ആർമിയിൽ 191 ഒഴിവ്
ഇന്ത്യൻ ആർമി 59-ാമത് ഷോർട്ട് സർവീസ് കമ്മീഷൻ (ടെക്) മെയിൽ, 30-ാമത് ഷോർട്ട് സർവീസ് കമ്മീഷൻ (ടെക്) വനിത കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 191 ഒഴിവുകളാണുള്ളത്. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

2022 ഒക്ടോബറിൽ ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ ആരംഭിക്കുന്ന കോഴ്സിലേക്കാണ് അവസരം. പുരുഷൻമാർക്ക് 175 ഒഴിവും സ്ത്രീകൾക്ക് 14 ഉം സൈനികരുടെ വിധവകൾക്ക് രണ്ടും ഒഴിവുകളാണ് ഉള്ളത്.

പുരുഷന്മാരുടെ ഒഴിവുകൾ

സിവിൽ- ബിൽഡിംഗ് കൺസ്ട്രക്ഷൻ ടെക്നോളജി- 40, ആർക്കി ടെക്ചർ- രണ്ട്, മെക്കാനിക്കൽ- 21, ഇലക്‌ട്രിക്കൽ, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്- 14, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് കംപ്യൂട്ടർ ടെക്നോളജി- 33, ഇൻഫർമേഷൻ ടെക്നോളജി- ഒന്പത്, ഇലക്‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ- ആറ്, ടെലികമ്യൂണിക്കേഷൻ- മൂന്ന്, ഇലക്‌ട്രോണിക്സ് കമ്യൂണിക്കേഷൻ- പത്ത്, ഇലക്‌ട്രോണിക്സ്- രണ്ട്, മൈക്രോ ഇലക്‌ട്രോണിക്സ് ആൻഡ് മൈക്രോവേവ്- അഞ്ച്, എയ്റോനോട്ടിക്കൽ, എയ്റോസ്പേസ് ഏവിയോണിക്സ്- അഞ്ച്, റിമോട്ട് സെൻസിംഗ്- ഒന്ന്, ഇലക്‌ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്‍റേഷൻ- നാല്, പ്രൊഡക്ഷൻ- ഒന്ന്, ഓട്ടോമൊബൈൽ- മൂന്ന്,

ഇൻഡസ്ട്രിയൽ; ഇൻഡസ്ട്രിയൽ/മാനുഫാക്ചറിംഗ്- രണ്ട്, ബാലസ്റ്റിക്സ്- ഒന്ന്, ബയോമെഡിക്കൽ -ഒന്ന്, ഫുഡ് ടെക്നോളജി- ഒന്ന്, അഗ്രിക്കൾച്ചർ- ഒന്ന്, മെറ്റലർജിക്കൽ, മെറ്റലർജിക്കൽ ആന്‍ഡ് എക്സ്പ്ലോസീവ്- ഒന്ന്, ഒപ്റ്റോ ഇലക്‌ട്രോണിക്സ്- ഒന്ന്, ഫൈബർ ഒപ്റ്റിക്സ്- ഒന്ന്, വർക്ക് ഷോപ്പ് ടെക്നോളജി- രണ്ട്, ലേസർ ടെക്നോളജി- രണ്ട്, ബയോടെക്- ഒന്ന്, റബ്ബർ ടെക്നോളജി- ഒന്ന്, കെമിക്കൽ എൻജിനിയറിംഗ്- ഒന്ന്, ട്രാൻസ്പോർട്ടേഷൻ എൻജിനിയറിംഗ്- ഒന്ന്, മൈനിംഗ്- ഒന്ന്.

സ്ത്രീകൾക്കുള്ള ഒഴിവുകൾ

സിവിൽ/ബിൽഡിംഗ് കൺസ്ട്രക്ഷൻ ടെക്നോളജി- രണ്ട്, ആർക്കിടെക്ചർ- ഒന്ന്, മെക്കാനിക്കൽ- രണ്ട്, ഇലക്‌ട്രിക്കൽ, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്- ഒന്ന്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്/കംപ്യൂട്ടർ ടെക്നോളജി- മൂന്ന്, ഇന്‍ഫർമേഷൻ ടെക്നോളജി- രണ്ട്, എയ്റോനോട്ടിക്കൽ, എയ്റോസ്പേസ് ഏവിയേണിക്സ്- ഒന്ന്, ടെലികമ്യൂണിക്കേഷൻ, ഇലക്‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ-ഒന്ന്, ഇലക്‌ട്രോണിക്സ്-ഒന്ന്
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിഇ/ബിടെക്.
പ്രായപരിധി: 20-27 വയസ്.

2022 ഒക്ടോബർ ഒന്നാം തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. 1995 ഒക്ടോബർ രണ്ടിനും 2002 ഒക്ടോബർ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷകർ.

അപേക്ഷ-www.joinin dianarmy.nic.inലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കിയാല്‍ അതിന്‍റെ പ്രിന്‍റൗട്ട് എടുക്കണം. ഒരു പ്രിന്‍റൗട്ട് പൂരിപ്പിച്ച് ഗസറ്റഡ് ഓഫീസറെക്കൊണ്ടു സാക്ഷ്യപ്പെടുത്തി നിര്‍ദിഷ്ടസ്ഥലത്ത് ഫോട്ടോയും ഒട്ടിച്ച് ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖത്തിനു ക്ഷണിക്കപ്പെട്ടാല്‍ ഹാജരാകുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ ആറ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.joinindianarmy.nic.in വെബ്സൈറ്റ് സന്ദര്‍ശിക്കുക.