University News
ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ടിൽ ബിഎസ്‌സി, എംഎസ്‌സി ഇക്കണോമിക്സ്
പൂനെയിലെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സ് (ജിഐപിഇ) സാന്പത്തിക ശാസ്ത്രത്തിൽ പഠന, ഗവേഷണ മേഖലകളിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ഏറ്റവും പഴക്കംചെന്ന സ്ഥാപനമാണ്. 1930 ൽ സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ടിന് 1993ൽ കൽപ്പിത സർവകലാശാലാ പദവി ലഭിച്ചു.

അഗ്രിക്കൾച്ചറൽ ഇക്കണോമിക്സ്, റൂറൽ ഡെവലപ്മെന്‍റ് ആൻഡ് കോ ഓപ്പറേഷൻ, ജനസംഖ്യാ പഠനം, ആസൂത്രണവും വികസനവും, മൈക്രോ ഇക്കണോമിക്സ്, മാക്രോ ഇക്കണോമിക്സ്, പബ്ലിക് ഇക്കണോമിക്സ്, ഇന്‍റർനാഷണൽ ഇക്കണോമിക്സ് എന്നീ മേഖലകൾക്കാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രധാനമായും ശ്രദ്ധ ചെലുത്തുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ബിഎസ്‌സി ഇക്കണോമിക്സ്, എംഎസ്‌സി ഇക്കണോമിക്സ്കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

ബിഎസ്‌‌സി ഇക്കണോമിക്സ്

ഇന്ത്യയിലോ വിദേശത്തോ ഉള്ള കോർപറേറ്റ് മേഖലകളിൽ ചുവടുറപ്പിക്കുന്നതിനോ അല്ലങ്കിൽ ഉപരി പഠനത്തിൽ ശ്രദ്ധ ചെലുത്തുന്നതിനോ വിദ്യാർഥിക്കു പ്രാപ്തി നൽകുന്ന മികച്ച പാഠ്യ പദ്ധതിയുമായി ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചതാണ് ഇക്കണോമിക്സിൽ ബിഎസ്‌സി കോഴ്സ്. 60 ശതമാനം മാർക്കോടെ പ്ലസ്ടു പാസായവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. സംവരണ വിഭാഗങ്ങൾക്ക് 50 ശതമാനം മാർക്കുമതി.

ജൂണ്‍ ഒന്പതിന് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. 120 മിനിറ്റ് ദൈർഘ്യമുള്ള പ്രവേശന പരീക്ഷയ്ക്ക് ഒബ്ജക്ടീവ് മാതൃകയിലുള്ള 100 ചോദ്യങ്ങൾ ഉണ്ടായിരിക്കും. നെഗറ്റീവ് മാർക്ക് ഇല്ല. ആപ്റ്റിറ്റ്യൂഡ് ഇൻ മാത്തമാറ്റിക്സ്. അനലറ്റിക്കൽ എബിലിറ്റി ആൻഡ് റീസണിംഗ്, ഇംഗ്ലീഷ് ലാംഗ്വേജ് സ്കിൽ എന്നിവയാണ് പ്രവേശന പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാതൃകാ ചോദ്യ പേപ്പർ വെബ്സൈറ്റിലുണ്ട്. അപേക്ഷാ ഫീസ് 1500 രൂപ. സംവരണ വിഭാഗങ്ങൾക്ക് 750 രൂപ. മേയ് 24നകം അപേക്ഷിക്കണം. എറണാകുളം, ചെന്നൈ, കോൽക്കത്ത, ന്യൂഡൽഹി, മുംബൈ, പൂനെ എന്നിവിടങ്ങളിലാണു പരീക്ഷാ കേന്ദ്രം. ആകെ 60 സീറ്റുകളാണുള്ളത്. 95000 രൂപയാണു ട്യൂഷൻ ഫീസ്.

