Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രി...
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം...
പാലിലും അധ്യാപനത്തിലും മായം ചേർ...
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ ...
പവർഫുൾ അര്‍ച്ചന
സബിത പറയുന്നു; "മനം പോലെ മംഗല്യ...
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സ...
അതുല്യ നേട്ടവുമായി അതുല്യ ദിനേ...
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പ...
Previous
Next
Sthreedhanam
വിധിയെ തോല്പിച്ച് പ്രീത
Monday, December 31, 2018 4:37 PM IST
'വിധിയുടെ വന്യവിനോദത്തില്‍
ജീവിതം എറിഞ്ഞുടയ്ക്കപ്പെട്ടവള്‍ ഞാന്‍...
നഷ്ടസ്വപ്നങ്ങളുടെ വിഴുപ്പും പേറി
പിന്നെയും ജീവിതം മുന്നോട്ടു നീങ്ങവേ
പിന്നിലേക്കൊന്നൊഴുകാനും
നനുത്ത ഈ മണ്ണില്‍ പാദങ്ങളുറപ്പിച്ച്
രണ്ടു ചാണ് നടക്കാനും മനസകം
വല്ലാതെ തുടികൊട്ടിയപ്പോഴെനിക്ക്...'
കഴിഞ്ഞ 18 വര്‍ഷമായി വീല്‍ച്ചെയറില്‍ ജീവിക്കുന്ന പ്രീത തോന്നയ്ക്കലിന്റെ 'കാലചക്രം' എന്ന കവിതയിലെ വരികളാണിത്. വിധിയുടെ വന്യവിനോദത്തില്‍ ജീവിതം എറിഞ്ഞുടയ്ക്കപ്പെട്ടവള്‍ ഞാന്‍ എന്നു വേദനയോടെ കുറിക്കുമ്പോഴും ഒരു സ്വപ്നത്തിന്റെ തൂവലില്‍ മുറുകെപ്പിടിച്ച് ജീവിക്കാന്‍ വെമ്പുകയാണ് പ്രീത. തഴമ്പിച്ചുറച്ച മെത്തയില്‍ നിന്നെഴുന്നേറ്റ് തന്റെ കാലുകള്‍ ഈ നനുത്ത മണ്ണില്‍ ചവിട്ടിനില്ക്കാന് വല്ലാതെ കൊതിക്കുന്നുണ്ടവര്‍. പഴയ പള്ളിക്കൂടമുറ്റത്ത് തുള്ളിക്കളിച്ചും പുഴയില്‍ നീന്തിത്തുടിച്ചും കഴിഞ്ഞ നാളുകളുടെ ഓര്മ മനസിനെ ഉണര്‍ത്തുമ്പോള്‍ ഒരു വട്ടം കൂടി നനഞ്ഞ പച്ചമണ്ണില്‍ കാലമര്‍ത്താന്‍ മോഹിക്കുകയാണെന്നും പ്രീത പറയുന്നു.
ഇവിടെ ഒരു കാര്യം എടുത്തുപറയണം. തന്റെ മോഹങ്ങളും തളര്‍ച്ചകളും പ്രീത തോന്നയ്ക്കല്‍ പറയുന്നത് കവിതകളിലൂടെ മാത്രം എന്നതാണ് അത്. ജീവിതത്തില്‍ പ്രീത ഏറെ പോസിറ്റീവാണ്. ഓരോ നിമിഷവും താന്‍ നേരിടുന്ന വെല്ലുവിളികളെ, പ്രശ്നങ്ങളെ അവഗണിച്ച് സ്വന്തമായൊരുപിടിമണ്ണില് കാലുറപ്പിച്ച് തന്നെ നിര്‍ത്തുന്നു. കവിതകള്‍, കഥകള്‍, ബ്ലോഗ് എഴുത്ത്, കരകൗശല നിര്‍മാണം, സാമൂഹ്യപ്രവര്‍ത്തനം അങ്ങനെ പോകുന്നു പ്രീതയുടെ ജീവിതം.
ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ തിരുവനന്തപുരത്ത് സെക്രേറിയറ്റിനു സമീപം പ്രീത തന്റെ സ്വന്തം ടാറ്റോസ് ഉത്പന്നങ്ങളുടെ വില്പന സംഘടിപ്പിച്ചിരുന്നു. കേരളത്തിലെ പ്രളയബാധിതര്ക്കുവേണ്ടിയായിരുന്നു അത്. തിളയ്ക്കുന്ന വെയിലില്‍ ഇരുന്ന് ഏറെ ഉത്സാഹത്തോടെ പേപ്പര്‍ പേനയും, സോപ്പും, ലോഷനും, കമ്മലും വിറ്റ് അതില്‍നിന്നു ലഭിച്ച തുക പ്രളയബാധിതര്‍ക്കായി നീക്കിവച്ചിരിക്കുകയാണ്.
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ തോന്നയ്ക്കല്‍ സ്വദേശിനി പ്രീത തോന്നയ്ക്കലിന്റെ ജീവിതത്തിലൂടെ....
പ്രളയബാധിതര്‍ക്കൊരു കൈത്താങ്ങ്
മഹാപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ തീരാദുഃഖംതന്നെയാണ് ഈ വില്പനയ്ക്കു പിന്നില്‍. എന്റെ ജീവിതത്തില്‍ ധാരാളം നല്ല മനസുകളുടെ സഹായം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടു മാത്രമാണ് ഞാന്‍ ഇന്ന് ഇങ്ങനെ ജീവിച്ചിരിക്കുന്നതും. കരകൗശല നിര്‍മാണത്തിനുള്ള സാധനങ്ങള്‍ മുതല്‍ കംപ്യൂട്ടര്‍ വരെ എനിക്കു ലഭിക്കുന്നത് പലരുടെയും സഹായംകൊണ്ടാണ്. അപ്പോള്‍ മറ്റുള്ളവരെ സഹായിക്കേണ്ടത് എന്റെ ചുമതലയല്ലേ? പ്രളയത്തില്‍ ഉറ്റവരെ നഷ്ടപ്പെവര്‍, ഒരായുഷ്കാലം മുഴുവന്‍ അധ്വാനിച്ച് ഉണ്ടാക്കിയ വീടും സമ്പാദ്യവും നഷ്ടപ്പെട്ടവര്‍... ടിവി ചാനലുകളില്‍ കണ്ട പ്രളയദുരന്ത ദൃശ്യങ്ങള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു. ദുരന്തത്തില്‍പ്പെട്ടു കരയുന്നവരും വിശന്നു വലയുന്നവരും നമ്മുടെ സഹോദരങ്ങള്തന്നെയല്ലേ? അവരെ സഹായിച്ചില്ലെങ്കില്‍ ദൈവത്തിന്റെ കോടതിയില്‍ നല്ല വിലകൊടുക്കേണ്ടിവരും എന്നു തോന്നി. അങ്ങനെയാണ് പണം സമാഹരിച്ചു നല്‍കുന്നതിനെക്കുറിച്ച് ചിന്തിച്ചത്. വീട്ടില്‍നിന്ന് എന്റെ പുതിയ നൈറ്റികള്‍ ഉള്‍പ്പെടെയുള്ള വസ്ത്രങ്ങളും മറ്റും പ്രളയദുരിതഫണ്ടിലേക്കു നല്‍കിയിരുന്നു. പക്ഷേ, അതു മാത്രം പോരാ എന്ന് മനസ് പറഞ്ഞു. പിന്നെയാണ് ടാറ്റോസ് ഉത്പന്നങ്ങളുമായി തലസ്ഥാനത്തെത്തുന്നതും ഫണ്ട് ശേഖരിക്കുന്നതും. ഇതില്‍ നിന്നു കിട്ടിയ തുക ആലപ്പുഴ ജില്ലയിലെ കിടങ്ങറയിലെ രണ്ടു പ്രളയബാധിത കുടുംബങ്ങള്‍ക്ക് ഞാന്‍ നേരിട്ടെത്തി വിതരണം ചെയ്തു. എന്റെ അമ്മയുടെയും ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളുടെയും പാലിയം ഇന്ത്യയുടെയും ഉറച്ച പിന്തുണയും നന്ദിയോടെ ഓര്‍മിക്കുന്നു.
