Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Health
Health Home
Family Health
Sex
Fitness
Ayurveda
Doctor Speaks
Women's Corner
ഒരു ഇന്ത്യന്‍ ബിസ്കറ്റ് പ്രണയകഥ
Thursday, November 1, 2018 3:47 PM IST
ഇന്ത്യയുടെ ആദ്യത്തെ സ്വന്തം ബിസ്കറ്റ് കന്പനിയുടെ കഥ തേടി പോകുന്പോൾ അത് ചെന്നെത്തുന്നത് മുംബൈയിലാണ്...പഴയ ബോംബെയിൽ..പത്താംക്ലാസും ടൈപ്പും ഷോർട്ട്ഹാൻഡും കഴിഞ്ഞ് ബോംബെയിൽ മാർവാഡിയുടെ ഓഫീസിൽ സ്റ്റെനോ ആയി രാപകൽ പണിയെടുക്കുന്ന ഇന്ത്യക്കാർ അലഞ്ഞിരുന്ന പഴയ ബോംബെ. ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ അലയൊലികൾ അവസാനിച്ചിട്ടില്ലാത്ത ആ ബോംബെ...കാലം കുറെ പിന്നോട്ടോടണം.. ഇന്ത്യയുടെ സ്വന്തം ബിസ്കറ്റിന്റെ കഥ കണ്ടെത്താൻ. പലതവണ പറഞ്ഞുകഴിഞ്ഞതാണെങ്കിലും ആ കഥയ്ക്കൊരു രുചിയുണ്ട്...പാർലെ എന്ന കണ്‍ഫെക്ഷനറി കന്പനി ഇന്ത്യയിൽ വിത്തിട്ട് നട്ടുപിടിപ്പിച്ച് വളർന്നുവലുതായതിന്റെ ആ കഥ ഓരോ ഇന്ത്യക്കാരനും രുചിക്കൊപ്പം അഭിമാനവും സമ്മാനിക്കുന്നു.
അടുത്ത വർഷം 90 വയസു തികയും പാർലെ കന്പനിക്ക്. പാർലെയുടെ പ്രധാന ബിസ്കറ്റായ പാർലെ ജി ഈ വർഷം 80 വയസിന്റെ നിറവിലാണ്. ഇക്കഴിഞ്ഞ ഒന്‍പത് പതിറ്റാണ്ടായി പാർലെ ഇന്ത്യക്കാർക്കൊപ്പമുണ്ട്. അവരുടെ രുചിശീലങ്ങളിൽ മധുരം പകർന്ന്...
ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫൽഷ്ബാക്ക്.. "" ബോംബെ 1929 ''
ടെക്സ്റ്റൈൽ മില്ലുകളും ടെക്സ്റ്റൈൽ ബിസിനസും ബോംബെയിൽ തഴച്ചുവളരുന്ന കാലം. വ്യാപാരികളുടെ കുടുംബമായ ചൗഹാൻമാർ ടെക്സ്റ്റൈൽ രംഗത്ത് വിജയം നേടിയവരായിരുന്നു. എന്നാൽ കച്ചവടത്തോടൊപ്പം തന്നെ രാജ്യസ്നേഹവും ചൗഹാൻ കുടുംബത്തിൽ അത്രയും ആഴത്തിൽ വേരൂന്നിയിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെയും സ്വദേശി പ്രസ്ഥാനത്തിന്റെയുമൊക്കെ അലയൊലികൾ ബോംബെയിലും അക്കാലത്ത് ഉയർന്നിരുന്നു. ഇന്ത്യൻ സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗമാകാൻ വേണ്ടി ടെക്സ്റ്റൈൽ ബിസിനസ് ഉപേക്ഷിച്ച് ചൗഹാൻമാർ തങ്ങളുടെ കച്ചവടം ഒന്നു മാറ്റിപ്പിടിക്കാൻ തീരുമാനിച്ചതോടെയാണ് പാർലെ കന്പനി യാഥാർത്ഥ്യമായത്. ഇന്ത്യക്കാർക്കു വേണ്ടി ഇന്ത്യക്കാരാൽ നിർമിക്കപ്പെട്ട മിഠായികളും ബിസ്കറ്റുകളും അവർ നൽകിക്കൊണ്ടേയിരിക്കുന്നു...
