Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്ക...
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം...
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
അതിമാരകം ആടുവസന്ത
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട...
Previous
Next
Karshakan
വീണ്ടെടുക്കാം കൃഷിഭൂമിയെ
Monday, October 22, 2018 4:01 PM IST
അപ്രതീക്ഷിതമായ തോരാമഴയിലും തുടര്‍ന്നുണ്ടായ പ്രളയത്തിന്റെ സംഹാരതാണ്ഡവത്തിലും കേരളീയര്‍ ഒരുവേള പകച്ചു. ഈ നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയില്‍ നിന്നും സാവധാനം കരകയറാനുള്ള ശ്രമത്തിലാണു നാം. മാനവികതയും ഐക്യവും ഒക്കെ സമാനതകളില്ലാത്തവിധം പ്രകടമായ മുഹൂര്‍ത്തങ്ങള്‍.
ഇതിനോടകം ദൂരവ്യാപകമായ പരിണാമങ്ങളാണ് മണ്ണിനു സംഭവിച്ചത്. അവശേഷിക്കുന്ന വിളകളിലും വരുംകാല കൃഷിയിലുമൊക്കെ ഇതു ചെലുത്തുന്ന സ്വാധീനം പഠിച്ചും വിശകലനം ചെയ്തും മുന്നോട്ടു പോകണം. കാരണം നമ്മുടെ അതിജീവനത്തിന്റെ മേഖല തന്നെ കൃഷിയില്‍ അധിഷ്ഠിതമാണല്ലോ.
ഊഷരമായി, ദീര്‍ഘനാള്‍ കൃഷിയിറക്കാതെ തരിശിട്ടിരുന്ന പ്രദേശങ്ങളിലേക്ക് രായ്ക്കുരാമാനം കുതിച്ചൊഴുകിയെത്തിയ പ്രളയജലം ഒപ്പം കൊണ്ടുവന്നത് ജൈ വവളപ്പറ്റ് ഏറെയുള്ള വളമണ്ണാ ണെന്നത് യാഥാര്‍ഥ്യം. ഇത് ചിലയിടങ്ങളിലെ ഊഷരഭൂമിയുടെ മുഖച്ഛായ മാറ്റി ഉര്വരമാക്കിയിരിക്കുന്നു. മാലിന്യങ്ങള്‍ നിറഞ്ഞ ഇടങ്ങളുമുണ്ടെന്നത് വിസ്മരിക്കുന്നില്ല. ദീര്‍ഘനാള്‍ കൊണ്ടു മാ ത്രം രൂപപ്പെടുന്ന ഹ്യൂമസ് എന്ന ഈ ജൈവവളമണ്ണ് അപ്രതീക്ഷിതമായാണ് സമതലങ്ങളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
വെറുതേ കിട്ടിയതെങ്കിലും അമൂല്യം
മണ്ണിന്റെ സ്വാഭാവികഘടന മെച്ചപ്പെടുത്തുന്നതിലും സസ്യവളര്‍ച്ച ത്വരിതപ്പെടുത്തുന്നതിലും ഹ്യൂമസിന്റെ സ്ഥാനം നിര്‍ണായകമാണ്.
1. ധാതുലവണങ്ങളോടൊപ്പം സസ്യവളര്‍ച്ചയ്ക്ക് അവശ്യം വേണ്ടു ന്ന പോഷകങ്ങള്‍ നല്കാന് ഹ്യൂ മസിനു കഴിയും.
2. ഹ്യൂമസ് എന്നത് സൂക്ഷ്മജീവികളുടെ ഒരു ആവാസകേന്ദ്രമാണ്. ഇത് മണ്ണിലെ സസ്യഭാഗങ്ങള്‍ വിഘടിപ്പിച്ച് വേരുകള്‍ക്ക് ആഗിരണം ചെയ്യാന്‍ പാകത്തിലാക്കും.
3. മറ്റ് ഉപയോഗമില്ലാത്ത മണ്ണുകള്പോലും കാര്യക്ഷമമാക്കാന്‍ ഹ്യൂമസ് ചേര്‍ത്താല്‍ മതി. ഒപ്പം പോട്ടിംഗ് മിശ്രിതത്തിലും വേരുത്പാദക മാധ്യമങ്ങളിലും ചേര് ക്കാന്‍ ഉത്തമം.
4. ഹ്യൂമസില്‍ ജൈവസംയുക്തങ്ങള്‍ വന്‍തോതില്‍ അടങ്ങിയിരിക്കും.
5. സസ്യവളര്‍ച്ച കുതിച്ചുചാടാന്‍ പാകത്തിനുള്ള ഒരു പ്രേരകമായോ ത്വരകമായോ ഒക്കെ ഹ്യൂ മസ് പ്രവര്‍ത്തിക്കും.
