സർക്കാർ വിവാദം പരിഹരിച്ചു ?
Tuesday, October 30, 2018 5:01 PM IST
വിജയ്- എ.ആർ. മുരുകദോസ് കൂട്ടുകെട്ടിലൊരുങ്ങിയ സർക്കാറിന്‍റെ വിവാദം പരിഹരിച്ചതായി റിപ്പോർട്ട്. സഹസംവിധായകനും എഴുത്തുകാരനുമായ വരുണ്‍ രാജേന്ദ്രനാണ് ചിത്രം കോപ്പിയടിയാണെന്ന് ആരോപിച്ച് രംഗത്തെത്തിയത്. തുടർന്ന് സൗത്ത് ഇന്ത്യൻ ഫിലിം റൈറ്റേഴ്സ് അസോസിയേഷൻ മുമ്പാകെ വരുണ്‍ പരാതി നൽകിയിരുന്നു. താൻ 2007ൽ റൈറ്റേഴ്സ് യൂണിയനിൽ രജിസ്റ്റർ ചെയ്ത സെൻകോൽ എന്ന കഥയാണിതെന്നായിരുന്നു വരുണ്‍ പറഞ്ഞത്.

വിജയുടെ അച്ഛൻ ചന്ദ്രശേഖറിനോട് താൻ ഈ കഥ പറഞ്ഞുവെന്നും പിന്നീട് മുരുകദോസ് ഇത് മോഷ്ടിക്കുകയായിരുന്നവെന്നുമായിരുന്നു വരുണിന്‍റെ ആരോപണം. ഇതോടെ ദീപാവലിക്ക് എത്തുമെന്ന് തീരുമാനിച്ചിരുന്ന ചിത്രത്തിന്‍റെ റിലീസ് അനിശ്ചിതത്വത്തിലാകുകയായിരുന്നു.

ഇപ്പോൾ കഥയ്ക്കുള്ള ക്രെഡിറ്റും 30 ലക്ഷം രൂപയും വരുണ്‍ രാജേന്ദ്രന് നൽകാമെന്ന് ഉറപ്പിൽ പ്രശ്നം പരിഹരിച്ചതായാണ് അറിയാൻ സാധിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.