Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Health
Health Home
Family Health
Sex
Fitness
Ayurveda
Doctor Speaks
Women's Corner
അവർ വീട്ടിൽ ഒറ്റയ്ക്കാണോ
Monday, September 24, 2018 3:28 PM IST
കൊച്ചി നഗരത്തിൽ വയോധികയായ വീട്ടമ്മയ്ക്കുനേരേ മുളകുപൊടിയെറിഞ്ഞു മോഷണശ്രമം നടന്നത് ഏതാനും ദിവസങ്ങൾക്കു മുൻപാണ്. ഒറ്റയ്ക്കു താമസിക്കുന്ന വീട്ടമ്മമാർക്കു നേരേയുള്ള ഇത്തരം ആക്രമണങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ദിനവും അരങ്ങേറുന്നുണ്ട്. ജീവൻ നഷ്ടപ്പെടുന്നത് ഉൾപ്പെടെ വൻ വാർത്താ പ്രാധാന്യം സംഭവിക്കുന്പോൾ മാത്രമാണു നാം ഒറ്റയ്ക്കു കഴിയുന്ന വയോധികരായ വീട്ടമ്മമാരുടെ രക്ഷയ്ക്കായുള്ള മാർഗങ്ങൾ തേടുന്നതും ആരായുന്നതും. നഗരങ്ങളിൽ കൂടുതൽ വീടുകളിലും വയോധികരായ വീട്ടമ്മമാർ തനിച്ചാകും പലപ്പോഴും കഴിയുക.
ഭർത്താവ്, മക്കൾ എന്നിവർ ജോലിക്കുപോകുന്പോഴും മറ്റും ഇവരിൽ പലർക്കും ആശ്രയം വീട്ടിലെ ടിവിയും മറ്റ് വിനോദ മാർഗങ്ങളുമാണ്. കവർച്ചാശ്രമങ്ങൾ ഉൾപ്പെടെ വർധിക്കുന്ന ഈ കാലത്ത് ഫ്ളാറ്റുകളിലും വീടുകളിലും മറ്റും തനിച്ച് താമസിക്കുന്ന വയോധികരായ വീട്ടമ്മമാർ ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടിയിരിക്കുന്നുവെന്ന് അധികൃതർ പറയുന്നു. ഫ്ളാറ്റുകളിലും മറ്റും സെക്യൂരിറ്റി ജീവനക്കാരും വിവിധ സെക്യൂരിറ്റി സിസ്റ്റങ്ങളും ഉള്ളതിനാൽ അത്രയധികം പ്രശ്നം ഉണ്ടാകാറില്ല. വീടുകളിൽ കഴിയുന്ന വയോധികരായ വീട്ടമ്മമാർക്കായി വീട്ടിലുള്ള മറ്റ് അംഗങ്ങൾ മുൻകരുതൽ സ്വീകരിക്കേണ്ടിയിരിക്കുന്നു.
കൊച്ചി രവിപുരത്തുള്ള വയോധികയ്ക്കുനേരേ മുളകുപൊടിയെറിഞ്ഞുള്ള ആക്രമണമാണു നടന്നത്. വീട്ടിൽ ഘടിപ്പിച്ചിരുന്ന എമർജൻസി അലാം പ്രവർത്തിപ്പിച്ചാണു വീട്ടമ്മ ആക്രമണത്തെ പ്രതിരോധിച്ചത്. അടിയന്തര ഘട്ടത്തിൽ അടുത്ത വീടുമായി ബന്ധപ്പെടാൻ കട്ടിലിനോടു ചേർന്നാണ് അലാം സ്ഥാപിച്ചിരുന്നത്. ഭയമല്ല, മുൻകരുതലാണു വേണ്ടതെന്ന് ഈ സംഭവം തുറന്നുകാട്ടുന്നു.
