ഗ്രേറ്റ് ഫാദർ തമിഴിൽ ചെക്കേറുമോ
Tuesday, September 11, 2018 10:44 AM IST
മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ് ഫാദർ തമിഴകത്തെത്തുമോ ഇല്ലയോ... ഈ ഒരു ചോദ്യം ഉണ്ടാകാൻ തന്നെ കാരണം നടൻ വിജയ് സേതുപതിയാണ്. കക്ഷി ദ ഗ്രേറ്റ് ഫാദർ കണ്ട ശേഷം ത്രില്ലടിച്ചിരിക്കുകയാണെന്നാണ് പുറത്തു വരുന്ന വാർത്തകൾ. ഈ ഒരു ഇഷ്ടം തന്നെയാണ് ദ ഗ്രേറ്റ് ഫാദർ തമിഴകത്തേക്ക് എത്താനുള്ള സൂചനയായി പലരും പറയുന്നത്.

വിജയ് സേതുപതി തന്നെ ഗ്രേറ്റ് ഫാദറായി എത്തുമെന്നാണ് പുറത്തു വരുന്ന സൂചനകൾ. പക്ഷേ ഇതിനൊന്നും തന്നെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടുമില്ല. മല‍യാളത്തിൽ ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാനുള്ള അവകാശം നടനും നിർമാതാവുമായ നാഗാർജുന സ്വന്തമാക്കിയിരുന്നു.

തമിഴിൽ ഈ ചിത്രം ആരായിരിക്കും സംവിധാനം ചെയ്യുകയെന്നുള്ള വിവരം ഇതുവരെ പുറത്തു വന്നിട്ടില്ല. വിജയ് സേതുപതിക്ക് ഇഷ്ടപ്പെട്ട ചിത്രം തമിഴകത്തേക്ക് ചെക്കേറാനുള്ള സാധ്യത ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.