ബിഎസ്എഫിൽ 1763 കോണ്‍സ്റ്റബിൾ
ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ 1763 കോണ്‍സ്റ്റബിൾ (ട്രേഡ്സ്മാൻ) തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് മൂന്നു വരെ അപേക്ഷിക്കാം.

കോബ്ളർ - 32
ടെയിലർ - 36
കാർപ്പെന്‍റർ - 13
കുക്ക് - 561
വാട്ടർ കാരിയർ - 320
വാഷർമാൻ - 253
ബാർബർ - 146
സ്വീപ്പർ - 389
വെയിറ്റർ - 09
ഡ്രാഫ്റ്റ്മാൻ - ഒന്ന്
പെയിന്‍റർ - 01
ശന്പളം: 21700- 69100 രൂപ.

ശാരീരിക യോഗ്യതകൾ: ഉയരം 170 സെമീ. നെഞ്ചളവ് സാധാരണ നിലയിൽ 80 സെമീ. അഞ്ചു സെമീ വികാസം, പ്രായത്തിനും ഉയരത്തിനും ആനുപാതികമായ തൂക്കം. കണ്ണടയില്ലാതെ മികച്ച കാഴ്ച ശക്തിയുണ്ടായിരിക്കണം. കൂട്ടിമുട്ടുന്ന കാൽമുട്ട്, പരന്ന പാദം, വെരിക്കോസ് വെയിൻ എന്നിവ പാടില്ല.

പ്രായം: 18- 23 വയസ്. 2018 മാർച്ച് 15 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരം ഇളവുകൾ ലഭിക്കും.

തെരഞ്ഞെടുപ്പ്: ശാരീരിക ക്ഷമതാ പരീക്ഷ, എഴുത്ത് പരീക്ഷ, ട്രേഡ് ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

എസ്്സി എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത: പത്താംക്ലാസ്. ഐടിഐ സർട്ടിഫിക്കറ്റ്. ബന്ധപ്പെട്ട ട്രേഡിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.

അപേക്ഷാ ഫീസ്: 100 രൂപ. എസ്്സി,എസ്ടി വിഭാഗക്കാർക്ക് ഫീസില്ല. അപേക്ഷിക്കുന്ന റീജണിലെ ഐജി/ കമൻഡാന്‍റ് എന്നിവരുടെ പേരിൽ ഡിഡിയായോ പോസ്റ്റൽ ഓർഡറായോ ഫീസടയ്ക്കാം.

അപേക്ഷിക്കേണ്ട വിധം: www.bsf.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.