മുൻകരുതൽ
നാട്ടിലാകെ പട്ടാപ്പകലും മോഷണം പെരുകുന്പോൾ വീട്ടമ്മമാർ കൂടുതൽ കരുതലോടെയിരിക്കണം. രാത്രി, പകൽ ഭേദമെ ന്യേ വീട്ടിൽ മറ്റാരുമില്ലാത്ത സമയങ്ങളിൽ മോഷ്ടാക്കൾ വീട്ടിലെത്താം. ഈ സമയം ഭയമല്ല മറിച്ച് വീട്ടമ്മമാർ കൂടുതൽ സ്മാർട്ടായ മുൻകരുതലെടുക്കുകയാണു വേണ്ടത്. ഇതിനായി നല്ല അയൽപക്കങ്ങളുമായുള്ള ബന്ധം കാത്തുസൂക്ഷിക്കേണ്ടത് ആത്യാവശ്യമാണെന്നു പോലീസ് പറയുന്നു. ഫ്ളാറ്റുകളിലും മറ്റും താമസിക്കുന്നവർക്കു തൊട്ടടുത്ത ഫ്ളാറ്റുകളിലുള്ളവർ ആരെന്നുപോലും അറിയാത്ത അവസ്ഥയാണുള്ളത്. ഇതിനു മാറ്റംവരുത്തി അയൽപക്കങ്ങളുമായി നല്ല ബന്ധം പുലർത്തേണ്ടത് അത്യാവശ്യമാണ്.
എമർജൻസി അലാം
താമസം തനിച്ചായതിനാൽ കൊച്ചിയിൽ ആമ്രകണത്തിന് ഇരയായ വീട്ടമ്മ വർഷങ്ങൾക്കു മുൻപേ സ്ഥാപിച്ച അലാമാണ് ഉപകാരമായത്. അത്യാവശ്യമുണ്ടെങ്കിൽ ബെല്ലടിക്കും, അപ്പോൾ വീട്ടിലേക്കു വരണമെന്നു തൊട്ടടുത്തു താമസിക്കുന്നവരോടു വീട്ടമ്മ പറഞ്ഞിട്ടുണ്ട്. വീട്ടമ്മമാർക്കെല്ലാം മുൻകരുതലായി ഇത്തരം അലാം സംവിധാനങ്ങൾ ഉപയോഗിക്കാവുന്നതാണ്. പക്ഷേ, ഒരു കാര്യംമാത്രം നിർബന്ധം- ആവശ്യങ്ങളിൽ ഓടിയെത്താൻ മാത്രം നല്ല ബന്ധം അയൽവാസികളുമായി കാത്തുസൂക്ഷിക്കണം.
എമർജൻസി അലാം പോലെ വീട്ടമ്മമാർക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന സാങ്കേതികവിദ്യകൾ നിരവധിയുണ്ട് നമ്മുക്ക് ചുറ്റിലും. ഇലക്ട്രീഷ്യനെക്കൊണ്ടു വളരെ ലളിതമായി ഘടിപ്പിക്കാവുന്നതും തൊട്ടടുത്ത വീടുകളുമായി ബന്ധിപ്പിക്കാൻ കഴിയുന്നതുമായ അലാമാണ് എമർജൻസി അലാം. തൊട്ടടുത്തുള്ള ഏറ്റവും വിശ്വസ്തരായ അയൽവാസികളുടെ സമ്മതത്തോടെ ഇതു ഘടിപ്പിക്കാം. കട്ടിലിൽനിന്നു കൈയെത്താവുന്ന ദൂരത്ത് സ്വിച്ച് ഘടിപ്പിക്കണം. അടുക്കളയിലോ, ഇരുപ്പുമുറിയിലോ, ആവശ്യമെങ്കിൽ എക്സ്റ്റൻഷൻ സ്വിച്ചുകളാവാം. പ്രായമായ സ്ത്രീകൾ തനിയെ താമസിക്കുന്ന വീടുകളിൽ എല്ലാ മുറികളിലും ഇത്തരം സംവിധാനം ഉപയോഗപ്പെടുത്തുന്നത് വളരെ നല്ലതാണ്. കള്ളൻമാരിൽനിന്നു മാത്രമല്ല ഏതെങ്കിലും തരത്തിലുള്ള ആപത്ത്ഘട്ടങ്ങളിലും എമർജൻസി അലാമിന്റെ സേവനം ഉപയോഗപ്പെടുത്താം.