1929ലാണ് ഇന്ത്യയിലെ ആദ്യത്തെ കണ്‍ഫെക്ഷനറി ബ്രാന്‍ഡ് കന്പനി ചൗഹാൻമാർ മുംബൈയിൽ സ്ഥാപിക്കുന്നത്. ബ്രാന്‍ഡ് നെയിമിനെക്കുറിച്ചൊന്നും അവർക്ക് വലിയ ഐഡിയ ഉണ്ടായിരുന്നില്ലത്രെ. കന്പനിയുടെ ജൻമദേശമായ പാർലെയുടെ പേരു തന്നെ അവർ ബ്രാൻഡ് നെയിമായി സ്വീകരിച്ചു.
പാർലെ എന്നാൽ
പാർലെ എന്നാൽ ഇന്ത്യക്കാർക്ക് പാർലെ ജി ബിസ്കറ്റാണ്. എന്നാൽ ശരിക്കും പാർലെ ബോംബെയിലെ ഒരു സ്ഥലമാണ്. ബോംബെ പട്ടണത്തിന്റെ സമീപപ്രദേശങ്ങളിലൊന്ന്. വിലെ പാർലെ എന്നാണ് ശരിക്കും പറയുക. ഇർള എന്നും പർള എന്നും പേരുള്ള രണ്ടു ഗ്രാമങ്ങളുടെ പേരിൽ നിന്നാണത്രെ വിലെ പാർലെ എന്ന സ്ഥലപ്പേരുണ്ടായത്. കണ്‍ഫെക്ഷനറി കന്പനിക്ക് പാർലെ എന്ന സ്ഥലത്തിന്റെ പേരിട്ട് ചൗഹൻമാർ കച്ചവടം തുടങ്ങി.
ലളിതമായ് തുടങ്ങി, ലാഭത്തിൽ തുടരുന്നു
വളരെ ലളിതമായാണ് പാർലെ കന്പനി ചൗഹാൻമാർ തുടങ്ങിയത്. ഒന്നരയേക്കറിലായിരുന്നു കന്പനി. ആകെ ഉണ്ടായിരുന്നത് പന്ത്രണ്ട് തൊഴിലാളികൾ മാത്രം. എൻജിനിയർമാരും മെക്കാനിക്കുകളുമൊക്കെ ചൗഹാൻ കുടുംബത്തിലുണ്ടായിരുന്നു. ടെക്സ്റ്റൈൽ ബിസിനസ് യൂറോപ്പിൽ നിന്നും വന്നതാണെന്നതുകൊണ്ടുതന്നെ ചൗഹാൻമാർ അത് വിട്ട് സ്വദേശി പ്രസ്ഥാനത്തിന് ആവേശം പകരാൻ ഇന്ത്യൻ കന്പനി ആരംഭിക്കുകയായിരുന്നു.
75,000 രൂപയ്ക്ക് ഒരു ഫാക്ടറി വാങ്ങിക്കൊണ്ടാണ് ചൗഹാൻമാർ തങ്ങളുടെ പുതിയ ഉദ്യമത്തിന് തുടക്കമിട്ടത്. എന്നാൽ കണ്‍ഫെക്ഷനറി ബിസിനസിന്റെ യഥാർത്ഥ പാതയിലേക്ക് എത്താൻ ചൗഹാൻമാർക്ക് വീണ്ടും ഏറെ പാടുപെടേണ്ടി വന്നുവെന്നത് മറ്റൊരു കാര്യം. മുന്നോട്ടുവച്ച കാൽ പിന്നോട്ടില്ലെന്ന ചൗഹാൻമാരുടെ ഉറച്ച നിശ്ചയദാർഢ്യം പേരുകേട്ടതാണ്. അതിനാൽ കണ്‍ഫെക്ഷനറി ബിസിനസ് രംഗത്ത് തങ്ങളുടെ സാമ്രാജ്യം പടുത്തുയർത്താൻ ചൗഹാൻകുടുംബത്തിലെ കുടുംബനാഥനായ നരോത്തം മോഹൻലാൽ ചൗഹാനെ ജർമനിയിലേക്ക് അയച്ചു. കണ്‍ഫെക്ഷനറി ബിസിനസിന്റെ ബാലപാഠങ്ങൾ സ്വായത്തമാക്കി അടുത്ത വർഷം 1930ൽ നരോത്തം മോഹൻലാൽ ഇന്ത്യയിലേക്ക് തിരിച്ചെത്തി. അദ്ദേഹം ജർമനിയിൽ നിന്ന് അറുപതിനായിരം രൂപയുടെ മെഷീനറികളും കൊണ്ടുവന്നിരുന്നു. അതോടെ ഇന്ത്യൻ വിപണിയിൽ ഇന്ത്യക്കാരന്റെ കൈയൊപ്പു പതിഞ്ഞ ഒരു കണ്‍ഫെക്ഷനറി കന്പനി പ്രവർത്തനം ആരംഭിച്ചു. പാർലെ എന്ന ബ്രാൻഡ് നെയിമോടെ..
