Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
അതിമാരകം ആടുവസന്ത
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട...
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി...
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴി...
Previous
Next
Karshakan
കാലിത്തീറ്റയ്ക്ക് വില കൂടുതലോ? പരിഹാരമുണ്ട്
Tuesday, March 21, 2023 5:21 PM IST
കാലിത്തീറ്റയുടെ അടിക്കടിയുണ്ടാകുന്ന വിലവര്‍ധന ക്ഷീരകര്‍ഷകര്‍ നേരിടുന്ന വലിയ പ്രശ്നമാണ്. മൊത്തം പരിപാലനച്ചെലവിന്റെ 60 മുതല്‍ 70 ശതമാനം കന്നുകാലികളുടെ ആഹാരത്തിനു മാത്രം വേണ്ടി വരുന്നു. കന്നുകാലികള്‍ക്ക് നല്‍കേണ്ട തീറ്റയുടെ മൂന്നില്‍ രണ്ടു ഭാഗം പരുഷാഹാരവും മൂന്നിലൊരു ഭാഗം സാന്ദ്രിതാഹാരവുമാകുന്നതാണ് അഭികാമ്യം.
ഇപ്രകാരം ഗുണമേന്മയുള്ള പരുഷാഹാരം എന്ന നിലയ്ക്ക് ആവശ്യാനുസരണം പച്ചപ്പുല്ല് ലഭ്യമാക്കുന്നതിനായി തീറ്റപ്പുല്‍കൃഷി വ്യാപിപ്പിക്കാന്‍ ധാരാളം പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും തീറ്റപ്പുല്‍ ലഭ്യതയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
ഗുണമേന്മയുള്ള തീറ്റപ്പുല്ല് ആവശ്യാനുസരണം ലഭ്യമാക്കുകയാണെങ്കില്‍ സാന്ദ്രിതാഹാരത്തിന്റെ ആവശ്യകത ഒരു പരിധി വരെ കുറയ്ക്കാമെങ്കിലും ആവശ്യമായ അളവില്‍ ഗുണമേന്മയുള്ള തീറ്റപ്പുല്ല് ലഭ്യമാകാത്തതിനാല്‍ സാന്ദ്രിതാഹാരത്തിന്റെ ആവശ്യകത വര്‍ധിക്കുന്നു. ഉരുക്കളുടെ ശരീര തൂക്കത്തിന്റെ 10 % പച്ചപ്പുല്ല് നിത്യേന പരുഷാഹാരമായി നല്‍കേണ്ടതുണ്ട്.
അതുകൊണ്ടുതന്നെ മേച്ചില്‍ പുറങ്ങളുടെ അനുപാതം കുറവായ കേരളത്തില്‍ ശരീര വലി പ്പവും ഉത്പാദന ശേഷിയും കൂടിയ സങ്കരയിനങ്ങളെ വളര്‍ത്താന്‍ തുടങ്ങി യതോടെ തീറ്റപ്പുല്ലിന്റെ ആവശ്യകത വളരെയധികം വര്‍ധിക്കാന്‍ ഇടയായി. അതേ സമയം, മറ്റു കാര്‍ഷിക വിളകള്‍ക്കു സമാനമായി പുല്‍കൃഷി ചെയ്യുന്നതിനുവേണ്ടി വരുന്ന ഭാരിച്ച ചെലവ്, കൃഷിക്കനുയോജ്യമായ സ്ഥലലഭ്യതയുടെ കുറവ്, തീറ്റപ്പുല്‍ ലഭ്യതയിലെ കാലാന്തരം എന്നിവ യെല്ലാം പുല്‍കൃഷി വ്യാപിപ്പിക്കുന്ന തിനു തടസമായി നില്ക്കുന്ന ഘടക ങ്ങളാണ്.
തന്മൂലം പരുഷാഹാരമായി വൈക്കോല്‍ പോലുള്ള കാര്‍ഷിക ഉപോത്പന്നങ്ങള്‍ കൂടുതലായി ഉപയോഗിക്കേണ്ട അവസ്ഥയും അതി ലുപരി സിംഹഭാഗവും മറ്റു സംസ്ഥാന ങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെ ടുന്ന സാന്ദ്രിതാഹാര വസ്തുക്കളെ അമിതമായി ആശ്രയിക്കാനും കര്‍ഷകര്‍ നിര്‍ബന്ധിതരായി.