ശരീരത്തിന്റെ പരിമിതികളെക്കുറിച്ചൊന്നും അപ്പോള്‍ ഞാന്‍ ആലോചിച്ചില്ല. സെപ്റ്റംബര്‍ പതിനേഴിന് ആയിരുന്നു ഇത്. വീട്ടില്‍ മടങ്ങിയെത്തിയശേഷം രണ്ടു മൂന്നു ദിവസം കണ്ണുകളില്‍ വല്ലാത്ത നീറ്റലും പുകച്ചിലുമൊക്കെ അനുഭവപ്പെു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പുറത്തെ വെയില്‍കൊണ്ട് ശീലം ഇല്ലാത്തതുകൊണ്ടായിരിക്കാം. എങ്കിലും എനിക്കു വളരെ ചാരിതാര്‍ഥ്യം തോന്നിയ അനുഭവമാണ്. എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണീരിന്റെ വേദനയാണ് എന്റെ വേദനയെക്കാള്‍ ഏറെ വലുത്. അതിനാല്‍ അവര്‍ക്കുവേണ്ടി ചെറിയ സഹായമെങ്കിലും ചെയ്യാന്‍ കഴിയുന്നത് വലിയ കാര്യമാണ്.
വീല്‍ചെയറിലെ ജീവിതം
1995ല്‍ പത്താംക്ലാസില്‍ പഠിക്കുന്ന സമയത്ത് നെല്ലച്ചില് ഒരു വളവും ഇടത് കാലില്‍ ചെറിയ മുടന്തും ഉണ്ടായി (സ്കോളിയോസിസ്). എങ്കിലും ഞാന്‍ നടക്കുമായിരുന്നു. രണ്ടായിരത്തിലാണ് (ഡിസംബറില്‍) വേദന വര്‍ധിക്കുകയും കാലുകള്‍ തളര്‍ന്നുപോകുകയും ചെയ്തത്. മെഡിക്കല്‍ കോളജിലെ ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്ററിലായിരുന്നു ആദ്യം ചികിത്സ. പിന്നീട് ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്കു റഫര്‍ ചെയ്യുകയായിരുന്നു. ശ്രീചിത്രയിലെ ഡോക്ടര്‍മാര്‍ നട്ടെല്ലിലെ ട്യൂമര്‍ കണ്ടെത്തി. അങ്ങനെ 2001 ഫെബ്രുവരി 13ന് ശസ്ത്രക്രിയ നടന്നു. ശസ്ത്രക്രിയയും ചികിത്സകളും കൊണ്ടൊന്നും പഴയപോലെ നടക്കാന്‍ കഴിയുന്നില്ലെന്നു തോന്നിയ ദിവസങ്ങള്‍... ശ്രീചിത്രയിലെ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ശസ്ത്രക്രിയയ്ക്കു മുമ്പുതന്നെ എന്നോട് പറഞ്ഞിരുന്നു ഓപ്പറേഷനു ശേഷം ചിലപ്പോള്‍ എഴുന്നേറ്റു നടക്കാന്‍ കഴിയും. ചിലപ്പോള്‍ ആജീവനാന്തം കിടന്നുപോകാനും സാധ്യതയുണ്ട്. എന്റെ ശസ്ത്രക്രിയയ്യുടെ അനന്തരഫലത്തെക്കുറിച്ച് ഡോക്ടര്‍ തുറന്നു പറഞ്ഞിരുന്നുവെങ്കിലും ഓരോ നിമിഷവും ഞാന്‍ പ്രതീക്ഷിച്ചു; എനിക്കു നടക്കാന്‍ സാധിക്കുമെന്ന്. പിന്നീട് ആ പ്രതീക്ഷ പൂവണിയില്ലെന്നു തോന്നി. ശ്രീചിത്രയില്‍ ശസ്ത്രക്രിയക്കുശേഷം വീണ്ടും മെഡിക്കല്‍ കോളജിലെ ഫിസിക്കല്‍ മെഡിസിന് വിഭാഗത്തില്‍ത്തന്നെ ചികിത്സ തുടര്‍ന്നു.
