വ്യോമസേനയിൽ എയർമാൻ
എയർമാൻ ഗ്രൂപ്പ് എക്സ് (ടെക്നിക്കൽ), ഗ്രൂപ്പ് വൈ (നോണ്‍ ടെക്നിക്കൽ- ഓട്ടോടെക്ക്, ജിടിഐ, ഐഎഫ്(പി) മ്യൂസീഷ്യൻ ട്രേഡുകൾ ഒഴികെ) ട്രേഡുകളിലേക്ക് ഇന്ത്യൻ എയർഫോഴ്സ് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ യുവാക്കൾ മാത്രമേ അപേക്ഷിക്കാവൂ. മാസ്റ്റർ വാറന്‍റ് ഓഫീസർ റാങ്ക് വരെ ഉയരാവുന്ന തസ്തികയാണിത്. വിവിധ പരീക്ഷകളിൽ യോഗ്യത നേടിയാൽ കമ്മീഷൻഡ് ഓഫീസറാകാനുള്ള അവസരവുമുണ്ട്. എഴുത്തുപരീക്ഷ, ശാരീരികയോഗ്യതാ പരീക്ഷ, അഭിമുഖം, ട്രേഡ് അലോക്കേഷൻ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

ഓരോ ട്രേഡിനും അപേക്ഷിക്കാൻ ആവശ്യമായ യോഗ്യതകൾ

ഗ്രൂപ്പ് എക്സ് (ടെക്നിക്കൽ)- 50 ശതമാനം മാർക്കോടെ കണക്ക്, ഫിസിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ പ്ലസ്ടു/ തത്തുല്യ യോഗ്യത, അല്ലെങ്കിൽ മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ്, ഓട്ടോ മൊബൈൽ, കംപ്യൂട്ടർ സയൻസ്, ഇൻസ്ട്രുമെന്‍റേഷൻ ടെക്നോളജി, ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചുകളിൽ ഏതെങ്കിലും അംഗീകൃതസ്ഥാപനങ്ങൾ/ പോളിടെക്നിക് എന്നിവയിൽനിന്ന് 50 ശതമാനം മാർക്കോടെ ത്രിവത്സര എൻജിനിയറിംഗ് ഡിപ്ലോമ.
ഗ്രൂപ്പ് വൈ( നോണ്‍ ടെക്നിക്കൽ)- 50 ശതമാനം മാർക്കോടെ പ്ലസ്ടു/ വിഎച്ച്എസ്ഇ/ തത്തുല്യ യോഗ്യത. ഇംഗ്ലീഷിൽ 50 ശതമാനം മാർക്ക് നേടിയിരിക്കണം.

ഗ്രൂപ്പ് എക്സ് ആൻഡ് വൈ (ടെക്നിക്കൽ ആൻഡ് നോണ്‍ ടെക്നിക്കൽ)- ഗ്രൂപ്പ് എക്സ് ടെക്നിക്കൽ വിഭാഗത്തിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളവർക്ക് താത്പര്യമുണ്ടെങ്കിൽ ഗ്രൂപ്പ് വൈ വിഭാഗത്തിലേക്കും അപേക്ഷിക്കാം. ഇങ്ങനെ അപേക്ഷിക്കുന്നവർക്ക് പൊതുവായി പരീക്ഷയാണുണ്ടാകുക. ഇംഗ്ലീഷ്, റീസണിംഗ് ആൻഡ് ജനറൽ അവേർനെസ് വിഷയങ്ങളിൽ വിജയിച്ചാൽ ഗ്രൂപ്പ് വൈ യോഗ്യത നേടിയതായും ഇംഗ്ലീഷ്, ഫിസിക്സ് ആൻഡ് മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ വിജയിച്ചാൽ ഗ്രൂപ്പ് എക്സ് യോഗ്യത നേടിയതായും പരിഗണിക്കും. നാല് വിഷയങ്ങളിലും വിജയിച്ചാൽ ഉദ്യോഗാർഥികൾക്ക് ഗ്രൂപ്പ് എക്സ്, വൈ വിഭാഗങ്ങളിൽ നിന്ന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം.

ശാരീരക യോഗ്യത- ഉയരം- 152.5 സെമീ. നെഞ്ച് വികാസം- 5 സെമീ. ഉയരത്തിനൊത്ത തൂക്കം.
പ്രായം- 1999 ജനുവരി ഒന്നിന് 2003 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. അപേക്ഷിക്കേണ്ടവിധം-www.indianairforce.nic.inഎന്ന വെബ്സൈറ്റിൽ ഇതു സംബന്ധിച്ച വിശദമായ വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. വിജ്ഞാപനം ശരിക്കും വായിച്ചു മനസിലാക്കിയശേഷം വേണം അപേക്ഷ സമർപ്പിക്കാൻ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 21.