Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
അതിമാരകം ആടുവസന്ത
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട...
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി...
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴി...
Previous
Next
Karshakan
യുവ കർഷകരുടെ ഹരിതഗാഥ
Saturday, December 16, 2017 6:03 AM IST
തരിശായി കിടന്ന കുന്നിൻ മുകളിൽ ജൈവകൃഷിയിലൂടെ ഹരിതവിപ്ലവം തീർക്കുകയാണ് യുവകർഷകനും സുഹൃത്തുക്കളും. കോവൂർ സ്വദേശികളായ കെ.പി.രാജേഷ്, പി.സന്തോഷ്, കെ.ഇ.ജനാർദ്ദനൻ എന്നിവർ ചേർന്നാണ് 13 ഏക്കറോളം സ്ഥലത്ത് കൃഷിയിറക്കി മാതൃകയായിരിക്കുന്നത്. കൂടാളി പഞ്ചായത്തിലെ കോവൂരിൽ വർഷങ്ങളോളം ഉപയോഗശൂന്യമായി കിടന്ന സ്ഥലത്താണ് മൂവർസംഘം ചേർന്നു പച്ചക്കറിയിൽ നൂറുമേനി വിളയിച്ചിരിക്കുന്നത്. തരിശുനിലത്തെ കൃഷി ആരെയും വിസ്മയിപ്പിക്കുകയാണ്. പച്ചമുളക് മുതൽ വെളളരി വരെയുളള കൃഷികൾ ഇവരുടെ തോട്ടത്തെ ഹരിതാഭമാക്കുന്നു. ഇതരസംസ്ഥാനങ്ങളിൽ കൂടുതലായി വിളയുന്ന പച്ചക്കറികളെല്ലാം തരിശുഭൂമിയിൽ പരീക്ഷിച്ച് വിജയം കണ്ടിരിക്കുകയാണിവർ. മത്തൻ കുന്പളം, നരയൻ കുന്പളം, പയർ, കയ്പ, വെണ്ട, കക്കിരി, ചീര, പടവലം, പൊട്ടിക്ക തുടങ്ങിയ ഓട്ടേറെ ഇനം പച്ചക്കറികൾ യുവകർഷകരുടെ തോട്ടത്തിലുണ്ട്.
തോട്ടത്തിലെ പച്ചക്കറികൾ ആരെയും ആകർഷിക്കുന്ന രീതിയിലാണ് വളരുന്നത്. പഞ്ചായത്തിലെ യുവകർഷകനായി തെരഞ്ഞെടുത്ത രാജേഷിന്‍റെ നിർദ്ദേശവും സുഹൃത്തുക്കളുടെ സഹായവുമാണ് തരിശുഭൂമിയിൽ പച്ചക്കറിയിൽ നൂറുമേനി വിളയിക്കാൻ സഹായകമായത്. വിദ്യാർഥിയായിരുന്നപ്പോൾ കൃഷിസ്നേഹമുണ്ടായിരുന്ന രാജേഷ് പിന്നീട് കർഷകനായി മാറുകയായിരുന്നു. 12 വർഷമായി കൃഷിയിൽ സജീവമായിട്ട്. കർഷകനായിരുന്ന അച്ഛൻ കാരക്കണ്ടി കുമാരന്‍റെ പാത പിന്തുടർന്നാണ് രാജേഷ് കൃഷിയിടത്തിലേക്കിറങ്ങിയത്. പാട്ടത്തിനെടുത്ത ഭൂമിയിലാണ് രാജേഷിന്‍റെ നേതൃത്വത്തിലുളള സംഘം കൃഷിയിറക്കുന്നത്. മുന്പൊക്കെ കുറച്ചുസ്ഥലത്തായിരുന്നു പാട്ടക്കൃഷി. ഇത്തവണയാണ് കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിച്ചതെന്ന് രാജേഷ് പറയുന്നു. ആൾ താമസമില്ലാത്ത പ്രദേശമായതിനാൽ പന്നി ശല്യമുണ്ട്. ഇതൊഴിവാക്കാൻ തോട്ടത്തിൽ ശബ്ദമുണ്ടാക്കുന്നതിനു കുപ്പിയും മറ്റും കെട്ടിയിട്ടിരിക്കുകയാണ്. പച്ചക്കറികൾക്കു പുറമെ കരനെൽകൃഷിയും രാജേഷ് ചെയുന്നുണ്ട്. തോട്ടത്തിൽ നിന്നു വിളവെടുക്കുന്ന ജൈവപച്ചക്കറികൾ നായാട്ടുപാറയിലും കൃഷിയിടത്തിലുമാണ് വിൽപന.