അടിക്കടിയുണ്ടാകുന്ന കാലിത്തീറ്റ വിലവര്‍ധനയുടെ അടിസ്ഥാന കാരണം നമ്മുടെ സംസ്ഥാനത്ത് ആവശ്യത്തിന് ഉത്പാദിപ്പിക്കാന്‍ കഴിയാത്ത സാന്ദ്രി താഹാര ഘടകങ്ങളെ അമിതമായി ആശ്രയിക്കേണ്ടി വരുന്ന വിധത്തില്‍ ക്ഷീരോത്പാദന മേഖലയെ പരിവ ര്‍ത്തനം ചെയ്ത തെറ്റായ സമീപന മാണ്.
അതായത് പെട്ടെന്നുള്ള പാലുത്പാദനം ലക്ഷ്യം വച്ച് വിദേശ ജനുസുകളുമായി നടത്തിയ വര്‍ഗ സങ്കരണം തീറ്റ സാമഗ്രികളുടെ ആവശ്യം പല മടങ്ങ് വര്‍ധിപ്പിക്കു കയും ഇറക്കുമതിയിലൂടെ ലഭ്യമാകുന്ന വസ്തുക്കളുടെ അമിത വിലയ്ക്കും, ഗുണമേന്മ ശോഷണത്തിനും കരണ മാവുകയും പലവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴി വയ്ക്കുകയും ചെയ്തു. ഇതിന്റെ ഫലമായി സങ്കര യിനം പശുക്കളുടെ പാലുത്പാദനം നാടന്‍ പശുക്കളെ അപേക്ഷിച്ച് മൂന്നോ നാലോ മടങ്ങ് കൂടിയെങ്കിലും ഉത്പാദന ചെലവ് പത്തോ ഇരുപതോ മടങ്ങ് വര്‍ധിച്ചു എന്ന വസ്തുത കാണാതെ പോകരുത്.
ആദായകരമായ ഉത്പാദനത്തിന് പാലുത്പാദനം കൂടുന്നതിനേക്കാ ളുപരി ഉത്പാദനച്ചെലവ് കുറക്കേണ്ട തുണ്ട്. ഇതിനുള്ള ഏക പരിഹാരം സാഹചര്യത്തിനനുസരിച്ചുള്ള സംരംഭങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് നിര്‍ധാരണം വഴി ക്രമേണ സുസ്ഥിര വികസനം സാധ്യമാക്കലാണ്. എന്നാ ല്‍, ഇത്രയും കാലം അനുവര്‍ത്തിച്ച് പോരുന്ന സമീപനം പെട്ടെന്നുള്ള ഉത്പാദന വര്‍ധനവിനു അനുയോ ജ്യമാം വിധം മൃഗങ്ങളുടെ ജനിതക മേന്മ വര്‍ധിപ്പിക്കുകയും അതിനോടനു ബന്ധിച്ച് അവയ്ക്കാവശ്യമായ സാഹ ചര്യങ്ങള്‍ ഒരുക്കാനുള്ള പരിശ്രമ വുമായിരുന്നു.
ഇപ്രകാരം ജനിതക ഗുണം വലിയ തോതില്‍ മാറ്റാന്‍ കഴിഞ്ഞെങ്കിലും, ഉത്പാദന സാഹ ചര്യം വേണ്ടവിധം പരിവര്‍ത്തനം ചെയ്യുന്നതില്‍ പാടെ പരാജയപ്പെടു കയാണുണ്ടായത്. തന്മൂലം നേടിയെ ടുത്ത ജനിതക മേന്മയുടെ ഗുണം പോലും കിട്ടാതെ പോയി
എന്നു മാത്രമല്ല കൂടുതല്‍ പ്രതികൂലമായി ക്കൊണ്ടിരിക്കുന്ന അന്തരീക്ഷ ഭൗതിക സാഹചര്യത്തില്‍ വര്‍ധിച്ചു കൊണ്ടി രിക്കുന്ന രോഗാതുരത നിലവിലുള്ള സമീപനം തിരുത്തപ്പെടേണ്ടതാണെന്നു ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.