തുടക്കത്തിൽ പാർലെ മിഠായികളാണ് പുറത്തിറക്കിയത്. ഓറഞ്ച് കാൻഡി, കിസ്മി ടോഫി തുടങ്ങിയ മിഠായികൾ ഇന്ത്യൻ മാർക്കറ്റിൽ വളരെ വേഗം പ്രിയങ്കരമായി.
കണ്‍ഫെക്ഷനറി രംഗത്ത് ചൗഹാൻ കുടുംബം പാർലെയുമായി രംഗപ്രവേശം ചെയ്യുന്പോൾ 1929ൽ ബ്രിട്ടീഷ് കന്പനിയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടാനിക്ക മാത്രമാണ് ഉണ്ടായിരുന്നത്. എല്ലാം ഇറക്കുമതി ചെയ്യപ്പെടുകയായിരുന്നു. യൂറോപ്യൻ ടോഫികളും ബിസ്കറ്റുകളും വിപണിയിലെ കുത്തക കൈയടക്കിയിരുന്ന ആ സമയത്താണ് പാർലെ ബ്രിട്ടീഷ് കന്പനിക്കൊപ്പം മത്സരിച്ചു നിന്ന് വിപണിയിൽ ഇടം പിടിച്ചത്. കടുത്ത വെല്ലുവിളികളും കിടമത്സരങ്ങളുമാണ് തുടക്കത്തിൽ പാർലെയ്ക്ക് നേരിടേണ്ടി വന്നതെന്ന് ചൗഹാൻമാർ പറഞ്ഞിട്ടുണ്ട്. എന്നാൽ അതിനെയെല്ലാം അതിജീവിക്കാൻ അവർക്ക് സാധിച്ചു.
കളർഫുള്ളായി യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തിച്ച മിഠായികളും മധുരപലഹാരങ്ങളും വിപണിയിൽ ഒന്നാമതായി നിൽക്കുന്പോൾ മോഹൻലാൽ ചൗഹാനും സഹോദരനും തങ്ങളുണ്ടാക്കിയ കാൻഡിയും ടോഫിയുമായി വിപണിയിൽ ഇറങ്ങിയെന്ന് പറഞ്ഞാൽ ശരിക്കും ഇറങ്ങി നടന്നു.
സമീപത്തെ എല്ലാ സ്റ്റോറുകളിലും അവർ പാർലെയുടെ ഓറഞ്ച് കാൻഡിയും ടോഫിയുമായി കയറിയിറങ്ങി. തിരിച്ചടികൾ നേരിടാൻ തുടങ്ങിയപ്പോൾ കന്പനി വിറ്റാലോ എന്ന ചിന്തയും ഇവർക്കുണ്ടായി. എന്നാൽ അപ്പോഴാണത്രെ പാർലെ മൂവായിരം രൂപ ലാഭത്തിലേക്ക് കടന്നത്. ആ മൂവായിരം രൂപയുടെ ലാഭം കന്പനി വിൽക്കുന്നതിൽ നിന്ന് ചൗഹാൻ കുടുംബത്തെ പിന്തിരിപ്പിച്ചു. പുതിയ മേഖലകളിലേക്ക് കടക്കാൻ ആ മൂവായിരം രൂപയുടെ ലാഭം അവർക്ക് പ്രോത്സാഹനവും ഉൗർജവുമായി.