സിസിടിവി കാമറകൾ
വീടുകളിൽ സിസിടിവി കാമറകൾ ഘടിപ്പിച്ചും സുരക്ഷ ശക്തമാക്കാം. സിസിടിവി പല വീടുകളിലുമുണ്ടെങ്കിലും ഗുണമേൻമകൂടി ഉറപ്പു വരുത്തണം. പലതും അനലോഗ് കാമറകളാണ്. കള്ളന്റെ ദൃശ്യങ്ങൾ ഈ കാമറയിൽ പതിഞ്ഞാൽത്തന്നെ ആളെ തിരിച്ചറിയുക എളുപ്പമാകില്ല. എച്ച്ഡി സിസിടിവികൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഉയർന്ന ക്ലാരിറ്റിയിലുള്ള ദൃശ്യങ്ങൾ ലഭ്യമാക്കുന്നതാണ് ഇത്തരം കാമറകൾ. 4 കെ സിസിടിവി കാമറകളും വിപണിയിലെത്തിയിട്ടുണ്ട്. വീടിനു മുന്നിലെ റോഡിലൂടെ വരുന്ന വാഹനത്തിന്റെ നന്പർവരെ കൃത്യമായി കാണാൻ കഴിയുന്നതാണ് ഇത്തരം കാമറകൾ. ഇതിനുവേണ്ടിവരുന്ന ചെലവുകൾ അൽപം കൂടുതലാണെങ്കിലും രാത്രിയിൽ ഉൾപ്പെടെ ദൃശ്യങ്ങൾ പകൽപോലെ കാണാൻ കഴിയുന്ന ഉയർന്ന ക്ലാരിറ്റിയുള്ള സിസിടിവി കാമറകൾതന്നെ ഘടിപ്പിക്കുന്നതാകും നല്ലത്. വീട്ടിലില്ലാത്തപ്പോഴും വീടു നിരീക്ഷിക്കണമെങ്കിൽ ഐപി കാമറകൾ ഉപയോഗിക്കാം. കാമറകൾ ഒരിടത്തു സ്ഥാപിക്കുകയും മറ്റൊരിടത്തിരുന്നു ദൃശ്യങ്ങൾ റിക്കാർഡ് ചെയ്യുകയുമാകാം. രാത്രി വീട്ടിലില്ലെങ്കിലും കൃത്യമായി വീടും പരിസരവും ഇതിലൂടെ നിരീക്ഷിക്കാം.
ഇൻഫ്രാറെഡ് സെൻസർ
വീട്ടുവളപ്പിൽ മനുഷ്യർ കടന്നാൽ കൃത്യമായി മനസിലാക്കി സന്ദേശം തരുന്ന സംവിധാനമാണു പാസീവ് ഇൻഫ്രാറെഡ് സെൻസർ. മനുഷ്യരെ മാത്രമേ ഈ സംവിധാനത്തിലൂടെ തിരിച്ചറിയൂ. മനുഷ്യന്റെ ശരീരഘടന തിരിച്ചറിഞ്ഞാണ് ഈ സുരക്ഷാ സംവിധാനം പ്രവർത്തിക്കുന്നത്. പട്ടിയോ മറ്റു മൃഗങ്ങളോ വീടിന്റെ പരിസരത്തു കടന്നാൽ സന്ദേശം ലഭിക്കില്ല. അതിനാൽതന്നെ രാത്രി കാലങ്ങളിൽ കൂടുതൽ പ്രയോജനം ചെയ്യുന്നതാണു പാസീവ് ഇൻഫ്രാറെഡ് സെൻസർ. കള്ളൻമാരോ അക്രമികളോ രാത്രികാലങ്ങളിലെത്തിയാൽ ഉടൻ തിരിച്ചറിയാൻ ഈ സംവിധാനത്തിലൂടെ കഴിയും.
കംപ്ലീറ്റ് സെക്യൂരിറ്റി സിസ്റ്റം
കാമറയും ബർഗ്ലർ അലാമും സെൻസറുമെല്ലാം ചേർന്നുള്ള സംവിധാനമാണ് കംപ്ലീറ്റ് സെക്യൂരിറ്റി സിസ്റ്റം. വീടിന്റെ ആകമാന സുരക്ഷ ഈ സംവിധാനം ഏറ്റെടുക്കും. റിമോട്ട് സംവിധാനത്തിലൂടെ ഗേറ്റ് തുറക്കൽ, ഗ്യാസ് ഓഫ് ചെയ്യൽ, ലൈറ്റ് ഓണ്‍ ചെയ്യൽ തുടങ്ങിയവ സംവിധാനത്തിന്റെ പരിധിയിൽ വരും. വീടിന്റെ ഓരോ ഭാഗവും നേരത്തേ സംവിധാനത്തിൽ ഫീഡ് ചെയ്യണം.
