പട്ടികവര്‍ഗ വികസന വകുപ്പില്‍ 1,182 എസ്ടി പ്രമോട്ടര്‍/ ഹെല്‍ത്ത് പ്രമോട്ടര്‍
പട്ടികവര്‍ഗ വികസന വകുപ്പില്‍ എസ്ടി പ്രമോട്ടര്‍/ഹെല്‍ത്ത് പ്രമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 1182 ഒഴിവുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രവൃത്തിക്കുന്ന ഐടിഡി പ്രോജക്ട് ഓഫീസുകളുടെയും ട്രൈബല്‍ ഡെവലപ്‌മെന്‍റ് ഓഫീസുകളുടെയും കീഴിലായിരിക്കും നിയമനം. പട്ടിവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് അവസരം.

വിവിധ ക്ഷേമ വികസന പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പട്ടികവര്‍ഗക്കാരില്‍ എത്തിക്കുന്നതിനും സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍ തുടങ്ങിയവ നടത്തുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ പട്ടികവര്‍ഗ ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിനും സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സതേടിയെത്തുന്ന പട്ടിക വര്‍ഗക്കാര്‍ക്ക് ചികിത്സ ഉറപ്പുവരുത്തുന്നതിനുമായാണ് എസ്ടി പ്രമോട്ടര്‍മാരെ/ ഹെല്‍ത്ത് പ്രമോട്ടര്‍ മാരെ നിയമിച്ചുവരുന്നത്. എഴുത്തുപരീക്ഷയുടെയും നേരിട്ടുള്ള അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലാണ് നിയനമം. കാലാവധി ഒരുവര്‍ഷം.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ടിഎ ഉള്‍പ്പെടെ 13,500 രൂപ ഓണറേറിയം ലഭിക്കും.
യോഗ്യത: സേവനസന്നദ്ധതയുള്ളവരും 10-ാം ക്ലാസ് വിദ്യാഭ്യാസയോഗ്യതയുള്ളവരുമായ പട്ടികവര്‍ഗക്കാരായ യുവതീ-യുവാക്കള്‍ക്ക് അപേക്ഷിക്കാം. പിവിടിജി/ അടിയ/ പണിയ/ മലപണ്ടാര വിഭാഗക്കാര്‍ക്ക് എട്ടാം ക്ലാസ് യോഗ്യത മതിയാവും.

ഹെല്‍ത്ത് പ്രമോട്ടര്‍മാരായി പരിഗണിക്കപ്പെടുന്നവര്‍ക്ക് നഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ പഠിച്ചവര്‍ക്കും ആയുര്‍വേദം/ പാരമ്പര്യവൈദ്യം എന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്കും മുന്‍ഗണന ലഭിക്കും.
പ്രായപരിധി: 20 നും 35നും ഇടയില്‍.

അപേക്ഷ: ഓണ്‍ലൈന്‍ വഴി www.cmdkerala.net, stdd.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ മുഖേന അപേക്ഷ സമര്‍പ്പിക്കുക. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അപേക്ഷകരുടെ താമസപരിധിയില്‍പ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് തെരഞ്ഞെടുക്കേണ്ടതാണ്.

അതത് സെറ്റില്‍മെന്‍റില്‍നിന്നുള്ളവര്‍ക്ക് നിയമനത്തില്‍ മുന്‍ഗണന നല്‍കും. ഒരാള്‍ ഒന്നിലധികം അപേക്ഷ സമര്‍പ്പിക്കാന്‍ പാടില്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് പ്രോജക്ട് ഓഫീസിലോ/ ട്രൈബല്‍ ഡെവലപ്‌മെന്‍റ് ഓഫീസിലോ ട്രൈബല്‍ എക്‌സ്‌റ്റെന്‍ഷന്‍ ഓഫീസിലോ പട്ടികവര്‍ഗ വികസന ഡയറക്ടര്‍ ഓഫീസിലോ ബന്ധപ്പെടാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28.