University News
ബിരുദ പ്രവേശനം: വിവരങ്ങൾ സ്വയം തിരുത്താനും കോളജ് ഓപ്ഷനുകൾ കൂട്ടിച്ചേർക്കാനും അവസരം
ബിരുദ പ്രവേശനത്തിനോടനുബന്ധിച്ച് ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് അപേക്ഷയിൽ പ്ലസ് ടു രജിസ്റ്റർ നമ്പർ, മൊബൈൽ നമ്പർ എന്നിവ ഒഴികെ എല്ലാ വിവരങ്ങളും സ്വയം തിരുത്തൽ വരുത്തുന്നതിനും പുതിയ കോളജ് ഓപ്ഷനുകൾ കൂട്ടി ചേർക്കുന്നതിനുമുള്ള സൗകര്യം രജിസ്‌ട്രേഷൻ പോർട്ടലിൽ ലഭ്യമാണ്.

തിരുത്തൽ വരുത്തുന്നതിനും പുതിയ കോളജ് ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനുമായി സ്റ്റുഡന്‍റ് ലോഗിൻ ക്യാപ് ഐഡിയ, സെക്യൂരിറ്റി കീ എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതും എഡിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യേണ്ടതുമാണ്. വ്യക്തിഗത വിവരങ്ങൾ, യോഗ്യത, കോളജ് എന്നിവ ആവശ്യമായ രീതിയിൽ എഡിറ്റ് ചെയ്യാവുന്നതാണ്. എഡിറ്റിംഗ് പൂർത്തീകരിച്ചതിനു ശേഷം ഫൈനൽ സബ്മിറ്റ് ആൻഡ് പേ ബട്ടൺ ക്ലിക്ക് ചെയ്ത് അന്തിമ സമർപ്പണം നടത്തേണ്ടതും അപേക്ഷയുടെ പ്രിന്‍റൗട്ട് നിർബന്ധമായി എടുത്ത് സൂക്ഷിക്കേണ്ടതുമാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷൻ സമയത്ത് വിദ്യാര്‍ഥികള്‍ക്ക് 20 ഓപ്ഷനുകള്‍ നല്‍കാവുന്നതാണ്. എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി ക്വോട്ട സീറ്റുകളിലേക്ക് സർവകലാശാല ഓൺലൈൻ രജിസ്‌ട്രേഷൻ പ്രകാരം അപേക്ഷിച്ച വിദ്യാർഥികളിൽ നിന്നും റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചാണ് പ്രവേശനം നടത്തുന്നത്. ആയതിനാൽ കമ്യൂണിറ്റി ക്വോട്ട സീറ്റുകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന അതത് കമ്യൂണിറ്റിയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ കമ്യൂണിറ്റി ക്വോട്ടയ്ക്ക് വേണ്ടി അപേക്ഷിക്കുന്നു എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുകയും നേരത്തെ തെരെഞ്ഞെടുത്ത 20 ഓപ്ഷനുകൾക്ക് പുറമെ യോഗ്യതയ്ക്കനുസരിച്ച് അഞ്ച് ഓപ്ഷനുകള്‍ നല്‍കേണ്ടതുമാണ്. നിലവിൽ സർവകലാശാലയിലേക്ക് ഇമെയിൽ മുഖേനയോ നോഡൽ ഓഫീസർമാർ മുഖേനയോ പ്ലസ് ടു രജിസ്റ്റർ നമ്പർ, മൊബൈൽ നമ്പർ എന്നിവ ഒഴികെ തിരുത്തുന്നതിനായി അപേക്ഷിച്ചവർ പ്രസ്തുത സൗകര്യം ഉപയോഗപ്പെടുത്തി തിരുത്തലുകൾ വരുത്തി അപേക്ഷ പൂർത്തീകരിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്കായി http://cuonline.ac.in/ug/ എന്ന വെബ് പേജ് സന്ദർശിക്കുക.
More News