മെഡിക്കല്‍ കോളജിലെ മൂന്നാമത്തെ നിലയിലെ 46ാമത്തെ ബെഡ്ഡില്‍ നീണ്ടകാലത്തെ ജീവിതം. എട്ടൊമ്പതു മാസം ഒരേ കിടപ്പില്‍ കിടന്നു. ഇതിനിടെ തന്നെ ഇനി എനിക്കു നടക്കാന്‍ കഴിയില്ലെന്ന നടുക്കുന്ന സത്യവും ഞാന്‍ തിരിച്ചറിഞ്ഞു. എന്റെ വിധിയുമായി പൊരുത്തപ്പെടാനും ശ്രമിച്ചുതുടങ്ങി. ആദ്യം അത് അത്ര എളുപ്പമായിരുന്നില്ല. വീട്ടിലെ സാമ്പത്തികാവസ്ഥ, പ്രായമായ അച്ഛനമ്മമാരുടെ നിസഹായത, വേദന... ഞാന്‍ ഒരു വലിയ ഭാരമാകുന്നുവെന്ന തിരിച്ചറിവ് എനിക്കുണ്ടായി.
പുനര്‍ജനി
ദൈവം ഒരു കരുത്തുനല്കിയതാവണം. നീണ്ട മാസങ്ങള്‍ക്കൊടുവില്‍ എഴുന്നേറ്റ് ഇരുന്നുതുടങ്ങി. പിന്നീട് ട്രോളിയില്‍ ആയിരുന്നു ജീവിതം. കുറച്ചുകാലം ഫിസിയോ തെറാപ്പിക്കും മറ്റും എന്നെ ട്രോളിയില്‍ കൊണ്ടുപോകുമ്പോള്‍ എനിക്കുതന്നെ ഒരു വല്ലായ്മ തോന്നി. എല്ലാവരും എന്നെത്തന്നെ നോക്കിനില്ക്കുന്ന ഒരു സാഹചര്യം. അതീവ ഗുരുതരാവസ്ഥപോലെയുള്ള ഒരു തോന്നലാവും കണ്ടുനില്ക്കുന്നവര്ക്കുണ്ടാകുക. അങ്ങനെ ഞാന്‍ വാശിപിടിച്ച് വീല്‍ചെയറിലേക്കു മാറി. തീരെ ബലമില്ലാത്ത നെട്ടല്ലുമായി വീല്‍ചെയറില്‍ ജീവിക്കുക എളുപ്പമല്ല. പക്ഷേ, ഞാന്‍ വീല്‍ചെയറിലേക്കു മാറണമെന്നുള്ള എന്റെ ലക്ഷ്യത്തില്‍ ഉറച്ചുനിന്നു. ഒരു പരീക്ഷണംപോലെയായിരുന്നു അത്. പിന്നീട് വീല്‍ചെയറില്‍ ധൈര്യത്തോടെ ഞാന്‍ യാത്ര തുടങ്ങി. എന്റെ വാര്‍ഡില്‍നിന്നു പതിനാറാം വാര്‍ഡ് വരെ ചക്രക്കസേരയുമായി നീങ്ങുകയും ധാരാളംപേരെ പരിചയപ്പെടുകയും ചെയ്തു. ഒരു കുട്ടിക്ക് ആദ്യമായി സൈക്കിള്‍ കിട്ടുമ്പോഴോ ബൈക്ക് കിട്ടുമ്പോഴോ ഉണ്ടാകുന്ന ആഹ്ലാദത്തെക്കാള്‍ അധികമായ സന്തോഷമാണ് എനിക്കു വീല്‍ചെയര്‍ നല്‍കിയത്! എന്റെ രണ്ടു കാലുകളായി വീല്‍ചെയര്‍ മാറുകയായിരുന്നു.
'എന്റെ പ്രണയം' എന്ന കഥ ഈ ചക്രക്കസേരയെ എന്റെ ലവറായി സങ്കല്പിച്ച് എഴുതിയതാണ്. എത്ര വര്‍ഷങ്ങളായി അവന് എന്നെ ചുമന്നുനടക്കുന്നു. എന്താണ് ഞാന്‍ മടക്കിനല്‍കേണ്ടത്? എന്തു നല്കിയാല് മതിയാകും?