രാസവളം പുരളാത്ത രാജേഷിന്‍റെ കാർഷികോത്പന്നങ്ങൾക്ക് വൻ ഡിമാൻഡാണ്. ജൈവ കൃഷിരീതിയിലുള്ള പച്ചക്കറിക്ക് ഉത്പാദനച്ചെലവ് അൽപ്പം കൂടുതലാണെങ്കിലും അതിനനുസരിച്ച് ആവശ്യക്കാരുമുണ്ടെന്ന് യുവകർഷകൻ പറയുന്നു. കൂടാളി കൃഷി ഭവനിൽ നിന്നു ജൈവവളം സബ്സിഡിയായി നൽകുന്നുണ്ട.് കൃഷി വകുപ്പ് അധികൃതരുടെ നിർദ്ദേശങ്ങളും ഇവർക്കുണ്ടായതോടെ പച്ചക്കറി കൃഷിയിൽ വൻ വിജയം കൊയ്യുകയായിരുന്നു ഈ യുവകർഷകർ.ഫോണ്‍: ജിജേഷ് 9446004054
ജിജേഷ് ചാവശേരി
ഒരുക്കാം, സ്കൂളിൽ പച്ചക്കറിത്തോട്ടം
|
|
വളർന്നുവരുന്ന തലമുറയിൽ കൃഷിയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കു ക, വിഷവിമുക്തമായ നാടൻ പച്ചക്കറികളുടെ ഉത്പാദനം വർധിപ്പിക്കക എന്നീ ലക്ഷ്യങ്ങളുമായി കൃഷിവകുപ്പിന്‍റെ നേതൃത്വത്തിൽ സ്കൂൾ പച്ചക്കറിത്തോട്ടം എന്ന ആശയം മുന്നേറ്റം സൃഷ്ടിച്ചിരിക്കുകയാണ്. കൂടുതൽ സ്കൂളുകളിൽ ഈ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ശ്രമവും ആരംഭിച്ചുകഴിഞ്ഞു.
സ്കൂൾ പഠനത്തിന് കോട്ടം തട്ടാതെ വിശ്രമസമയം ഉപയോഗിച്ചുകൊണ്ട് സ്കൂൾ പച്ചക്കറിത്തോട്ടം നിർമിക്കുന്നത് മാനസിക ഉല്ലാസവും പ്രദാനം ചെയ്യും.
എന്നാൽ വ്യക്തമായ ആസൂത്രണമില്ലാതെയാണ് പലപ്പോഴും പച്ചക്കറിത്തോട്ടങ്ങൾ ആരംഭിക്കുന്നത്. ഒരു വീടോ, കെട്ടിടമോ നിർമിക്കുന്പോൾ നാം പ്ലാൻ തയാറാക്കുന്ന സൂക്ഷ്മതയോടെ പച്ചക്കറിത്തോട്ടത്തിനും പ്ലാൻ തയാറാക്കണം.
അത് ഭൂമിയുടെ മികച്ച ഉപയോഗത്തിനും പരമാവധി സൂര്യപ്രകാശം വിളകൾക്ക് ലഭ്യമാക്കുന്നതിനും നമ്മെ സഹായിക്കും. സ്കൂളുകളിലെ സ്ഥലപരിമിതി കണക്കിലെടുത്ത് 10 സെന്‍റ് (400 ചതുരശ്രമീറ്റർ) സ്ഥലത്തേക്കുള്ള ഒരു പ്ലാനാണ് ഇവിടെ അവതരിപ്പിക്കുന്നത്.
10 സെന്‍റ് സ്ഥലത്തെ എട്ടു പ്ലോട്ടുകളായി തിരിക്കുക. വിവിധയിനം പച്ചക്കറികൾ വർഷം മുഴുവൻ കൃഷിചെയ്യുന്ന വിധത്തിലാണ് ഇവ ക്രമീകരിക്കേണ്ടത്.
