University News
പരീക്ഷാഫീസ്
2019 ജൂലൈ 17 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ സിബിസിഎസ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം ബിഎ/ബിഎസ്‌സി/ബികോം (2017 അഡ്മിഷൻ റെഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്‍റ്, 2013, 2014, 2015 അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷകൾക്ക് 25 വരെയും 50 രൂപ പിഴയോടെ 27 വരെയും 125 രൂപ പിഴയോടെ 29 വരെയും ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം. പരീക്ഷാകണ്‍ട്രോളറുടെ പ്രത്യേക അനുമതിയില്ലാത്ത ഓഫ്ലൈൻ അപേക്ഷകൾ നിരസിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

2019 ജൂലൈ 22 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സരം) എൽഎൽബി പരീക്ഷകൾക്ക് 24 മുതൽ ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താം. പിഴ കൂടാതെ ജൂലൈ ഒന്നു വരെയും 50 രൂപ പിഴയോടെ ജൂലൈ മൂന്നു വരെയും 125 രൂപ പിഴയോടെ ജൂലൈ അഞ്ച് വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷാഫലം

2019 മേയിൽ നടത്തിയ പാർട്ട് മൂന്ന് ബികോം അവസാന വർഷ ഡിഗ്രി (ആന്വൽ സ്കീം) പരീക്ഷാഫലം വെബ്സൈറ്റിൽ.

2019 മേയിൽ നടത്തിയ ബിഎ (ആന്വൽ സ്കീം) ബിരുദ വിദ്യാർഥികളുടെ പാർട്ട് മൂന്ന് ഇംഗ്ലീഷ്, സോഷ്യോളജി, ഇക്കണോമിക്സ് എന്നീ വിഷയങ്ങളുടെ പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 15വരെ അപേക്ഷിക്കാം. കരട് മാർക്ക് ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.

പി.ജി പ്രവേശനം: തീയതി നീട്ടി

സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള ഗവ./എയ്ഡഡ്/സ്വാശ്രയ/യുഐടി/ഐഎച്ച്ആർഡി കോളജുകളിൽ ഒന്നാം വർഷ പി.ജി പ്രവേശനത്തിനുളള തീയതി 22 വരെ നീട്ടി.

കേരള സർവകലാശാല യുജി/പിജി പ്രവേശനം 2019; സ്പോർട്ട് ക്വാട്ട പ്രവേശനം
ജൂണ്‍ 17 മുതൽ 24 വരെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം


സ്പോർട്സ് ക്വാട്ട: സ്പോർട്സ് യെസ് ’ എന്നു നൽകിയിട്ടുളള വിദ്യാർഥികൾക്ക് തങ്ങളുടെ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ (+1, +2 തലത്തിൽ ഉള്ളതു മാത്രം) സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യാം. ഏറ്റവും ഉയർന്നതലത്തിലുളളത് ആദ്യം നൽകുക. വിദ്യാർഥികൾ തങ്ങളുടെ അപേക്ഷ നന്പരും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷമാണ് സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടത്. സർട്ടിഫിക്കറ്റുകൾ കുറഞ്ഞത് 500 പിക്സൽ (ഉയരംത വീതി), 100 ഗആ ശ്വെല എന്നിവ ഉണ്ടായിരിക്കേണ്ടതാണ്. നിലവിൽ രജിസ്ട്രേഷൻ ഉള്ളവർക്കും സ്പോർട്സ് ന്ധയെസ്’ എന്നു നൽകിയവർക്കും മാത്രം അപേക്ഷ സമർപ്പിക്കാം. ഓണ്‍ലൈൻ രജിസ്ട്രേഷനിൽ നൽകിയിട്ടുളള കോളജുകളും ഓപ്ഷനുകളും മാത്രമേ പരിഗണിക്കുകയുളളൂ. സ്പോർട്സ് ക്വാട്ടയ്ക്കു വേണ്ടി പുതിയ രജിസ്ട്രേഷൻ നടത്താൻ കഴിയില്ല. നിശ്ചിത സമയം കഴിഞ്ഞ് രജിസ്ട്രേഷൻ നടത്താൻ കഴിയുന്നതല്ല.