അങ്ങനൊന്നും ഉപേക്ഷിക്കാൻ കഴിയില്ല
അങ്ങനൊന്നും ഉപേക്ഷിക്കാൻ കഴിയില്ല
Monday, July 30, 2018 3:10 PM IST
ഇന്ത്യൻ ഇരുചക്രവാഹനവിപണി അതിവേഗം വളരുന്ന പാതയിലാണ്. ഇരുചക്രവാഹനം വാങ്ങാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് വാഹനങ്ങളുടെ വിശാലമായ ശ്രേണി ഇന്നുണ്ട്. പുതുമ നിറഞ്ഞതും കൂടുതൽ ഫീച്ചേഴ്സുകളുള്ളതുമായ വാഹനങ്ങൾ പുതുതായി എത്തിയെങ്കിലും 15 വർഷത്തിലേറെയായി വിപണിയിൽ തുടരുന്ന ചില മോഡലുകളും ഇന്നുണ്ട്. ആ മോട്ടോർസൈക്കിളുകളെ ഒന്നുകൂടി ഓർക്കാം.

റോയൽ എൻഫീൽഡ് ബുള്ളറ്റ് (1948)

ക്ലാസിക് ടച്ചുള്ള വാഹനം. 1948 മുതൽ ഇന്ത്യൻ നിരത്തുകളിലെ സാന്നിധ്യം. ചരിത്രത്തിൽ ഇപ്പോൾ നിലനിൽക്കുന്ന ഏറ്റവും പ്രായമേറിയ മോട്ടോർസൈക്കിൾ ബ്രാൻഡ് എന്ന വിശേഷണവും റോയൽ എൻഫീൽഡിനു നല്കാം. ആദ്യകാലം മുതൽക്കെയുള്ള വിപണി സാന്നിധ്യത്തിൽ വലിയ മാറ്റങ്ങളൊന്നും കന്പനി വരുത്തിയിട്ടില്ലെങ്കിലും ഇന്ന് യുവാക്കളുടെ ഹരമാണ്.

ഹീറോ സ്പ്ലെൻഡർ (1994)

അന്നും ഇന്നും വില്പനയിൽ മുന്നിൽ. ഹീറോ ഹോണ്ടയിൽനിന്ന് 1994ൽ ഇന്ത്യൻ വാഹനവിപണിയിലെത്തിയ ഈ മോഡലിന് സമീപ വർഷങ്ങളിലാണ് ചില സൗന്ദര്യമാറ്റങ്ങൾ വരുത്തിയത്.
ഇപ്പോൾ ഈ ബ്രാൻഡ് നെയിമിൽ ഹീറോയാണ് വാഹനം ഇറക്കുന്നത്.

ബജാജ് പൾസൾ 150, 180 (2001)

2001ലാണ് ബജാജ് പൾസർ ആദ്യമായി വിപണിയിലെത്തുന്നത്. വിപണിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞ പൾസർ എന്ന ബ്രാൻഡിന്‍റെ മാത്രം വിജയമായിരുന്നില്ല അത്, നിർമാതാക്കളായ ബജാജ് ഓട്ടോയ്ക്ക് ലോകോത്തര നിലവാരമുള്ള മോട്ടോർസൈക്കിൾ നിർമാതാക്കളാകാനുള്ള അവസരവും പൾസറിന്‍റെ കുതിപ്പ് ഒരുക്കി. ഈ മോട്ടോർസൈക്കിളുകളുടെ നിരവധി അപ്ഡേഷനുകൾ പിന്നീട് നിരത്തിലെത്തിയിട്ടുണ്ട്.


ഹോണ്ട ആക്ടീവ (2001)

2001ൽ വിപണിയിൽ അവതരിപ്പിച്ചതു മുതൽ വില്പനയിൽ ഒന്നാമതുള്ള ഓട്ടോമാറ്റിക് സ്കൂട്ടർ. നിരവധി അപ്ഡേഷനുകൾ വരുത്തിയിട്ടുള്ള മറ്റൊരു മോഡൽ.

ഹീറോ പാഷൻ (2001)

2001 മുതൽ വാഹനരംഗത്ത് സാന്നിധ്യമുള്ള മോഡൽ. കമ്യൂട്ടർ മോട്ടോർസൈക്കിളുകൾക്ക് കൂടുതൽ രൂപമാറ്റം വേണ്ട സാഹചര്യം വന്നതിനാൽ സമീപകാലത്ത് രൂപത്തിൽ മാറ്റംവരുത്തിയിട്ടുണ്ട്.

റോയൽ എൻഫീൽഡ് തണ്ടർബേഡ് (2002)

ഈ നൂറ്റാണ്ടിലെ താരം. റോയൽ എൻഫീൽഡിന്‍റെ വാഹനശ്രേണിയിലെ ഒരേയൊരു ക്രൂയിസർ മോട്ടോർസൈക്കിൾ. നിരവധി അപ്ഡേഷനുകൾ വരുത്തിയിട്ടുണ്ടെങ്കിലും രൂപത്തിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല.

ഹോണ്ട യൂണികോണ്‍ (2004)

വലിയ പരിഷ്കാരങ്ങളൊന്നും വരുത്താതെതന്നെ വിപണിയിൽ നിലനിൽക്കുന്ന മോഡൽ. ഇന്ധനക്ഷമത, യാത്രാസുഖം തുടങ്ങിയവയൊക്കെയാണ് വാഹനത്തെ ഏറ്റവും ജനപ്രിയമാക്കി നിലനിർത്തുന്നത്.

ബജാജ് ഡിസ്കവർ (2003)

പൾസറിനേപ്പോലെ ബജാജിന് മുന്നേറ്റം നല്കിയ മറ്റൊരു മോഡൽ. രണ്ടാം തലമുറ ഡിസ്കവറിനൊപ്പം ഒന്നാം തലമുറ ഇപ്പോഴും വിപണിയിലുണ്ട്. 110 സിസി മുതൽ 150 സിസി വരെയുള്ള എൻജിൻ ഓപ്ഷനുകളിൽ ഡിസ്കവർ ലഭ്യമാണ്.

ഓട്ടോസ്പോട്ട്/ഐബി