമ്മിന്‍റെ (ഇന്‍റർനാഷണൽ ഫെഡറേഷൻ ഓഫ് പർച്ചേസിംഗ് ആൻഡ് സപ്ലൈ മാനേജ്മെന്‍റ്) അംഗീകാരവും ഈ കോഴ്സിന് ഉണ്ടെന്നുള്ളത് ലോകത്ത് എവിടെയും ജോലി സന്പാദനത്തിന് ഏറെ സഹായകരമാണ്.

പിജി ഡിഎംഎം

ഐഐഎംഎമ്മിന്‍റെ കോഴ്സുകളിൽ ഏറ്റവും ഡിമാൻഡുള്ള ഒന്നാണ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മെറ്റീരിയൽസ് മാനേജ്മെന്‍റ് അഥവാ പിജിഡിഎംഎം. കുറഞ്ഞത് രണ്ടു വർഷത്തെ സൂപ്പർവൈസറി അഥവാ മാനേജീരിയൽ പ്രവൃത്തി പരിചയവും ഏതെങ്കിലും അംഗീകൃത സർവകലാശാലകളിലെ ബിരുദവും ഉണ്ടായിരിക്കണം. ജിഡിഎംഎം പാസായവർക്കും പ്രവേശനമുണ്ട്. അവർ അവസാന രണ്ട് സെമസ്റ്റർ പൂർത്തിയാക്കിയാൽ മതി. ഈ കോഴ്സിന് പ്രത്യേക പ്രവേശന പരീക്ഷയുണ്ട്. യുജിസിയുടെയും ഐഫ്പിഎസ്എമ്മിന്‍റെയും എഐസിടിഇയുടെയും അംഗീകാരമുള്ള ഈ കോഴ്സ് പാസാകുന്നവർക്ക് തങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ തന്നെ കൂടുതൽ മെച്ചപ്പെട്ട സ്ഥാനങ്ങളിലേക്ക് നിയമിക്കപ്പെടുവാൻ സാധ്യതകൾ ഏറെയാണ്. ത്രിവത്സര കോഴ്സാണ്.

പിജിഡി എൽഎസ്‌സിഎം

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്‍റ് എന്ന കോഴ്സ് പുതിയ കാലഘട്ടത്തിൽ ഉരുത്തിരിഞ്ഞു വരുന്ന ഒരു വിദ്യാഭ്യാസ യോഗ്യതയാണ്.
രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുള്ള എൻജിനിയറിംഗ് ബിരുദധാരികൾക്കും മൂന്നു വർഷത്തെ പ്രവൃത്തി പരിചയമുള്ള ബിരുദധാരികൾക്കും പഠിക്കാവുന്ന കോഴ്സാണിത്. മെറ്റീരിയൽസ് മാനേജ്മെന്‍റ്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്‍റ്, ഡിസ്ട്രിബ്യൂഷൻ, കയറ്റുമതി, ഇറക്കുമതി എന്നീ മേഖലകളിലാണ് പ്രവൃത്തി പരിചയം വേണ്ടത്. പ്രവേശന പരീക്ഷയുണ്ട്. രണ്ട് സെമസ്റ്ററുകളുള്ള ഒരു വർഷമാണ് പഠനകാലാവധി. വിദൂരവിദ്യാഭ്യാസ പ്രോഗ്രാമാണ്.

മേൽപ്പറഞ്ഞ മൂന്നു കോഴ്സുകളെ കൂടാതെ, ദേശീയതലത്തിൽ ഇ ലേണിംഗ്, ഡിപ്ലോമ ഇൻ ഇന്‍റർ നാഷണൽ ട്രേഡ് (ഡിഐടി), ഡിപ്ലോമ ഇൻ സ്റ്റോഴ്സ് മാനേജ്മെന്‍റ് (ഡിഎസ്എം), പ്രഫഷണൽ ഡിപ്ലോമ ഇൻ പബ്ലിക് പ്രൊക്യുർമെന്‍റ് (പിഡിപിപി), ഇന്‍റർനാഷണൽ ഡിപ്ലോമ ഇൻ പർച്ചേസിംഗ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്‍റ് (ഐപിഎസ്‌സിഎം), സർട്ടിഫൈഡ് പ്രഫഷണൽ ഇൻ സപ്ലൈ മാനേജ്മെന്‍റ് (സിപിഎസ്എം) എന്നിവയും ഐഐഎംഎം നടത്തുന്നുണ്ട്.
പ്രഫഷണലിസമാണ് ഈ കോഴ്സുകളുടെ മുഖമുദ്ര. കോഴ്സുകൾ പാസാകുന്നവർക്ക് പുതിയ തൊഴിൽ അവസരങ്ങളും ജോലിയുള്ളവർക്ക് പ്രമോഷൻ സാധ്യതകളും ഇവ പ്രദാനം ചെയ്യുന്നു.

മേൽപ്പറഞ്ഞ എല്ലാ കോഴ്സുകൾക്കും പ്രവേശന പരീക്ഷയും യോഗ്യതാ പരീക്ഷയും ഇന്ത്യയിലുള്ള ഏതു ശാഖയിലും എഴുതാം. ഓരോ സെമസ്റ്റർ പരീക്ഷകളും വ്യത്യസ്ത കേന്ദ്രങ്ങളിൽ എഴുതാനും സൗകര്യമുണ്ട്.

വിദൂരപഠനരീതി ആയതുകൊണ്ട് അതതു ബ്രാഞ്ചുകളിൽ നിന്ന് സംശയനിവാരണം വരുത്താം. കോഴ്സിന് ചേരുന്നവർ ഐഐഎംഎമ്മിൽ അംഗങ്ങളായി ചേർന്നിരിക്കണം. കോഴ്സ് മെറ്റീരിയലുകൾ കേന്ദ്ര ഓഫീസിൽ നിന്ന് പഠിതാക്കൾക്ക് അയച്ചുകൊടുക്കും.

ജിഡിഎംഎം കോഴ്സിന് പ്രവേശന പരീക്ഷ ഇല്ലാത്തതുകൊണ്ട് ഇപ്പോൾതന്നെ നേരിട്ട് അപേക്ഷിക്കാവുന്നതും മറ്റ് കോഴ്സുകൾക്ക് ഡിസംബറിൽ പരീക്ഷ എഴുതി പാസാകാം. കോഴ്സുകളെക്കുറിച്ചും ജോലി സാധ്യതയെക്കുറിച്ചും കൂടുതൽ വിവരങ്ങൾക്കും: ഫോണ്‍: 9037055595. www.iimm.org.