6. പോഷകങ്ങള്‍ നിലനിര്‍ത്താന്‍ കഴിയാത്ത മണല്‍മണ്ണ് പോഷകസമൃദ്ധമാക്കാനും ജലസംഭരണശേഷി വര്‍ധിപ്പിക്കാനും ഹ്യൂമസ് ചേര്‍ത്താല്‍ മതി.
ഒരു കാര്യം ശ്രദ്ധിക്കുക- ഈ വിധം വന്നടിഞ്ഞിരിക്കുന്ന ഹ്യൂമസ് ഒരു കാരണവശാലും ചെളിയെന്ന് മുദ്രകുത്തി പുഴയിലേക്കും കുളത്തിലേക്കും നിരത്തിലേക്കുമൊന്നും പുറംതള്ളി പാഴാക്കരുത്.
ഫൈന്‍ ക്ലേ വില്ലനാകരുത്
പ്രളയകാലത്ത് വീട്ടകങ്ങളിലും സമതലങ്ങളിലും ഒക്കെ അപ്രതീക്ഷിതമായി സമൃദ്ധമാ യെത്തിയ അതിഥിയാണ് ഫൈന്‍ ക്ലേ. വര്‍ഷങ്ങളായി കുറേശേ ഒലിച്ച് താഴ്വരകളിലേക്കെത്തിയിരുന്ന മുകള്‍ത്തട്ടിലെ മേല്‍മണ്ണ് ഏതാനും ദിവസംകൊണ്ട് സമതലങ്ങളിലേക്കെത്തിയതാണ് ഇ വിടെ സംഭവിച്ചത്. ധാതുലവണങ്ങളാല്‍ സമ്പന്നമാണ് ഫൈന്‍ ക്ലേ.
എങ്കിലും ഇത് ഗുരുത്വം കൂടിയ 'ഐവി സോയില്‍' എന്ന വിഭാഗത്തില്‍പെടുന്നതാണ്. പേരുസൂചിപ്പിക്കുന്നതുപോലെ ഇത് ഇളക്കമുള്ള സ്വഭാവത്തില്പ്പെടുന്നില്ല. ഫൈന്‍ ക്ലേയില്‍ വായുസഞ്ചാരം കുറയും. വായു സഞ്ചാരത്തിനാവശ്യമായ സുഷിരങ്ങളില്ല. ധാതുലവണസമ്പന്നമെങ്കിലും ഈ സ്വഭാവമായതിനാല്‍ ഫൈന്‍ ക്ലേ യിലേക്ക് വേരുകള്‍ക്ക് ആഴ്ന്നിറങ്ങാന്‍ കഴിയില്ല. പുതിയ വേരുകള്‍ പൊട്ടിവളരുകയുമില്ല. സസ്യവളര്‍ച്ചയ്ക്ക് അനുകൂലമല്ലാത്ത ഈ സ്വഭാവങ്ങള്‍ മാറ്റിയെടുത്താല്‍ 'ഫൈന്‍ ക്ലേ' കൃഷിക്ക് ഉപയുക്തമാക്കാന്‍ കഴിയും. വിളകളുടെ വേരുപടലത്തില്‍ ഫൈന്‍ ക്ലേ അടിഞ്ഞാല്‍ അത് വേരുകളിലെ വായുസഞ്ചാരം തടസപ്പെടുത്തും.
പ്രളയക്കെടുതിയില്‍ വാഴയും പച്ചക്കറിയുമൊക്കെ നല്ലൊരു ഭാഗം നശിച്ചെങ്കിലും അവശേഷിക്കുന്ന വാഴകള്‍ക്കും ജാതി ഉള്‍പ്പെടെയുള്ള സുഗന്ധവിളകള്‍ക്കും 'ഫൈന്‍ ക്ലേ' ഹാനികരമാണെന്ന് കേരള കാര്‍ഷിക സര്‍വകലാശാലയിലെ പ്രമുഖമണ്ണ് ഗവേഷണ ശാസ്ത്രജ്ഞ നും പ്രഫസറുമായ ഡോ. പി. സുരേഷ് കുമാര്‍ അഭിപ്രായപ്പെടുന്നു.
സമതലങ്ങളില്‍ വളരുന്ന ജാ തിക്ക് മഞ്ഞളിപ്പ് തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. വേരുപടലത്തില്‍ ചെളിയടിഞ്ഞിട്ടുള്ളതിനാല് അവിടെ സ്വതന്ത്രമായ വായുസഞ്ചാരം നടക്കാത്തതു നിമിത്തമാണിത് സംഭവിക്കുന്നത്.