ഊർജമായി ഗ്ലൂക്കോസ് ബിസ്കറ്റ്...
പാർലെ കന്പനിയെ നഷ്ടങ്ങളിൽ നിന്നും ചൗഹാൻ കുടുംബത്തെ ബിസിനസ് തകർച്ചയിൽ നിന്നും ഉയിർത്തെഴുനേൽപ്പിച്ച ഉൗർജമായിരുന്നു പാർലെ ജി എന്ന ഗ്ലൂക്കോസ് ബിസ്കറ്റ്. ബ്രിട്ടാനിക്ക ഗ്ലാക്സോ എന്ന ബിസ്കറ്റ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്ന കാലം. അതാണ് ഗ്ലൂക്കോസ് ബിസ്കറ്റിലേക്ക് ശ്രദ്ധ തിരിക്കാൻ പാർലെ കന്പനിയെ പ്രേരിപ്പിച്ചത്. പാർലെ കന്പനി ആരംഭിച്ചിട്ടിപ്പോൾ 89 വർഷം പിന്നിട്ടിരുന്നു.
1938 ബോംബെ...
ഒരു ബിസ്കറ്റ് ഫാക്ടറി വിൽപ്പനയ്ക്കുണ്ടെന്ന് ചൗഹാൻ കുടുംബം അറിയുന്നു. കച്ചവടത്തിന്റെ നേരും നെറിയുമെന്ന പോലെ തന്ത്രങ്ങളും ചൗഹാൻ കുടുംബത്തിന് ആരും പറഞ്ഞുകൊടുക്കേണ്ടതുണ്ടായിരുന്നില്ല. ആ ഫാക്ടറി വാങ്ങിച്ചാൽ അത് ലാഭമാകുമെന്ന കണക്കുകൂട്ടലിൽ അവർ ആ ഫാക്ടറി സ്വന്തമാക്കുന്നു. വീണ്ടും കുടുംബനാഥനായ മോഹൻലാൽ വിദേശത്തേക്ക് യാത്ര തിരിച്ചു. ബിസിനസിനെക്കുറിച്ച് പഠിക്കാൻ യാത്ര ഇംഗ്ലണ്ടിലേക്കായിരുന്നു.
പുതിയ കച്ചവടതന്ത്രങ്ങൾ മനസിൽ പഠിച്ചെടുത്ത് ആവശ്യമായ മെഷീനറികൾ സഹിതം മോഹൻലാൽ ഇന്ത്യയിൽ തിരിച്ചെത്തി
.
പിന്നെ ചൗഹാൻ കുടുംബം പാർലെ ജി ബിസ്കറ്റിലേക്ക് കടന്നു. ഒന്നരലക്ഷം രൂപ മാത്രം മൂലധനം മുടക്കിയാണ് പാർലെ ബിസ്കറ്റ് ബിസിനസിലേക്ക് കടന്നതെന്ന് ഓർക്കണം.
പാർലെ ജി
ഗ്ലൂക്കോസ് ബിസ്കറ്റെന്നാൽ ഇന്ത്യക്കാരന് പാർലെ ജിയാണ്. പുതിയ ബിസ്കറ്റുകൾ പലതും വന്നെങ്കിലും പാർലെ ജി ബിസ്കറ്റുകൾ ഇന്ത്യക്കാരന്റെ പ്രിയപ്പെട്ട താണ്. കന്പനിക്ക് തളർച്ചകളും വളർച്ചകളും വിഭജനങ്ങളുമൊക്കെ വന്നു. ബിസ്കറ്റിനും മിഠായിക്കും പുറമെ മറ്റു പല മേഖലകളിലേക്കും പാർലെ കന്പനി കടന്നുചെന്നു. ലാഭനഷ്ടങ്ങൾ മറ്റേതു കന്പനിയേയുമെന്ന പോലെ പാർലെയെയും ബാധിച്ചു. എന്നാലും ഇന്നും പാർലെ ഇന്ത്യയുടെ ആദ്യത്തെ ബിസ്കറ്റ് കന്പനി എന്ന ഖ്യാതിയുമായി തലയുയർത്തി നിൽക്കുന്നു...