ദീർഘകാലവിളകളായ മുരിങ്ങ, കറിവേപ്പ്, പപ്പായ തുടങ്ങിയവയെ തോട്ടത്തിന്‍റെ ഒരു ഭാഗത്തു ക്രമീകരിക്കാം. സ്ഥലത്തിന്‍റെ ഘടനയനുസരിച്ച് 20 ഃ 20 മീറ്റർ എന്ന അളവ് മാറ്റാമെങ്കിലും അടിസ്ഥാന ആശയത്തിൽ മാറ്റം വരുത്തരുത്.
പച്ചക്കറിത്തോട്ടത്തിലേക്ക് വിളകൾ തെരഞ്ഞെടുക്കുന്പോൾ അവയുടെ സ്ഥാനം വളരെ പ്രാധാ ന്യം അർഹിക്കുന്ന ഒന്നാണ്. തോട്ടത്തിന്‍റെ ഒരുവശത്തായി ദീർഘകാലവിളകൾ ക്രമീകരിച്ചാൽ മറ്റുവിളകൾക്ക് തണൽ ഒഴിവായിക്കിട്ടും. മാത്രമല്ല ശക്തിയായ കാറ്റ്, മഴ എന്നിവയെ ഒരു പരിധിവരെ തടഞ്ഞുനിർത്തും. തണ ൽ ആവശ്യമുള്ള വിളകളെ ഇത്തരം ദീർഘകാല വിളകൾക്കിടയിൽ കൃഷിചെയ്യാം. ഉദാ: സാന്പാർചീര, കാന്താരിമുളക്, ചേന്പ്, ചേന തുടങ്ങിയവ. പച്ചക്കറിത്തോട്ടത്തിന്‍റെ നടവഴികൾക്കിരുവശവും ചീര നടുന്നത് സ്ഥലം ലാഭിക്കുന്നതിനും, തോട്ടത്തിന് മനോഹാരിത കൈവരിക്കുന്നതിനും സഹായകരമാകും. വളം ചെയ്യുന്നതിനും കീടരോഗ നിയന്ത്രണങ്ങൾക്കും നടവഴികൾ പ്രധാനമാണ്.
പച്ചക്കറിത്തോട്ടത്തിന്‍റെ നാലു വശങ്ങളിലായി അമര, നിത്യവഴുതിന, ഇറച്ചിപ്പയർ, കോവൽ എന്നിവ പടർത്തുന്നതുകൊണ്ട് തോട്ടത്തിന് ഒരു സംരക്ഷണവും, സ്ഥലം പരമാവധി ഉപയുക്തമാക്കുന്നതിനും സഹായിക്കുന്നു. പച്ചക്കറിത്തോട്ടത്തിന്‍റെ ഒരു ഭാഗത്തായി കന്പോസ്റ്റ് കുഴിയോ, മണ്ണിര കന്പോസ്റ്റ് യൂണിറ്റോ നിർമിക്കുന്നത് നല്ലതാണ്. അതിലൂടെ സ്കൂളിലെ ഭക്ഷണാവശിഷ്ടങ്ങളും, ദൈനംദിനനമാലിന്യങ്ങളും നല്ല ജൈവവളമാക്കി മാറ്റാം. ദീർഘകാലവിളകൾ, നടവഴി, കന്പോസ്റ്റ്കുഴി എന്നിവ കഴിച്ചുള്ള സ്ഥലം തുല്യവലുപ്പമുള്ള പ്ലോട്ടുകളായി തിരിച്ച് അവയിൽ പച്ചക്കറി വർഷം മുഴുവനും കൃഷിചെയ്യാം. പ്ലാനിൽ കാണിച്ചരീതിയിൽ വിളക്രമീകരണം നടത്തുന്നതുവഴി ഒരേ കുടുംബത്തിൽപ്പെട്ട പച്ചക്കറിവിളകൾ ഒരേഭാഗത്ത് കൃഷിചെയ്യുന്നത് ഒഴിവാക്കാം. അതിർ ത്തികൾ തിരിക്കുന്നതിന് മധുരച്ചീര അനുയോജ്യമാണ്.