തദ്ദേശീയ വസ്തുക്കള്‍ തീറ്റയില്‍ ഉള്‍പ്പെടുത്തുക
തീറ്റച്ചെലവ് കുറയ്ക്കാനുള്ള ഫലപ്രദമായ മാര്‍ഗം തദ്ദേശീയമായി ലഭ്യമാകുന്ന വസ്തുക്കള്‍ പരമാവധി തീറ്റയില്‍ ഉള്‍പ്പെടുത്തുക എന്നതാണ്. മുന്‍കാലങ്ങളില്‍ കന്നുകാലികളെ വളര്‍ത്തിയിരുന്നത് വീടുകളില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും ലഭ്യമാകുന്ന തീറ്റ സാമഗ്രികളെ ആശ്രയിച്ചായി രുന്നു. എന്നാല്‍ ഗാര്‍ഹിക സംരംഭ ങ്ങളില്‍ നിന്നു ഫാമുകളിലെ പരിപാല നത്തിലേക്കുള്ള മാറ്റവും ഉത്പാദന ശേഷി കൂടിയ ഉരുക്കള്‍ക്ക് പരമ്പരാഗത പരിപാലന രീതി അനുയോജ്യമല്ല എന്ന ധാരണയും വിപണിയില്‍ ലഭ്യ മാകുന്ന കാലിത്തീറ്റയെ കൂടുതല്‍ ആശ്രയിക്കുന്ന സ്ഥിതി വിശേഷമുണ്ടാക്കി.
ഇതു മൂലം നിലവിലുള്ള ഗാര് ഹിക സംരംഭങ്ങളില്‍ പോലും പരമ്പ രാഗത പരിചരണ രീതിക്ക് പ്രചാരം കുറയുകയാണുണ്ടായത്. ഇപ്രകാരം നടപ്പിലാക്കി വരുന്ന കാലിത്തീറ്റ അധിഷ്ഠിത കന്നുകാലി വളര്‍ത്തല്‍ സംസ്കാരത്തിന് കാലിത്തീറ്റ കമ്പനി കളും സാങ്കേതിക വിദഗ്ധരും ഒരു പോലെ കാരണക്കാരാണ്.
വിപണിയില്‍ ലഭ്യമാകുന്ന കാലി ത്തീറ്റകളുടെ വര്‍ധിച്ചു കൊണ്ടി രിക്കുന്ന വിലയും അതോടൊപ്പം ഗുണമേന്മയില് കുറവും സ്ഥിരതയി ല്ലായ്മയും പ്രധാന വെല്ലുവിളിയാ ണെന്നിരിക്കേ തീറ്റച്ചെലവ് കുറയ് ക്കാന്‍ അനിവാര്യമായ മാറ്റം പരമാവധി ഗാര്‍ഹിക സംരംഭങ്ങള്‍ പ്രോല് സാഹിപ്പിക്കുക, വീടുകളില്‍ നിന്നും പരിസരത്തു നിന്നും ചെലവില്ലാതെ ലഭ്യമാകുന്ന ഭക്ഷ്യ യോഗ്യമായ വസ്തുക്കള്‍ പരമാവധി കന്നുകാലി കള്‍ക്ക് തീറ്റയായി ഉപയോഗിക്കുക എന്നിവയാണ്.