കള്ളൻ വീടിനു പുറത്ത് എവിടെ എത്തിയാലും മൊബൈലിലേക്ക് എസ്എംഎസ് വരും. ഉടൻ കോൾ വരും. വീടിന്റെ ഏതുഭാഗത്താണു കള്ളൻ നിൽക്കുന്നതെന്ന സന്ദേശം ലഭിക്കും. ബർഗ്ലർ അലാം പോലീസ് സ്റ്റേഷനോ ഫയർ സ്റ്റേഷനോ ആയി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ അവിടേക്കും അതേസമയം കോൾ പോകും.
ഡോർ സെൻസർ, വാതിലിലോ ജനലിലോ കണക്ട് ചെയ്തിട്ടുണ്ടെങ്കിൽ കള്ളൻ ഇവയിൽ തൊടുന്പോൾത്തന്നെ വലിയ ശബ്ദത്തിൽ അലാം മുഴങ്ങും. 2000 രൂപയാണു ക്യാമറയുടെ പ്രാരംഭ വില. നാലു കാമറകൾ റെക്കോർഡിങ് ഉൾപ്പെടെ സെറ്റ് ചെയ്യാനുള്ള ഏകദേശ ചെലവ് 20,000 രൂപയാകും. ടോട്ടൽ സെക്യൂരിറ്റി സംവിധാനത്തിന്റെ ചെലവ് 30,000 രൂപ മുതൽ ആരംഭിക്കും. കൊച്ചിയിൽ ഉൾപ്പെടെ നഗരങ്ങളിലെ പല വീടുകളിലും ടോട്ടൽ സെക്യൂരിറ്റി സംവിധാനം ഘടിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഗ്രാമപ്രദേശങ്ങളിലേക്കും ഈ സംവിധാനം കടന്നുചെല്ലുന്നുണ്ട്. ചെലവ് അധികമാണെങ്കിലും സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്തതാണു പലരെയും ഈ സംവിധാനം ഘടിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്. ഓണ്‍ലൈൻ സൈറ്റുകൾ മുഖാന്തിരം ഇത്തരം സുരക്ഷാ ക്രമീകരണ സംവിധാനങ്ങൾ കൂടുതൽ ലാഭത്തിൽ കിട്ടുമെന്നതിനാൽ പലരും ഈ മാർഗങ്ങളും തേടുന്നുണ്ട്. ആഘോഷ ദിനങ്ങളോടനുബന്ധിച്ച് ഏതാനും മാസംമുന്‍പ് നടന്ന വില്പനയിലൂടെ പ്രമുഖ ഓണ്‍ലൈൻ സൈറ്റു വഴി കൊച്ചിയിൽമാത്രം വിറ്റത് നൂറിലേറെ സിസിടിവി കാമറകളാണ്. പുറംവിപണിയിൽ ലഭ്യമായ വിലയേക്കാൾ കൂടുതൽ ലാഭത്തിന് ലഭ്യമായിരുന്നുവെന്നതാണ് ഓണ്‍ലൈൻ വഴി വിൽപ്പന വർധിക്കാൻ കാരണമെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു.