ആരാണീ സുന്ദരിക്കുട്ടി...
എത്ര കഴിച്ചാലും എപ്പോൾ കഴിച്ചാലും മതിയാകാത്ത ഒന്നാണ് പാർലെ ജി ബിസ്കറ്റെങ്കിൽ എത്ര കണ്ടാലും മതിവരാത്ത ഒന്നാണ് പാർലെ ജി ബിസ്കറ്റിന്റെ റാപ്പറിലെ അഥവാ കവറിലെ സുന്ദരിക്കുട്ടിയുടെ ചിത്രം. കൈവിരലുകളെല്ലാം നിവർത്തിപ്പിടിച്ച് ആരെയോ നോക്കുന്ന വെള്ള ഉടുപ്പിട്ട ആ സുന്ദരിക്കുട്ടി ഇന്നും ശരിക്കു പറഞ്ഞാൽ അജ്ഞാത തന്നെയാണ്.
പാർലെ ജി ബിസ്കറ്റ് ഈ കാലത്തിനിടയ്ക്ക് പല മാറ്റങ്ങൾക്ക് വിധേയമായെങ്കിലും മാറാത്ത ഒന്നായി നിന്നത് ഈ സുന്ദരിക്കുട്ടി മാത്രമാണ്. സുന്ദരിക്കുട്ടിയുടെ ചിത്രവുമായി പാർലെ ജി ബിസ്കറ്റുകൾ വിപണിയിലെത്തി വൈകാതെ തന്നെ ഈ കുട്ടിയേതാണെന്ന ചോദ്യം പാർലെ ജി കന്പനിയിലേക്കെത്തി.
ഇതോടെ കന്പനിക്ക് തങ്ങളുടെ മോഡലിനെക്കുറിച്ചെന്തെങ്കിലും പറഞ്ഞേ മതിയാകൂ എന്ന സ്ഥിതിയായി. നാഗ്പൂരിലുളള നീരു ദേശ്പാണ്ഡേയാണ് ചിത്രത്തിലുള്ളതെന്ന് ഒരു ഘട്ടത്തിൽ കന്പനി വെളിപ്പെടുത്തിയിരുന്നു. സുധ മൂർത്തി, ഗുൻജാൻ ഖുണ്ഡാനിയ എന്നിവരുടെ പേരുകളും ഇതിനിടെ പറഞ്ഞുകേട്ടു. എന്നാൽ ആളുകൾ കൂടുതലും വിശ്വസിച്ചത് നീരു ദേശ്പാണ്ഡെയുടെ പേരാണ്. ആ കുട്ടി നീരുവാണെന്ന് ആളുകൾ ഉറപ്പിച്ചു. എന്നാൽ ആ ചിത്രം വെറും ഇല്യുസ്ട്രേഷൻ സ്കെച്ച് മാത്രമാണെന്ന് പിന്നീട് കന്പനിയുടെ ഗ്രൂപ്പ് പ്രോഡക്ട് മാനേജർ പറഞ്ഞെങ്കിലും ആരും ഇതൊന്നും ഉൾക്കൊള്ളാൻ തയ്യാറായില്ല. പാർലെ ജി പെണ്‍കുട്ടിക്കൊപ്പം പലരുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
എന്തുതന്നെയായാലും കാലത്തിന്റെ കൈസ്പർശമേൽക്കാതെ ആ കുട്ടി ഇപ്പോഴും പാർലെ ജി പാക്കറ്റിലുണ്ട്. ഓമനത്തം നിറഞ്ഞ മുഖവുമായി. പാർലെ ജി ബിസ്കറ്റിന്റെ രുചി മാത്രമല്ല റാപ്പറിലെ ആ ഭംഗിയുള്ള മുഖവും കോടാനുകോടി ഇന്ത്യക്കാരുടെ മനസിലുണ്ട്...മധുരം നിറഞ്ഞ രുചിയുമായി ലോകത്തെവിടെയൊക്കെയോ ഇരുന്ന് പാർലെ ജി ബിസ്കറ്റുകൾ കൈയിലെടുക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞ മുഖമാണാ സുന്ദരിക്കുട്ടിയുടേത്....