മുന്‍ കാലങ്ങളില്‍ അനുവര്‍ത്തിച്ച് പോന്നിരുന്ന ആഹാര പരിപാലനം ഉത്പാദന ശേഷി കൂടിയ സങ്കരയിനം പശുക്കളിലും ഉപയോഗ്യ മാണെന്ന് കെ. വി. കെ നടത്തിയ പരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നു. അതായത് ഉത്പാദന തോതും ശാരീരിക അവസ്ഥയും പരിഗണിച്ച് ആവശ്യമായ മൊത്തം കാലിത്തീറ്റ യുടെ 30 മുതല്‍ 40 % മാത്രം ഏതെ ങ്കിലും പിണ്ണാക്കുകള്‍ (മാംസ്യ സ്രോതസ്സ്) സാന്ദ്രിതാഹാരമായി നല്‍കുകയും കാലിത്തീറ്റയുടെ മുഖ്യ ഘടകമായ (60 മുതല്‍ 65 % വരെ) ഊര്‍ജ സ്രോതസുകള്‍ക്ക് പകരമായി ഗാര്‍ഹിക ഭക്ഷ്യാവശിഷ്ടങ്ങള്‍ തീറ്റ യായി ഉള്‍പ്പെടുത്തുകയും ചെയ്യുന്നു.
കാലിത്തീറ്റകളില്‍ പോഷക ഘടന അനുസരിച്ച് 30 മുതല്‍ 40 % മാംസ്യ സ്രോതസുകള്‍, 60 മുതല്‍ 65 % വരെ ഊര്‍ജ സ്രോതസുകള്‍, 510% കൊഴുപ്പ്, ജീവകങ്ങള്‍, ധാതുലവണങ്ങള്‍ എന്നിവയുടെ സ്രോതസുകള്‍ എന്നിവ യാണ് ആവശ്യമായിട്ടുള്ളത്. എന്നാല്‍ ഗാര്‍ഹിക ഭക്ഷ്യാവശിഷ്ടങ്ങളിലാകട്ടെ 90 മുതല്‍ 95 % വരെ ഊര്‍ജ സ്രോതസുകളാണ് അടങ്ങിയിട്ടുള്ളത്.
മാനുഷിക ഭക്ഷ്യാവശിഷ്ടങ്ങള്‍ ആയതിനാല്‍ മുന്തിയ ഗുണമേന്മയു ള്ളതും സൗജന്യമായി ലഭിക്കുന്നതു മായ ഇത്തരം ഊര്‍ജ സ്രോതസുകള്‍ വെറുതെ കളയുകയും സമാന വസ്തുക്കള്‍ കാലിത്തീറ്റയിലൂടെ (കാലിത്തീറ്റയുടെ പകുതിയിലധികം ഊര്‍ജസ്രോതസുകള്‍) വിപണിയില്‍ നിന്ന് വിലയ്ക്ക് വാങ്ങി നല്‍കുകയും ചെയ്യുന്നത് ഈ രംഗത്ത് നില നില്ക്കുന്ന ഏറ്റവും വലിയ വിരോധാ ഭാസമാണ്. ഗാര്‍ഹിക ഭക്ഷ്യാവശി ഷ്ടങ്ങളില്‍ പൊതുവെ കുറവാകാ നിടയുള്ള മാംസ്യത്തിന്റെ കുറവ് നികത്താന്‍ മാംസ്യ സ്രോതസുകള്‍ (പിണ്ണാക്കുകള്‍) മാത്രം നല്‍കുക എന്നതായിരുന്നല്ലോ പരമ്പരാഗതമായി നിലനിന്നിരുന്ന തീറ്റ ക്രമം.
അതായത് ആവശ്യമായ മൊത്തം കാലിത്തീറ്റയുടെ പകുതിയോളം ഗാര്‍ഹിക ഭക്ഷ്യാവശിഷ്ടങ്ങളും 30 മുതല്‍ 40 % പിണ്ണാക്കും 5 മുതല്‍ 10 % തവിടും നല്‍കുന്നതിലൂടെ ആഹാരം പോഷക സമീകൃതമാകുന്നു. ഇപ്രകാരം പരമ്പരാഗത രീതി അനുവര്‍ത്തിക്കുന്നതിലൂടെ സാന്ദ്രിത തീറ്റകള്‍ക്ക് വേണ്ടി വരുന്ന ചെലവ് പകുതിയിലധികം കുറയുന്നു എന്നു മാത്രമല്ല ശരീരം മെലിച്ചില്‍, വന്ധ്യത, ചര്‍മ രോഗങ്ങള്‍ തുടങ്ങിയ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരവുമാണ്.