സ്വർണവും പണവും ബാങ്കുകളിൽ സൂക്ഷിക്കുക
ഇത്തരം സംവിധാനങ്ങൾ ഘടിപ്പിക്കുന്നതോടെ സുരക്ഷ ശക്തമായെന്നു കരുതരുത്. വീട്ടിലുള്ള ഒാരോരുത്തരും ചെറുതെങ്കിലും പല കാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കേണ്ടിയിരിക്കുന്നു. ഇതിൽ പ്രധാനമാണു തസ്കരരെ ക്ഷണിച്ചുവരുത്തുംവിധമുള്ള പ്രവർത്തനങ്ങൾ. പകൽ ഉൾപ്പെടെ സ്ത്രീകൾ വീട്ടിൽ തനിച്ചാണു താമസിക്കുന്നതെങ്കിൽ സ്വർണം വീട്ടിൽ സൂക്ഷിക്കുന്നത് ഉത്തമമല്ല. ഇത്തരം പ്രവൃത്തി പൂർണമായിത്തന്നെ ഒഴിവാക്കണമെന്നാണ് അധികൃതർ പറയുന്നത്. ബൈക്കിലെത്തിയും അല്ലാതെയുമുള്ള മാലമോഷണം ഉൾപ്പെടെ പെരുകുന്ന ഈ കാലത്ത് ആവശ്യത്തിലധികം സ്വർണം ധരിച്ചു നടക്കുന്നതും ഒഴിവാക്കാവുന്നതാണ്. ഡിജിറ്റൽ പണമിടപാടുകളുടെ കാലത്ത് കൂടുതൽ പണവും വീട്ടിൽ സൂക്ഷിക്കേണ്ടതില്ല. ആവശ്യത്തിനുള്ള പണം മാത്രം കൈയിൽ കരുതി ഇടപാടുകൾ കൂടുതലും ഓണ്ലൈനാക്കുകയാണു നല്ലത്. എടിഎം കാർഡ് മോഷണം പോയാൽ അതു മറ്റാർക്കും ഉപയോഗിക്കാനാകാത്ത വിധം ഉടൻ ബ്ലോക്ക് ചെയ്യണം. ഇതിനായി വിവിധ ബാങ്കുകളുടെ ടോൾ ഫ്രീ നന്പറടക്കം ലഭ്യമാണ്. ഈ നന്പറുകൾ വീട്ടിൽ സൂക്ഷിക്കണം.
ഫോൺ നന്പറുകൾ സൂക്ഷിക്കുക
അത്യാവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടുവാൻ സമീപത്തെ പോലീസ് സ്റ്റേഷനിലെയും ഉദ്യോഗസ്ഥരുടെയും ഫോണ്‍ നന്പറുകൾ കൈയിൽ കരുതണം. വീട്ടിൽ ഏതെങ്കിലും സ്ഥലത്ത് എല്ലാവരും കാണത്തക്ക രീതിയിൽ ഇത്തരം നന്പറുകൾ സൂക്ഷിച്ചാൽ കുട്ടികൾക്കാണെങ്കിലും വിവരം കൈമാറാൻ കഴിയും. വീട്ടിൽ പ്രായമായവർ ഒറ്റയ്ക്കാണെങ്കിൽ അത്യാവശ്യ ഘട്ടത്തിൽ വിളിക്കേണ്ട നന്പർ സ്പീഡ് ഡയലായി സെറ്റ് ചെയ്തുവയ്ക്കണം. പോലീസ് സ്റ്റേഷന്റെ നന്പരും ഇപ്രകാരം സെറ്റ് ചെയ്യാം.
വീട്ടുജോലിക്ക് ആളെ എടുക്കുന്നത് കരുതലോടെ
വീട്ടുജോലിക്ക് ആളുകളെ എടുക്കുന്പോഴും കരുതൽ വേണം. വർഷങ്ങളായി പരിചയമുള്ളവരെയോ, വിശ്വസിക്കാവുന്ന ഏജൻസികളിൽനിന്നോ മാത്രം വീട്ടിലേക്ക് ആളെയെടുക്കുക. വാതിലുകളും ജനലുകളും അടയ്ക്കാൻ മറക്കരുത്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ വാതിലുകളും ജനലുകളും അടച്ചുവെന്ന് ഒരു വട്ടംകൂടി ഉറപ്പാക്കുക. അസമയത്തു വീടിനു പുറത്തുനിന്നു ശബ്ദം കേട്ടാൽ വാതിൽ തുറക്കാൻ ശ്രമിക്കാതെ പരിസരം ഒന്ന് നിരീക്ഷിച്ച് കാര്യങ്ങൾ വിലയിരുത്തണം. സംശയം തോന്നിയാൽ ഉടൻ പോലീസിനെ വിവരം അറിയിക്കണം. പോലീസ് വരുന്നതിനു മുൻപു കള്ളന്മാർ ഉണ്ടെന്നു സംശയിക്കുന്ന വീടുകളിൽ പരിശോധനയ്ക്ക് ഇറങ്ങരുത്. അത്യാവശ്യം ആണെങ്കിൽ അയൽ വാസികളെ ഉൾപ്പെടെ കൂടുതൽ ആളുകളെ വിളിച്ചുവരുത്തി മുൻകരുതലോടെ നീങ്ങണം. റസിഡന്റ്സ് അസോസിയേഷനുകൾ എല്ലാ വീടുകളിലെയും നന്പറുകൾ ശേഖരിച്ചു ഡയറി ഉണ്ടാക്കി എല്ലാവർക്കും നൽകുന്നത് ഉചിതമാണ്. വീടിന്റെ പുറത്തു പ്രത്യേകിച്ചു മുൻവശത്ത് ഒരു ലൈറ്റെങ്കിലും രാത്രി തെളിച്ചിടണം.
