University News
എയിംസ് അപേക്ഷാ സമർപ്പണം ഇനി രണ്ടു ഘട്ടമായി
രാജ്യത്തെ ഏറ്റവും പ്രശസ്ത മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനമായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) എംബിബിഎസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ഇനിമുതൽ രണ്ടു ഘട്ടം. ന്യൂഡൽഹിയിലെ എയിംസിനു പുറമെ എയിംസ് പദവിയുള്ള എട്ടു സ്ഥാപനങ്ങളിലെ എംബിബിഎസ് അഡ്മിഷനും ഈ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.

Prospective Applicants Advanced Registration (PAAR) ആണ് ആദ്യ ഘട്ടം. ഇതു കഴിഞ്ഞാൽ ഫൈനൽ രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്കു മാത്രമേ പ്രവേശന പരീക്ഷ എഴുതാൻ കഴിയുകയുള്ളു. അപേക്ഷയിലെ അപാകത മൂലം പലർക്കും അപേക്ഷ നിരസിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് അടിസ്ഥാന വിവരം അടങ്ങിയ ആദ്യ രജിസ്ട്രേഷൻ നടത്തുന്നത്. കൂടാതെ, മുൻകൂട്ടി ഇമേജുകൾ അപ്‌ലോഡ് ചെയ്യാം. ഈ വിവരങ്ങളും ഇമേജുകളും സൂക്ഷ്മ പരിശോധന നടത്തുകയും തെറ്റുകൾ തിരുത്താൻ അവസരം ലഭിക്കുകയും ചെയ്യുമെന്നാണ് ഈ സംവിധാനത്തിന്‍റെ പ്രത്യേകത.

അപേക്ഷ സ്വീകാര്യമാണോ എന്ന് അപേക്ഷകനെ അറിയിക്കും. അവരുടെ വിവരങ്ങൾ യുണീക് ഐഡന്‍റിറ്റി നമ്പരിലൂടെ സൂക്ഷിച്ചു വയ്ക്കുകയും ചെയ്യുന്നു. ഈ പ്രാരംഭ രജ്സ്ട്രേഷനു ഫീസ് ഒന്നും അടയ്ക്കേണ്ട. യോഗ്യതാ പരീക്ഷയുടെ കോഴ്സ് പൂർത്തിയാക്കിയിട്ടില്ലെങ്കിൽ ആ വിവരവും നൽകേണ്ട.

പ്രാരംഭ രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്കു പ്രവേശന പരീക്ഷയുടെ വിജ്ഞാപനം വരുന്നതനുസരിച്ചു അന്തിമ രജ്സ്ട്രേഷൻ നടത്താം. പ്രാരംഭ രജിസ്ട്രേഷൻ പൂർത്തിയാക്കുകയും അതു സ്വീകരിക്കുകയും ചെയ്ത അപേക്ഷകർക്ക് ഈ വർഷമോ തുടർന്നുള്ള വർഷങ്ങളിലോ ഫൈനൽ രജിസ്ട്രേഷൻ പൂർത്തിയാക്കി പരീക്ഷ എഴുതാം. ഈ വർഷം പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ഫൈനൽ രജിസ്ട്രേഷൻ നടത്തേണ്ട.

നേരത്തെ നടത്തിയ പ്രാരംഭ രജിസ്ട്രേഷൻ വിവരം സൂക്ഷിച്ചു വയ്ക്കപ്പെടും.

ഫൈനൽ രജിസ്ട്രേഷനും അഡ്മിറ്റ് കാർഡുകളുടെ അപ്‌ലോഡിംഗിനും ശേഷം വരും വർഷത്തെ പ്രാരംഭ രജ്സ്ട്രേഷൻ തുടരും.

ഒരിക്കൽ പ്രാരംഭ രജിസ്ട്രേഷൻ പൂർത്തീകരിച്ചവർ പ്രവേശന പരീക്ഷ എഴുതിയാലും ഇല്ലെങ്കിലും ഈ വിവരങ്ങൾ വീണ്ടും നൽകേണ്ട.

പ്രാരംഭ രജിസ്ട്രേഷന് ഈ മാസം തന്നെ വിജ്ഞാപനം പുറപ്പെടുവിക്കും. അടുത്ത വർഷത്തേ പ്രവേശന പരീക്ഷയ്ക്കുള്ള ഫൈനൽ രജിസ്ട്രേഷൻ ഫെബ്രുവരി ആദ്യ വാരം ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന വെബ്സൈറ്റ് സന്ദർശിക്കുക. . https://www.aiimsexams.org.
More News