University News
എല്‍പിഎസ്ടി, യുപിഎസ്ടി: സര്‍ട്ടിഫിക്കറ്റ് പരിശോധന 28, 29 തിയതികളിൽ
കൊച്ചി: എറണാകുളം ജില്ലാ പിഎസ്‌സിയില്‍ നിന്ന് എല്‍പിഎസ്ടി, യുപിഎസ്ടി, നിയമനത്തിന് ശിപാര്‍ശ ചെയ്തിട്ടുള്ളവരുടെ അസല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെയും മറ്റ് രേഖകളുടെയും പരിശോധന 28, 29 തീയതികളില്‍ കാക്കനാട് എംഎഎഎം പഞ്ചായത്ത് എല്‍പി സ്‌കൂളില്‍ നടത്തും.

ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, എസ്എസ്എല്‍സി ബുക്കോ അല്ലെങ്കില്‍ ജനനതീയതി തെളിയിക്കുന്നതിനുള്ള മറ്റേതെങ്കിലും രേഖ, ഗസറ്റഡ് ഓഫീസറുടെ പക്കല്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ്, ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, സിവില്‍ സര്‍ജനില്‍ കുറയാത്ത റാങ്കിലുള്ള ഒരു മെഡിക്കല്‍ ഓഫീസറുടെ പക്കല്‍ നിന്നുള്ള ജി.ഒ(പി)20/2011/പി ആന്‍ഡ് എ ആര്‍ ഒ തീയതി 30/06/2011 ഉത്തരവില്‍ പറഞ്ഞിരിക്കുന്ന ഫോമിലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, നോണ്‍ ക്രീമിലയര്‍ സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകളുടെ അസലും ഒരു പകര്‍പ്പും സഹിതം നേരിട്ടു ഹാജരാകണം. 28ന് എല്‍പിഎസ്ടി ക്രമനമ്പര്‍ ഒന്ന് മുതല്‍ 90 വരെ രാവിലെ 10 മുതലും, ക്രമനമ്പര്‍ 91 മുതല്‍ 174 വരെ ഉച്ചയ്ക്ക് രണ്ടു മുതലും പരിശോധിക്കും. 29ന് യുപിഎസ്ടി ക്രമനമ്പര്‍ ഒന്ന് മുതല്‍ 86 വരെ രാവിലെ 10 നും പരിശോധന നടക്കും.
More News