ഋഷി
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പിനുള്ള തയാറെട
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക് ഒരു കുട്ടി കുറച്ച് ബിസ്കറ്റുകളുമായി
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്ങുന്നുണ്ട്-അഗസ്ത്യഒബ്സർവേറ്ററി. വിദ്യാ
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃത്രിമ
ശീതളപാനീയങ്ങള്‍ കുടിച്ച് ആരോഗ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാത്തൊരവസ്ഥയിലാണ്. ഇന്ത്യന്‍ പ്രധാനമന്ത
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവധിയുണ്ട്. നോക്കിയും കണ്ടും കളിച്ചില്ലെങ്കില്‍
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്‍കരുതെന്ന മെസേജുകളോട് പ്രതികരിക്കരുത
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊരു പോക്കുണ്ടായിരുന്നു. ടിക്കറ്റെടുക്കാൻ
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യവും മലകളും കുന്നുകളും കടലും കായലും എല്ല
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ് ആളുകൾ മയങ്ങി വീണത്. മനംമയക്കുന്നതായ
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളിയിക്കുകയാണ് കേരളത്തിലെ മണിചെയിൻ തട്ട
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴിത്തര്‍ക്കം സംബന്ധിച്ച പരാതിയുമായി ഒരമ
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ്ങിയിരിക്കുകയാണ് കുട്ടികളുടെ ജീവിതം. പ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക്കുന്ന വടക്കാഞ്ചേരി... അകലെയല്ലാതെ കലക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്കൗണ്ടന്റുമാരും പ്രവാസികളും എല്ലാമടങ്ങു
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന്ന് കട്ടിലിൽ അവസാനിക്കുമെന്ന് കരുതിയ ജ
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍)
മാതാപിതാക്കള്‍ പെണ്‍കുഞ്ഞുങ്ങളെ അവര
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക. എന്നാൽ അമ്മായിയമ്മയുടെ റോളിലെത്തിയാൽ
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു. ഹിയറിംഗിനു വിളിച്ച കക്ഷികളില്‍ ഓരോരു
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ ഭര്‍തൃ
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെന്നു പറഞ്ഞ് അവര്‍ എന്റെ മോൾക്കു സ്വൈര്യ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളായ ഷബ്നയ്ക്ക് സ്വന്തം ജീവന് വെടിയേണ്ടിവ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷകളും സങ്കല്പങ്ങളുമുണ്ടാകും. പരസ്പര വി
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരും ജീവനക്കാരുമായി നാലഞ്ചു പേരുണ്ട്. പലപ്പോ
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റിലെ ഭരണാധികാരിയും മത ആചാര്യനുമായിരുന്ന
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോത്രവാസി പഞ്ചായത്തിൽ. മുതുവാൻ വിഭാഗം മാത്ര
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്നരവയസുകാരിയെ തട്ടിക്കൊണ്ടുപോയി. കുട്ട
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദിവസം കുട്ടികൾക്ക് സ്കൂളിലെത്താനാവില്ല. കാട
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ് തിരുവനന്തപുരം സ്വദേശിയായ അഖിൽ എന്ന
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്നാട്ടില്‍നിന്നു ചിന്നച്ചാമി എത്തിയത്. എസ
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരളത്തിന്റെ തീരാവേദനയാണ്. വീടിനു സമീപത്ത
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്രാര്‍ഥന ഒടുവില്‍ സഫലമായി. കൊല്ലം ഓയൂരി
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. മരുഭൂ
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കുടുംബം. കുടുംബനാഥൻ വർഷങ്ങളായി സൗദി അറ
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സുരേഷും. പ്ലസ് ടു വിദ്യാർഥിയാണ് ജേഷ്ഠൻ ആ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവന്റെയൊരു പവറുണ്ട്..? ഓടിയടുത്തെത്തി പീ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ സംഘം കണ്ടെത്തി. അടിവസ്ത്രം മാത്രം ധരിച്ച
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റുപുഴ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ആ
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക് ജീവിതമാർഗമായി മാറിയിരിക്കുകയാണ്.