പോലീസിൽ വിവരം നൽകുക
ഒരു ദിവസത്തിൽ കൂടുതൽ വീടു പൂട്ടിപ്പോവുകയാണെങ്കിൽ വിവരം പോലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണം. രാത്രികാലങ്ങളിൽ ഉൾപ്പെടെ ഈ പ്രദേശത്ത് പട്രോളിംഗ് നടത്താൻ പോലീസിന് ഇത്തരം വിവരങ്ങൾ സഹായകമാകും. പണി ആയുധങ്ങളും വീട്ടിൽ ഉപയോഗിക്കുന്ന ആയുധങ്ങളും ഉൾപ്പെടെ ഒന്നും പുറത്ത് സൂക്ഷിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. പ്രായമായവർ ഒറ്റയ്ക്കു താമസിക്കുന്ന വീടുകളിലെ മറ്റ് അംഗങ്ങൾ മുൻകരുതലായി ഇത്തരം ചെറിയ കാര്യങ്ങളിൽവരെ ശ്രദ്ധ ചെലുത്തിയാൽ സുരക്ഷ ഉറപ്പാക്കാനാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
റോബിൻ ജോർജ്
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന്ന മഴ, യുറോപ്യൻ രാജ്യങ്ങളിൽ മഴയും അതി ശ
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പിനുള്ള തയാറെട
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക് ഒരു കുട്ടി കുറച്ച് ബിസ്കറ്റുകളുമായി
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്ങുന്നുണ്ട്-അഗസ്ത്യഒബ്സർവേറ്ററി. വിദ്യാ
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃത്രിമ
ശീതളപാനീയങ്ങള്‍ കുടിച്ച് ആരോഗ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാത്തൊരവസ്ഥയിലാണ്. ഇന്ത്യന്‍ പ്രധാനമന്ത
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവധിയുണ്ട്. നോക്കിയും കണ്ടും കളിച്ചില്ലെങ്കില്‍
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്‍കരുതെന്ന മെസേജുകളോട് പ്രതികരിക്കരുത
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊരു പോക്കുണ്ടായിരുന്നു. ടിക്കറ്റെടുക്കാൻ
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യവും മലകളും കുന്നുകളും കടലും കായലും എല്ല
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ് ആളുകൾ മയങ്ങി വീണത്. മനംമയക്കുന്നതായ
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളിയിക്കുകയാണ് കേരളത്തിലെ മണിചെയിൻ തട്ട
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴിത്തര്‍ക്കം സംബന്ധിച്ച പരാതിയുമായി ഒരമ
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ്ങിയിരിക്കുകയാണ് കുട്ടികളുടെ ജീവിതം. പ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക്കുന്ന വടക്കാഞ്ചേരി... അകലെയല്ലാതെ കലക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്കൗണ്ടന്റുമാരും പ്രവാസികളും എല്ലാമടങ്ങു
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന്ന് കട്ടിലിൽ അവസാനിക്കുമെന്ന് കരുതിയ ജ
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍)
മാതാപിതാക്കള്‍ പെണ്‍കുഞ്ഞുങ്ങളെ അവര
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക. എന്നാൽ അമ്മായിയമ്മയുടെ റോളിലെത്തിയാൽ
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു. ഹിയറിംഗിനു വിളിച്ച കക്ഷികളില്‍ ഓരോരു
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ ഭര്‍തൃ
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെന്നു പറഞ്ഞ് അവര്‍ എന്റെ മോൾക്കു സ്വൈര്യ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളായ ഷബ്നയ്ക്ക് സ്വന്തം ജീവന് വെടിയേണ്ടിവ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷകളും സങ്കല്പങ്ങളുമുണ്ടാകും. പരസ്പര വി
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരും ജീവനക്കാരുമായി നാലഞ്ചു പേരുണ്ട്. പലപ്പോ
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റിലെ ഭരണാധികാരിയും മത ആചാര്യനുമായിരുന്ന
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോത്രവാസി പഞ്ചായത്തിൽ. മുതുവാൻ വിഭാഗം മാത്ര
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്നരവയസുകാരിയെ തട്ടിക്കൊണ്ടുപോയി. കുട്ട
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദിവസം കുട്ടികൾക്ക് സ്കൂളിലെത്താനാവില്ല. കാട
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ് തിരുവനന്തപുരം സ്വദേശിയായ അഖിൽ എന്ന
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്നാട്ടില്‍നിന്നു ചിന്നച്ചാമി എത്തിയത്. എസ
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരളത്തിന്റെ തീരാവേദനയാണ്. വീടിനു സമീപത്ത
