കേരള പോസ്റ്റല്‍ സര്‍ക്കിളില്‍ 95 കായികതാരങ്ങള്‍
കേരള പോസ്റ്റല്‍ സര്‍ക്കിളില്‍ ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 23 ഡിവിഷന്‍/ യൂണിറ്റ്/ ഓഫീസുകളിലായി 95 ഒഴിവുണ്ട്.

പോസ്റ്റല്‍ അസിസ്റ്റന്‍റ്-16, സോര്‍ട്ടിംഗ് അസിസ്റ്റന്‍റ്- 1, പോസ്റ്റ്മാന്‍- 28, മെയില്‍ ഗാര്‍ഡ്- ഒന്ന്, മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ്- 37 എന്നിങ്ങനെയാണ് അവസരം.

വിദ്യാഭ്യാസ യോഗ്യത:

പോസ്റ്റല്‍/ സോര്‍ട്ടിംഗ് അസിസ്റ്റന്‍റ്: പന്ത്രണ്ടാംക്ലാസ് പാസ്/ തത്തുല്യം.

പോസ്റ്റ്മാന്‍/ മെയില്‍ഗാര്‍ഡ്/ എംടിഎസ് തസ്തികയില്‍ പത്താംക്ലാസാണ് യോഗ്യത.

പ്രായം: മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് 18- 25. മറ്റു തസ്തികയ്ക്ക് 18- 27. എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസി വിഭാഗക്കാര്‍ക്ക് മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായത്തില്‍ ഇളവ് ലഭിക്കും.

കായിക യോഗ്യത: അന്തര്‍ദേശീയ, ദേശീയ, അന്തര്‍സര്‍വകലാശാല മത്സരങ്ങളിലും ദേശീയ/ സംസ്ഥാന സ്‌കൂള്‍ കായികമേളയിലും അംഗീകാരം നേടിയവര്‍ക്കും കായികശേഷിക്ക് ദേശീയ പുരസ്‌കാരങ്ങള്‍ നേടിയവര്‍ക്കും അപേക്ഷിക്കാം. 64 കായിക ഇനങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ യോഗ്യത നേടിയാല്‍ മതി.

അപേക്ഷാഫീസ്: 100 രൂപ. വനിതകള്‍ക്കും എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്കും ഫീസ് ബാധകമല്ല.

അപേക്ഷ: വിശദവിവരങ്ങളും അപേക്ഷാ ഫോമും www.keralapost.gov.in ല്‍ ലഭിക്കും. ബന്ധപ്പെട്ട രേഖകള്‍ സഹിതം പൂരിപ്പിച്ച അപേക്ഷകള്‍ സ്പീഡ് പോസ്റ്റ്, രജിസ്‌ട്രേഡ് പോസ്റ്റായി അയയ്ക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ മൂന്ന്.