ഇങ്ങനെ ചെളിയടിഞ്ഞ മരങ്ങളുടെ ചുവട് ഒരു ഹാന്‍ഡ് ഫോര്‍ക്ക് ഉപയോഗിച്ച് ഇളക്കികൊടുക്കണം. എന്നിട്ട് കുമ്മായമോ ജിപ്സമോ ചേര്‍ക്കുക. ഇങ്ങനെ ചെയ്താല്‍ സൂക്ഷ്മ സ്വഭാവമുള്ള ഈ ചെളികട്ട പിടിച്ച് നല്ല ഘടനയുള്ള അഗ്രിഗേറ്റ് എന്ന അവസ്ഥയിലേക്ക് മാറിയാല്‍ തകരാറില്ല. വായുസഞ്ചാരം ഉണ്ടാകും. വേരു വളര് ച്ചക്ക് സഹായകമാകുകയും ചെയ്യും. ഫൈന്‍ ക്ലേയില്‍ പാറപ്പൊടിയോ മണലോ ചേര്ത്താ ലും ഈ മാറ്റം തന്നെയാണ് സംഭവിക്കുക. പുഴയോരങ്ങളില്‍ അടിഞ്ഞ മണല്‍ കുറേയെങ്കിലും ഇങ്ങനെ ശേഖരിച്ച് ഉപയോഗിക്കാനായാല്‍ നന്ന്. നദീതീരങ്ങള്‍, റോഡുകളുടെയും തോടുകളുടെയും ഇരുകരകള്‍ എന്നിവിടങ്ങളില്‍ പ്രളയജലം തള്ളിയ ജൈവമണ്ണ് അമൂല്യമാണ്.
ഇതിന് 1924 ലെ വെള്ളപ്പൊക്കത്തിനു ശേഷം മണ്ണിന് സംഭവിച്ച മാറ്റം നേരിട്ടറിഞ്ഞ അനുഭവ സമ്പന്നരുടെ സാക്ഷ്യമുണ്ട്. ശാ സ്ത്രീയതയുണ്ട്. ഇതിന് ഉത്തമദൃഷ്ടാന്തമാണു റിട്ട. അധ്യാപകനായ വള്ളിക്കോട് തൂപ്പാറ മലയില്‍ പ്രഭാകരന് എന്ന കര്ഷകന്. അന്നത്തെ വെള്ളപ്പൊക്കത്തില്‍ പാടശേഖരങ്ങളിലൂടെ പത്തായങ്ങള്‍ ഒഴുകി നടന്നതും വെള്ളമിറങ്ങിയശേഷം പ്രകൃതിദത്തമായി പൂട്ടി അടിച്ചു കിട്ടിയപാടത്ത് നെല്‍വിത്തെറിഞ്ഞ് മുന്‍പില്ലാത്ത വിധം ബമ്പര്‍ വിള വു കിട്ടിയതും ഇദ്ദേഹം മറന്നിട്ടില്ല.
ഇത്തവണയും വെള്ളപ്പൊക്കം പ്രഭാകരനെ കടാക്ഷിച്ചു. മൂന്നാള് പൊക്കത്തില്‍ വെള്ളം കയറിയ തന്റെ പാടത്ത് അടിഞ്ഞു കൂടിയിരിക്കുന്ന എക്കല്‍ മണ്ണില്‍ വിത്തു വിതയ്ക്കാനൊരുങ്ങുകയാണിദ്ദേഹം.
വരുംകാല കൃഷി
വെള്ളത്തിന്റെ കുത്തൊഴുക്കില്‍ വളമണ്ണ് അടിഞ്ഞ സ്ഥലങ്ങളിലെല്ലാം വരും സീസണില്‍ നല്ല വിളവാണ് പ്രവചിക്കുന്നത്. ഇതിന് വിതയ്ക്കു മുമ്പ് ഡോളോമൈറ്റോ കുമ്മായത്തോടൊപ്പം മ ഗ്നീഷ്യം സള്‍ഫേറ്റോ മണ്ണില്‍ ചേര്‍ക്കുക. ഈ പരിചരണം നല്ല വിളവിനു വഴിതെളിക്കും. നെല്പ്പാടങ്ങളിലാണെങ്കില് മേല്‍മണ്ണും എക്കലും അടിഞ്ഞിട്ടുള്ളതിനാല്‍ മികച്ച വിളവിനൊപ്പം ക്രമാതീതമായ കളവളര്ച്ചയ്ക്കും സാധ്യതയുണ്ട് ഇതിനു ജാഗ്രത വേണം. ഒപ്പം രോഗ-കീടബാധകള്ക്കെതിരേ കരുതലും.
സുരേഷ് മുതുകുളം
മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ.
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
Latest News
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
Latest News
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top