ഇപ്രകാരം പരിപാലിക്കപ്പെടുന്ന പശുക്കളില്‍ കാലിത്തീറ്റ മാത്രം നല്കുന്നവയെ അപേക്ഷിച്ച് പാലുത്പാദനം കുറയുന്നില്ല എന്നു മാത്രമല്ല പാലിന്റെ അളവും സാന്ദ്രതയും കൊഴുപ്പിന്റെ അനുപാതവും കൂടുകയും ചെയ്യുന്നു.
ഉത്പാദനം കൂടുതലുള്ള ഉരുക്കള്‍ക്ക് കൂടുതല്‍ സാന്ദ്രിതാഹാരം ആവശ്യമായതിനാല്‍ കൂടിയ അളവില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷ്യാവശിഷ്ടങ്ങള്‍ ഒരുമിച്ച് നല്‍കുന്നത് ദഹനക്കേടിനും അതുവഴി മൃഗത്തിന്റെ മരണത്തിനു വരെ കാരണമാകാവുന്നതാണ്, കൂടിയ അളവില്‍ ഭക്ഷിച്ച കാര്‍ബോഹൈഡ്രേറ്റ് വയറ്റിനുള്ളില്‍ വച്ച് പുളിക്കുന്നത് അമ്ളത്വം വര്‍ധിപ്പിക്കുകയും ആമാശയ ഭിത്തിയില്‍ ചികില്‍സിച്ച് ഭേദമാക്കാന്‍ കഴിയാത്ത വിധം കേടുപാടുകളും ദഹനത്തിന് അനിവാര്യമായ വിവിധ തരം സൂക്ഷ് മാണുക്കളുടെ നാശത്തിനും കാരണമാകുന്നു.
ഇപ്രകാരമുള്ള മാറ്റങ്ങള്‍ ഒരു പരിധിക്കപ്പുറം കടന്നാല്‍ പിന്നെ മരണമല്ലാതെ പോംവഴില്ലാത്ത മാരക പ്രശ്ന മാണ് ദഹനക്കേട്. ആയതിനാല്‍ പുതിയ തീറ്റ വസ്തുക്കള്‍ എന്തും കുറഞ്ഞ അളവില്‍ ആരംഭിച്ച് ഏതാനും ദിവസം കൊണ്ട് ക്രമേണ മാത്രമേ വര്‍ധിപ്പിക്കാവൂ. ഫോണ്‍:9562497320.
ഡോ. സി. ഇബ്രാഹീം കുട്ടി
പ്രോഗ്രാം കോര്‍ഡിനേറ്റര്‍, ഐസിഎആര്‍, മലപ്പുറം
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ
Latest News
ശൈലജയ്ക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത് ശുദ്ധ തെമ്മാടിത്തരം: മുഖ്യമന്ത്രി
വി.ഡി. സതീശന് 150 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം; ഹര്‍ജി കോടതി തള്ളി
വിദ്വേഷപ്രസംഗം നടത്തിയെന്ന പരാതി; കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദിനെതിരേ കേസ്
കെ.കെ. ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്; പ്രവാസി മലയാളിക്കെതിരേ കേസെടുത്തു
ജാദവ്പൂർ സർവകലാശാലയിൽ രാമനവമി ആഘോഷത്തിന് അനുമതി നിഷേധിച്ചു
Latest News
ശൈലജയ്ക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത് ശുദ്ധ തെമ്മാടിത്തരം: മുഖ്യമന്ത്രി
വി.ഡി. സതീശന് 150 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം; ഹര്‍ജി കോടതി തള്ളി
വിദ്വേഷപ്രസംഗം നടത്തിയെന്ന പരാതി; കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദിനെതിരേ കേസ്
കെ.കെ. ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്; പ്രവാസി മലയാളിക്കെതിരേ കേസെടുത്തു
ജാദവ്പൂർ സർവകലാശാലയിൽ രാമനവമി ആഘോഷത്തിന് അനുമതി നിഷേധിച്ചു
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top