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്രാര്‍ഥന ഒടുവില്‍ സഫലമായി. കൊല്ലം ഓയൂരി
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. മരുഭൂ
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കുടുംബം. കുടുംബനാഥൻ വർഷങ്ങളായി സൗദി അറ
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സുരേഷും. പ്ലസ് ടു വിദ്യാർഥിയാണ് ജേഷ്ഠൻ ആ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവന്റെയൊരു പവറുണ്ട്..? ഓടിയടുത്തെത്തി പീ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ സംഘം കണ്ടെത്തി. അടിവസ്ത്രം മാത്രം ധരിച്ച
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റുപുഴ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ആ
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക് ജീവിതമാർഗമായി മാറിയിരിക്കുകയാണ്.
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്പന്നമായ ഒരു ചരിത്രം കൂടിയുണ്ടിതിന്. നി
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്രതി എത്തുന്ന വ്യാജവാര്‍ത്തകളും ചിത്രങ്ങ
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം ചൊല്ലിപഠിക്കണം
അച്ഛന് കാട്ടുമീ കപടമാം ഗൗ
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറമിലെ ആകെയുള്ള 40 സീറ്റുകളിലേക്കും ഛത്തീസ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിനത്തിൽ സ്നേഹനിർഭരമായി ആശംസകൾ അറിയിക്
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണിമാർ വാഴുന്ന നാട്ടിൽ ഓരോ ദിവസം കഴിയുംതോ
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അപ്പോൾ ഒരു വീട്ടിലെ രണ്ടു പേർക്ക് ഒരേ ദിവ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ വരുന്നയാളുടെ വിഷമം എത്രമാത്രമായിരിക്
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികുമാറിന്റെ മൊബൈല്‍ ഫോണിലേക്ക് ഒരു കോള്‍ വ
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത് രാത്രിയും പത്ത് പകലുകളും ഈ ദിവസങ്ങളില
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന്ന മഴ, യുറോപ്യൻ രാജ്യങ്ങളിൽ മഴയും അതി ശ
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പിനുള്ള തയാറെട
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക് ഒരു കുട്ടി കുറച്ച് ബിസ്കറ്റുകളുമായി
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്ങുന്നുണ്ട്-അഗസ്ത്യഒബ്സർവേറ്ററി. വിദ്യാ
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃത്രിമ
ശീതളപാനീയങ്ങള്‍ കുടിച്ച് ആരോഗ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാത്തൊരവസ്ഥയിലാണ്. ഇന്ത്യന്‍ പ്രധാനമന്ത
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവധിയുണ്ട്. നോക്കിയും കണ്ടും കളിച്ചില്ലെങ്കില്‍
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്‍കരുതെന്ന മെസേജുകളോട് പ്രതികരിക്കരുത
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊരു പോക്കുണ്ടായിരുന്നു. ടിക്കറ്റെടുക്കാൻ
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യവും മലകളും കുന്നുകളും കടലും കായലും എല്ല
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ് ആളുകൾ മയങ്ങി വീണത്. മനംമയക്കുന്നതായ
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളിയിക്കുകയാണ് കേരളത്തിലെ മണിചെയിൻ തട്ട
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴിത്തര്‍ക്കം സംബന്ധിച്ച പരാതിയുമായി ഒരമ
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ്ങിയിരിക്കുകയാണ് കുട്ടികളുടെ ജീവിതം. പ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക്കുന്ന വടക്കാഞ്ചേരി... അകലെയല്ലാതെ കലക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്കൗണ്ടന്റുമാരും പ്രവാസികളും എല്ലാമടങ്ങു
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന്ന് കട്ടിലിൽ അവസാനിക്കുമെന്ന് കരുതിയ ജ
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍)
മാതാപിതാക്കള്‍ പെണ്‍കുഞ്ഞുങ്ങളെ അവര
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക. എന്നാൽ അമ്മായിയമ്മയുടെ റോളിലെത്തിയാൽ
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു. ഹിയറിംഗിനു വിളിച്ച കക്ഷികളില്‍ ഓരോരു