പച്ചക്കറിത്തോട്ടത്തിലേക്ക് നടീൽ വസ്തുക്കൾ തെരഞ്ഞെടുക്കുന്പോഴും ശ്രദ്ധിക്കണം. ചില പച്ചക്കറിവിളകൾ മാറ്റി നടേണ്ടവയാണ്. അത്തരം പച്ചക്കറികളുടെ വിത്തുകൾ മുളപ്പിച്ച് 20-25 ദിവസം പ്രായമാകുന്പോൾ പ്രധാന കൃഷിസ്ഥലത്തേക്കോ ചട്ടികളിലേക്കോ മാറ്റി നടണം. ഉദാ: തക്കാളി, മുളക്, വഴുതിന. ചിലത് വിത്തിട്ട് മുളപ്പിച്ചെടുക്കേണ്ടവയാണ്. ഉദാ. പയർ, പാവൽ, പടവലം. ചിലയിനം പച്ചക്കറിക്ക് തണ്ടുകളാണ് നടീൽവസ്തു. ഉദാ: കോവൽ. ചേന, ചേന്പ് എന്നിവയുടെ കീഴങ്ങുകളാമ് നടുന്നതിനായി ഉപയോഗിച്ചുവരുന്നത്. ഇവയിൽ ഏതു നടീൽരീതിയാണ് നമ്മുടെ സ്കൂൾ പച്ചക്കറിത്തോട്ടത്തിന് അനുയോജ്യമെന്ന് നാം തന്നെ മനസ്സിലാക്കണം.
തീരെ സ്ഥലം കുറവുള്ള സ്കൂളുകളിൽ പച്ചക്കറികൾ ഗ്രോബാഗിലോ, ചട്ടികളിലോ കൃഷിചെയ്യുവാൻ അവസരമുണ്ട്. 80 മുതൽ 100 വരെ ഗ്രോബാഗുകൾ ഉപയോഗിക്കുന്നതിന് 2000 സ്ക്വയർഫീറ്റ് സ്ഥലം മതിയാകും. കൂടാതെ സ്കൂൾ പച്ചക്കറിത്തോട്ടങ്ങൾ ജൈവവളം, ജൈവകീട-രോഗനാശിനികൾ എന്നിവ ഉപയോഗിക്കുന്നത് നാം പ്രോൽസാഹിപ്പിക്കേണ്ടതാണ്. പച്ചക്കറിചെടികളുടെ നടീലും സംരംക്ഷണവും കുട്ടികളുടെ അദ്ധ്യായനത്തെ ബാധിക്കാത്ത രീതിയിലാകണം പ്ലാൻ ചെയ്യേണ്ടത്. കൃഷിക്കാര്യങ്ങൾ നടത്തുന്നതിനായി ഒരു കാർഷിക ക്ലബോ, ഇക്കോക്ലബോ രൂപീകരിക്കുന്നത് നല്ലതാണ്. അതിലൂടെ കാർഷികാവൃത്തിയും ചുതലകൾ ഏറ്റെടുത്ത് നടത്തുന്നതിനുള്ള കഴിവും സ്വായത്തമാക്കുന്നതിന് അവസരവും സൃഷ്ടിക്കപ്പെടുകയാമ്. ഈ വലിയ കാർഷീകവിപ്ലവത്തിൽ പങ്കുകാരാകുന്നതിന് ഓരോ വിദ്യാർത്ഥി വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും രക്ഷിതാക്കളേയും കൃഷിവകുപ്പ് ക്ഷണിക്കുകയാണ്. കേരളത്തെ പച്ചക്കറിമിക്ക സംസ്ഥാനമാക്കുന്നതിനുള്ള പ്രയാണത്തിൽ നമുക്കും പങ്കാളികളാകാം. നാടൻ പച്ചക്കറി നാടിന്‍റെ ന·യ്ക്ക് എന്നതാകട്ടെ നമ്മുടെ മുദ്രാവാക്യം.
ജോസഫ് ജോണ്‍ തേറാട്ടിൽ
കൃഷി ഓഫീസർ, പഴയന്നൂർ, തൃശൂർ
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ
Latest News
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 59.7%
വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; ഉയര്‍ന്ന പോളിംഗ് ബംഗാളിൽ
അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു
വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകള്‍ അനുവദിക്കില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ രണ്ടിടത്ത് പോളിംഗ് നിര്‍ത്തിവച്ചു
Latest News
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 59.7%
വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; ഉയര്‍ന്ന പോളിംഗ് ബംഗാളിൽ
അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു
വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകള്‍ അനുവദിക്കില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ രണ്ടിടത്ത് പോളിംഗ് നിര്‍ത്തിവച്ചു
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top