University News
സാങ്കേതിക സർവകലാശാല: പരീക്ഷാകേന്ദ്ര മാറ്റത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: എപിജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ജൂലൈയിൽ നടത്തുന്ന ബിടെക് എസ് 7, എസ് 8 ഓണേഴ്സ്, ബിടെക് എസ് 8 റെഗുലർ, സപ്ലിമെന്‍ററി പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്കു പരീക്ഷാ കേന്ദ്ര മാറ്റത്തിന് ഇപ്പോൾ അപേക്ഷിക്കാം. കെടിയു പോർട്ടലിലെ സ്റ്റുഡന്‍റ് ലോഗിൻ വഴിയാണു പരീക്ഷാകേന്ദ്രത്തിൽ മാറ്റം വരുത്തേണ്ടത്.

പരീക്ഷാകേന്ദ്രങ്ങൾക്കായി വിദ്യാർഥികൾക്കു മൂന്നു കോളജുകൾ തെരഞ്ഞെടുക്കാം. അന്തിമ തീരുമാനം സർവകലാശാലയുടേതായിരിക്കും. വിദ്യാർഥികൾക്ക് അവർ തെരഞ്ഞെടുത്ത മൂന്നു കോളജുകളിൽ ഒന്ന് അനുവദിക്കും. അവർ പഠിക്കുന്ന കോളജിൽ പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ പരീക്ഷാകേന്ദ്രമാറ്റത്തിന് അപേക്ഷിക്കേണ്ടതില്ല.

യൂണിവേഴ്സിറ്റി അംഗീകരിച്ചുകഴിഞ്ഞാൽ പരീക്ഷാകേന്ദ്ര മാറ്റം അന്തിമമായിരിക്കും.
പരീക്ഷാകേന്ദ്ര മാറ്റത്തിന് അപേക്ഷ സമർപ്പിക്കുന്നവർക്കുള്ള വിശദമായ നിർദേശങ്ങളും വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. ഇതു വായിച്ചു മനസിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.
More News