എംഎസ്‌സി ഇക്കണോമിക്സ്

ഇക്കണമോകിസ്, ഫിനാൻഷൽ ഇക്കണോമിക്സ്, അഗ്രിക്കൾച്ചർ ഇക്കണോമിക്സ്, ഇന്‍റർനാഷണൽ ബിസിനസ് ഇക്കണോമിക്സ് ആൻഡ് ഫിനാൻസ് എന്നീ മേഖലകളിൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന എംഎസ്‌സി കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ജൂണ്‍ ഒമ്പതിന് രാജ്യ വ്യാപകമായി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. പ്രവേശന പരീക്ഷയ്ക്ക് കൊച്ചിയിലെ സെന്‍റ് ആൽബർട്സ് കോളജ് ഒരു പരീക്ഷാ കേന്ദ്രമാണ്. ന്യൂഡൽഹി, മുംബൈ, കോൽക്കത്ത, ചെന്നൈ, പൂന എന്നിവയാണു മറ്റു പരീക്ഷാ കേന്ദ്രങ്ങൾ. ഇക്കണോമിക്സിൽ 50 ശതമാനാം മാർക്കോടെ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗങ്ങൾക്ക് 45 ശതമാനം മാർക്ക് മതി. മേയ് 24നകം അപേക്ഷിക്കണം. ഓരോ കോഴ്സിനു 40 സീറ്റുകൾ വീതമാണുള്ളത്.

എംഎസ്‌സി ഇക്കണോമിക്സ്: അടിസ്ഥാന സാന്പത്തിക ശാസ്ത്രത്തിൽ ആഴത്തിലുള്ള അറിവു നൽകുന്ന രീതിയിലാണ് പാഠ്യ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരു വർഷത്തെ ട്യൂഷൻ ഫീസ് 36000 രൂപ.

എംഎസ്‌സി ഫിനാൻഷൽ ഇക്കണോമിക്സ്: സാന്പത്തിക ശാസ്ത്രവും ധനകാര്യ, ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെടുത്തിയുള്ള കോഴ്സാണിത്. കംപ്യൂട്ടേഷണൽ ഫിനാൻസ്, ഫിനാൻഷൽ എൻജിനിയറിംഗ് എന്നിവയാണ് ഈ കോഴ്സിന്‍റെ പ്രത്യേകതകൾ. ഒരു വർഷത്തെ ട്യൂഷൻ ഫീസ് 136000 രൂപ.

എംഎസ്‌സി അഗ്രിക്കൾച്ചറൽ ഇക്കണോമിക്സ്: അഗ്രി ബിസിനസ് മേഖലയിൽ പ്രാവീണ്യം ഉറപ്പാക്കുകയാണ് കോഴ്സിന്‍റെ ലക്ഷ്യം. ഇക്കണോമിക്സ്, മാനേജ്മെന്‍റ്, അഗ്രി ബിസിനസ് മൊഡ്യൂളുകൾ ചേർന്നതാണു കോഴ്സിന്‍റെ കരിക്കുലം. ഒരു വർഷത്തെ ട്യൂഷൻ ഫീസ് 90,000 രൂപ.
എംഎസ്‌സി ഇന്‍റർ നാഷണൽ ബിസിനസ് ഇക്കണോമിക്സ് ആൻഡ് ഫിനാൻസ്: ഇന്‍റർനാഷണൽ ട്രേഡ്, ഫിനാൻസ്, ഇൻവെസ്റ്റ്മെന്‍റ് എന്നിവയിൽ കരിയർ തെരഞ്ഞെടുക്കുന്നവർക്കുള്ള മികച്ച കോഴ്സാണിത്. ഒരു വർഷത്തെ ട്യൂഷൻ ഫീസ് 136000 രൂപ.
കംപ്യൂട്ടർ ആപ്ലിക്കേഷൻസ് ഫോർ ഇക്കണോമിക് അനാലസിസിൽ സർട്ടിഫിക്കറ്റ് കോഴ്സും പഠനത്തോടൊപ്പം ചെയ്യണം.

ഒബ്ജക്ടീവ് മാതൃകയിൽ 120 മിനിറ്റ് ദൈർഘ്യമുള്ളതാണു പരീക്ഷ. മാത്തമാറ്റിക്സിലും ഇക്കണോമിക്സിലും ഉള്ള അഭിരുചി (30 മാർക്ക്), അനലിറ്റിക്കൽ എബിലിറ്റി ആൻഡ് റീസണിംഗ് (20 മാർക്ക്), ബിരുദ നിലവാരത്തിലുള്ള ഇക്കണോമിക്സ് (50 മാർക്ക്) എന്നിങ്ങനെയാണു പരീക്ഷയുടെ ഘടന. നെഗറ്റീവ് മാർക്ക് ഉണ്ട്. മാതൃകാ ചോദ്യപേപ്പർ വെബ്സൈറ്റിൽ. www.gipe.ac.in. ഫോണ്‍: : (020) 25654288, 25654289, 25661367, 25661369.
More News