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ ഭര്‍തൃ
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെന്നു പറഞ്ഞ് അവര്‍ എന്റെ മോൾക്കു സ്വൈര്യ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളായ ഷബ്നയ്ക്ക് സ്വന്തം ജീവന് വെടിയേണ്ടിവ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷകളും സങ്കല്പങ്ങളുമുണ്ടാകും. പരസ്പര വി
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരും ജീവനക്കാരുമായി നാലഞ്ചു പേരുണ്ട്. പലപ്പോ
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റിലെ ഭരണാധികാരിയും മത ആചാര്യനുമായിരുന്ന
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോത്രവാസി പഞ്ചായത്തിൽ. മുതുവാൻ വിഭാഗം മാത്ര
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്നരവയസുകാരിയെ തട്ടിക്കൊണ്ടുപോയി. കുട്ട
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദിവസം കുട്ടികൾക്ക് സ്കൂളിലെത്താനാവില്ല. കാട
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ് തിരുവനന്തപുരം സ്വദേശിയായ അഖിൽ എന്ന
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്നാട്ടില്‍നിന്നു ചിന്നച്ചാമി എത്തിയത്. എസ
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരളത്തിന്റെ തീരാവേദനയാണ്. വീടിനു സമീപത്ത
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്രാര്‍ഥന ഒടുവില്‍ സഫലമായി. കൊല്ലം ഓയൂരി
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. മരുഭൂ
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കുടുംബം. കുടുംബനാഥൻ വർഷങ്ങളായി സൗദി അറ
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സുരേഷും. പ്ലസ് ടു വിദ്യാർഥിയാണ് ജേഷ്ഠൻ ആ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവന്റെയൊരു പവറുണ്ട്..? ഓടിയടുത്തെത്തി പീ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ സംഘം കണ്ടെത്തി. അടിവസ്ത്രം മാത്രം ധരിച്ച
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റുപുഴ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ആ
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക് ജീവിതമാർഗമായി മാറിയിരിക്കുകയാണ്.
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്പന്നമായ ഒരു ചരിത്രം കൂടിയുണ്ടിതിന്. നി
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്രതി എത്തുന്ന വ്യാജവാര്‍ത്തകളും ചിത്രങ്ങ
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം ചൊല്ലിപഠിക്കണം
അച്ഛന് കാട്ടുമീ കപടമാം ഗൗ
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറമിലെ ആകെയുള്ള 40 സീറ്റുകളിലേക്കും ഛത്തീസ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിനത്തിൽ സ്നേഹനിർഭരമായി ആശംസകൾ അറിയിക്
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണിമാർ വാഴുന്ന നാട്ടിൽ ഓരോ ദിവസം കഴിയുംതോ
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അപ്പോൾ ഒരു വീട്ടിലെ രണ്ടു പേർക്ക് ഒരേ ദിവ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ വരുന്നയാളുടെ വിഷമം എത്രമാത്രമായിരിക്
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികുമാറിന്റെ മൊബൈല്‍ ഫോണിലേക്ക് ഒരു കോള്‍ വ
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത് രാത്രിയും പത്ത് പകലുകളും ഈ ദിവസങ്ങളില
Latest News
സ്കൂട്ടറിലെത്തിയ അമ്മക്കും മകൾക്കും കാട്ടുപന്നി ആക്രമണത്തിൽ പരിക്ക്
ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു
സ്വപ്നയ്ക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു
ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം: മുഖ്യമന്ത്രി
വോട്ടെടുപ്പ് നില തത്സമയം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്
Latest News
സ്കൂട്ടറിലെത്തിയ അമ്മക്കും മകൾക്കും കാട്ടുപന്നി ആക്രമണത്തിൽ പരിക്ക്
ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു
സ്വപ്നയ്ക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു
ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം: മുഖ്യമന്ത്രി
വോട്ടെടുപ്പ് നില തത്സമയം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top