അതിജീവനത്തിന്റെ നാളുകള്‍
അതിജീവനത്തിന്റെ പല തലങ്ങളും ഉണ്ടായിട്ടുണ്ട്. ആദ്യകാലത്ത് ഏകാന്തത, വിരസത ഇവയൊക്കെ വലിയ പ്രതിസന്ധിയായിരുന്നു. അന്നു ഫോണ്‍ പോലും ഉണ്ടായിരുന്നില്ല. റേഡിയോയും വായനയും മാത്രമായ ഒരു ലോകം. പിന്നീട് ടിവി വന്നു. ഇന്റര്‍നെറ്റും ഒരു വലിയ ലോകം തുറന്നിട്ടു. കംപ്യൂര്‍ വാങ്ങി നല്‍കിയും നെറ്റ് കണക്ഷന് എടുത്തുതന്നും ബ്ലോഗ് എഴുതാന്‍ സഹായിച്ചും ഒട്ടനവധിപ്പേര്‍, എന്റെ സുഹൃത്തുക്കള്‍ എന്നെ ജീവിതത്തിലേക്കു കൈപിടിച്ച് കൂട്ടിയിട്ടുണ്ട്.
2000 മുതല്‍ 2008 വരെ മൂത്രം പോകാനുള്ള കത്തീറ്റര്‍. അതിന്‍േറതായ ബുദ്ധിമുട്ടുകളില്‍നിന്നും രക്ഷിച്ചത് വെള്ളനാട് കളരിക്കല്‍ അശോകന് വൈദ്യന്റെ ചികിത്സയിലൂടെയാണ്. 2008ല്‍ മൂത്രസംബന്ധമായ പ്രശ്നങ്ങള്‍ മാറുകയും കൃത്രിമ സഹായം മാറ്റാന്‍ സാധിക്കുകയും ചെയ്തു.
ജീവിതത്തെ തിരിഞ്ഞുനോക്കുമ്പോള്‍
മുന്നോട്ടു ജീവിക്കാന്‍ ഞാന്‍ എന്നെ ഒരുക്കിയെടുക്കുകയായിരുന്നു എന്നു പറയാം. സ്വന്തം ജീവിതമാര്‍ഗം കണ്ടെത്താനും ആഹ്ലാദിക്കാനും ഒക്കെ ഞാന്‍ എന്നെ പരിശീലിപ്പിച്ചു. എന്റെ പരിമിതികള്‍ ബോധപൂര്‍വം മറന്നുകൊണ്ടുള്ള ഒരു യാത്രയാണ് അത്.
തേടിവന്ന സാന്ത്വനം
ഒരനുഗ്രഹംപോലെ നിരവധി പേരുടെ സ്നേഹം ലഭിച്ചിട്ടുണ്ട്. അന്നു മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളായിരുന്ന ഒരു കൂട്ടം ഡോക്ടര്‍മാരുടെ സ്നേഹക്കരുതല്‍ ആവോളം കിട്ടി. നഴ്സുമാരുടെ സാന്നിധ്യവും ഒരിക്കലും മറക്കാന്‍ കഴിയില്ല. ഡോ.എയ്ഞ്ചല്‍, ഡോ.ആനന്ദ്, ഡോ.രേഖ റെയ്ച്ചല്‍... അങ്ങനെ ഒരു വലിയ സ്നേഹനിരയുണ്ട്. റെയ്ച്ചല്‍ ഡോക്ടര്‍ അവരുടെ ഹോസ്റ്റലില്‍നിന്നു ബിരിയാണി കൊണ്ടുവന്നു നല്‍കിയത് ഇന്നലെയെന്നപോലെ ഓര്‍മിക്കുന്നു. ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോക്ടറാണ് റെയ്ച്ചല്‍.
കഴിഞ്ഞമാസം കൊല്ലത്തുള്ള ഡോക്ടറുടെ വീട്ടില്‍പ്പോയി ഞാന്‍ കണ്ടിരുന്നു. അതുപോലെ ഇപ്പോള്‍ അമേരിക്കയില്‍ ജോലിചെയ്യുന്ന ഡോ.ജെമി. രണ്ടു മാസം മുമ്പ് ഡോക്ടര്‍ മക്കളെയും കൂട്ടി എന്നെ കാണാന്‍ വന്നു. അവരുടെയൊക്കെ സ്നേഹം എന്റെ ജീവിതത്തിലെ മറക്കാന്‍ കഴിയാത്ത ഒരാശ്വാസമാണ്.
ആശുപത്രിയില്‍വച്ച് പണ്ട് എപ്പോഴോ കണ്ട എന്നോട് ഇത്ര സ്നേഹം അവര്‍ കാണിക്കേണ്ട കാര്യമില്ല. ഇത്രകാലവും എന്നെ പിന്തുടര്‍ന്ന അവരുടെ സ്നേഹം ദൈവത്തിന്റെ കൃപകൊണ്ടാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു. മിലി, സ്മിത, വിമല തുടങ്ങിയ നഴ്സുമാരും എന്റെ ഹൃദയത്തിലുണ്ട്.
ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഞാന്‍ പൗഡറോ, പൊട്ടോ ഒന്നും ഉപയോഗിക്കുമായിരുന്നില്ല. സിസ്റ്റര്‍ മിലി പൗഡറും പൊുമൊക്കെ കൊണ്ടുവന്നു തരികയും നെറ്റിയില്‍ പൊട്ടുകുത്തിക്കുകയും ചെയ്യുമായിരുന്നു.
പാലിയം ഇന്ത്യയിലെ ചെയര്മാന് ഡോ.രാജഗോപാല്‍ സാറിന്റെയും അവിടുത്തെ ഓരോ പ്രവര്‍ത്തകരുടെയും പിന്തുണയും എന്റെ ജീവിതത്തിലെ വഴിത്തിരിവായി. എന്റെ എഴുത്ത് ജീവിതത്തെ പ്രോത്സാഹിപ്പിച്ചത് പാലിയം ഇന്ത്യയിലെ ഡോ.സുനിലാണ്. റേഡിയോ (അനന്തപുരി എഫ്എിലെ റേഡിയോ ഹെല്‍ത്ത്) പരിപാടിയിലൂടെയാണ് പാലിയം ഇന്ത്യയെക്കുറിച്ച് മനസിലാക്കുന്നതും എല്ലാവരെയും പരിചയപ്പെടുന്നതും. ഇപ്പോള്‍ എന്റെ പല ദൗത്യങ്ങളിലും അവര്‍ സഹായിക്കാറുണ്ട്.
ടാറ്റോസ് ലോകം
എന്റെ വലിയ ആശ്വാസവും നിലനില്പ്പുമാണത്. സ്വന്തം അധ്വാനംകൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍.
2009 - 2010 കാലഘത്തില്‍ ദൂരദര്‍ശനില്‍ വന്നിരുന്ന 'വഴികാച്ചി'യിലൂടെയാണ് കൃത്രിമ പൂക്കള്‍ ഉണ്ടാക്കാന്‍ പഠിച്ചത്. പിന്നീട് ടിവി ചാനലുകളിലൂടെത്തന്നെ അലങ്കാര കരകൗശല വസ്തുക്കളും ആഭരണങ്ങളും ഉണ്ടാക്കാന്‍ പഠിച്ചു. സോപ്പ് നിര്‍മാണം എന്റെ കൂട്ടുകാരിയുടെ ചേച്ചി ഫോണിലൂടെയാണ് പറഞ്ഞുതരുന്നത്. ഇപ്പോള്‍ യൂട്യൂബിലൂടെ കണ്ടു പഠിക്കുന്നുണ്ട്.
പ്രവാഹിനി എന്ന ബ്ലോഗ് ഇടത്തെക്കുറിച്ച്
വലിയ ബ്ലോഗ് എഴുത്തുകാരിയൊന്നുമല്ല ഞാന്‍. എന്റെ അനുഭവങ്ങളാണ് എഴുതുന്നത്. കവിതകള്‍, യാത്രകള്‍... അങ്ങനെയുള്ള എന്റെ സ്വകാര്യ കഥകള്‍. പിന്നെ ടാറ്റോസ് ഉത്പന്നങ്ങളുടെ ഫോട്ടോകളും വിവരങ്ങളും നല്‍കാറുണ്ട്.
www.praavahiny.blogspot.com എന്നതാണ് മേല്‍വിലാസം.
എസ്. മഞ്ജുളാദേവി
ഫോട്ടോ: ടി.സി ഷിജുമോന്
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
കൊച്ചി: ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഗ്രാൻഡ് ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂവിൽ നടന്
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
കോഴിക്കോട്: സന്തോഷവും പ്രതീക്ഷയും സമം ചേരുന്നകാലമാണ് ഒരു സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ചി
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്‍പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്‍പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
കൊച്ചി: ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഗ്രാൻഡ് ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂവിൽ നടന്
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
കോഴിക്കോട്: സന്തോഷവും പ്രതീക്ഷയും സമം ചേരുന്നകാലമാണ് ഒരു സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ചി
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്‍പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്‍പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top