University News
ജോയിന്‍റ് എൻട്രൻസ് സ്ക്രീനിംഗ് ടെസ്റ്റ് ഫെബ്രുവരി 17ന്
രാജ്യത്തെ പ്രമുഖ ശാസ്ത്ര സ്ഥാപനങ്ങളിൽ ഗവേഷണ പ്രതിഭകളെ തെരഞ്ഞെടുക്കാനുള്ള ജോയിന്‍റ് എൻട്രൻസ് സ്ക്രീനിംഗ് ടെസ്റ്റിന് (ജെസ്റ്റ്) തയാറെടുക്കാം. ഫിസിക്സ്, തിയററ്റിക്കൽ കംപ്യൂട്ടർ സയൻസ്, ന്യൂറോ സയൻസ്, കംപ്യൂട്ടേഷണൽ ബയോളജി എന്നിവയിൽ പിഎച്ച്ഡി, ഇന്‍റഗ്രേറ്റഡ് പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷനാണ് രാജ്യവ്യാപകമായി ജെസ്റ്റ് നടത്തുന്നത്. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 15.

ഫെബ്രുവരി 17 നാണ് ജെസ്റ്റ്. സയൻസ് ആൻഡ് എൻജിനിയറിംഗ് റിസർച്ച് ബോർഡ് (എസ്ഇആർബി) ജെസ്റ്റിനെ നാഷണൽ എലിജിബിലിറ്റി ടെസ്റ്റി (നെറ്റ്) നു തുല്യമായി അംഗീകരിച്ചിട്ടുണ്ട്. ഒരു വർഷമാണു ജെസ്റ്റ് സ്കോറിന്‍റെ കാലാവധി.

പരീക്ഷാ കേന്ദ്രങ്ങൾ

23 ഗവേഷണ സ്ഥാപനങ്ങളാണു ജെസ്റ്റിൽ പങ്കെടുക്കുന്നത്. തിരുവനന്തപുരവും കൊച്ചിയും കേരളത്തിലെ സെന്‍ററുകളാണ്. അഹമ്മദാബാദ്, അലിഗഡ്, അലഹാബാദ്, ബംഗളൂരു, വർധമാൻ, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡിഗഡ്, ചെന്നൈ, ഡൽഹി, ഗോവ, ഗോഹട്ടി, ഹൈദരാബാദ്, ഇൻഡോർ, ജയ്പൂർ, കാണ്‍പൂർ, ഖരഗ്പുർ, കോൽക്കത്ത, മധുര, മുംബൈ, നാഗ്പുർ, നൈനിറ്റാൾ, പാറ്റ്ന, പൂന, റായ്പുർ, റൂർക്കി, സാംബൽപുർ, സിൽച്ചാർ, സിലിഗുരി, ശ്രീനഗർ, ഉദയ്പുർ, വിശാഖപട്ടണം എന്നിവയാണു മറ്റു പരീക്ഷാ കേന്ദ്രങ്ങൾ.

പങ്കെടുക്കുന്ന സ്ഥാപനങ്ങൾ

നൈനിറ്റാളിലെ ആര്യഭട്ടാ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, മുംബൈയിലെ ഹോമി ഭാഭാ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്, അലഹാബാദിലെ ഹരീഷ്ചന്ദ്ര റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കൽപ്പാക്കത്തെ ഇന്ദിരാഗാന്ധി സെന്‍റർ ഫോർ അറ്റമിക് റിസർച്ച്, ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, തിരുവനന്തപുരം, പൂന, മൊഹാലി, ഭുവനേശ്വർ എന്നിവിടങ്ങളിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്, ചെന്നൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസ്, ഭുവനേശ്വറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സ്, ഗാന്ധിനഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ റിസർച്ച്, പൂനയിലെ ഇന്‍റർ യൂണിവേഴ്സിറ്റി സെന്‍റർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോ ഫിസിക്സ്, ബംഗളൂരുവിലെ ജവഹർലാൽ നെഹ്റു സെന്‍റർ ഫോർ അഡ്വാൻസ് സയന്‍റിഫിക് റിസർച്ച്, നാഷണൽ സെന്‍റർ ഫോർ റേഡിയോ ആസ്ട്രോ ഫിസിക്സ്, അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറി, ഇൻഡോറിലെ രാജാരാമണ്ണാ സെന്‍റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജി, ബംഗളൂരുവിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കോൽക്കത്തയിലെ സാഹാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സ്, കോൽക്കത്തയിലെ സത്യേന്ദ്രനാഥ് ബോസ് നാഷണൽ സെന്‍റർ ഫോർ ബേസിക് സയൻസ്, ഇൻഡോറിലെ യുജിസിഡിപ്പാർട്ട്മെന്‍റ് ഓഫ് അറ്റോമിക് റിസർച്ച് കണ്‍സോർഷ്യം ഫോർ സയന്‍റിഫിക് റിസർച്ച്, കോൽക്കത്തയിലെ വേരിയബിൾ എനർജി സൈക്ലോട്രോണ്‍ സെന്‍റർ.

യോഗ്യത

ഫിസിക്സ് പിഎച്ച്ഡി പ്രോഗ്രാമിനു ബന്ധപ്പെട്ട വിഷയങ്ങളിൽ എംഎസ്‌സിയോ എംടെക്കോ ആണു യോഗ്യത.

തിയററ്റിക്കൽ കംപ്യൂട്ടർ സയൻസ് പിഎച്ച്ഡിക്ക് എംഎസ്‌സി, എംടെക്, എംസിഎ, കംപ്യൂട്ടർ സയൻസ് എന്നിവ പാസായവർക്ക് അപേക്ഷിക്കാം. ഇന്‍റഗ്രേറ്റഡ് എംഎസ്‌സിഎംടെക് പ്രോഗ്രാമിന് ബന്ധപ്പെ വിഷയത്തിൽ ബിരുദമോ ബിടെക്കോ ആണ് യോഗ്യത.
തിരുവനന്തപുരം ഐസറിലെ ഇന്‍റഗ്രേറ്റഡ് പിഎച്ച്ഡി പ്രോഗ്രാമിനു ഫിസിക്സിലോ എൻജിനിയറിംഗിലോ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അടുത്ത ഓഗസ്റ്റിൽ പഠനം പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷാ ഫീസ് 300 രൂപ. പെൺകുട്ടികൾക്കും പട്ടികജാതി വർഗക്കാർക്കും 150 രൂപ.

വെബ്സൈറ്റിൽ പ്രവേശിച്ച് അക്കൗണ്ട് തുറക്കുകയാണ് ഓണ്‍ലൈൻ രജിസ്ട്രേഷന്‍റെ ആദ്യ പടി. അപേക്ഷാഫോം പൂരിപ്പിച്ചു സബ്മിറ്റ് ചെയ്തു കഴിഞ്ഞാൽ ലഭിക്കുന്ന നന്പർ ഭാവിയിൽ എല്ലാ കമ്യൂണിക്കേഷനും ഉപയോഗിക്കണം.
മാതൃകാ ചോദ്യപേപ്പറും സിലബസും വെബ്സൈറ്റിലുണ്ട്.
കൂടുതൽ വിവരങ്ങൾക്കും ഓണ്‍ലൈൻ രജിസ്ട്രേഷനും വെബ്സൈറ്റ്: www.jest.org.in.
More News