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്പന്നമായ ഒരു ചരിത്രം കൂടിയുണ്ടിതിന്. നി
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്രതി എത്തുന്ന വ്യാജവാര്‍ത്തകളും ചിത്രങ്ങ
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം ചൊല്ലിപഠിക്കണം
അച്ഛന് കാട്ടുമീ കപടമാം ഗൗ
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറമിലെ ആകെയുള്ള 40 സീറ്റുകളിലേക്കും ഛത്തീസ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിനത്തിൽ സ്നേഹനിർഭരമായി ആശംസകൾ അറിയിക്
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണിമാർ വാഴുന്ന നാട്ടിൽ ഓരോ ദിവസം കഴിയുംതോ
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അപ്പോൾ ഒരു വീട്ടിലെ രണ്ടു പേർക്ക് ഒരേ ദിവ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ വരുന്നയാളുടെ വിഷമം എത്രമാത്രമായിരിക്
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികുമാറിന്റെ മൊബൈല്‍ ഫോണിലേക്ക് ഒരു കോള്‍ വ
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത് രാത്രിയും പത്ത് പകലുകളും ഈ ദിവസങ്ങളില
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലുകൾ അനുസരിച്ച് പഴക്കം കൂടിക്കൊണ്ടിരിക്
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പിനുള്ള തയാറെട
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക് ഒരു കുട്ടി കുറച്ച് ബിസ്കറ്റുകളുമായി
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്ങുന്നുണ്ട്-അഗസ്ത്യഒബ്സർവേറ്ററി. വിദ്യാ
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃത്രിമ
ശീതളപാനീയങ്ങള്‍ കുടിച്ച് ആരോഗ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാത്തൊരവസ്ഥയിലാണ്. ഇന്ത്യന്‍ പ്രധാനമന്ത
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവധിയുണ്ട്. നോക്കിയും കണ്ടും കളിച്ചില്ലെങ്കില്‍
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്‍കരുതെന്ന മെസേജുകളോട് പ്രതികരിക്കരുത
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊരു പോക്കുണ്ടായിരുന്നു. ടിക്കറ്റെടുക്കാൻ
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യവും മലകളും കുന്നുകളും കടലും കായലും എല്ല
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ് ആളുകൾ മയങ്ങി വീണത്. മനംമയക്കുന്നതായ
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളിയിക്കുകയാണ് കേരളത്തിലെ മണിചെയിൻ തട്ട
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴിത്തര്‍ക്കം സംബന്ധിച്ച പരാതിയുമായി ഒരമ
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ്ങിയിരിക്കുകയാണ് കുട്ടികളുടെ ജീവിതം. പ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക്കുന്ന വടക്കാഞ്ചേരി... അകലെയല്ലാതെ കലക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്കൗണ്ടന്റുമാരും പ്രവാസികളും എല്ലാമടങ്ങു
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന്ന് കട്ടിലിൽ അവസാനിക്കുമെന്ന് കരുതിയ ജ
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍)
മാതാപിതാക്കള്‍ പെണ്‍കുഞ്ഞുങ്ങളെ അവര
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക. എന്നാൽ അമ്മായിയമ്മയുടെ റോളിലെത്തിയാൽ
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു. ഹിയറിംഗിനു വിളിച്ച കക്ഷികളില്‍ ഓരോരു
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ ഭര്‍തൃ
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെന്നു പറഞ്ഞ് അവര്‍ എന്റെ മോൾക്കു സ്വൈര്യ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളായ ഷബ്നയ്ക്ക് സ്വന്തം ജീവന് വെടിയേണ്ടിവ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷകളും സങ്കല്പങ്ങളുമുണ്ടാകും. പരസ്പര വി
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരും ജീവനക്കാരുമായി നാലഞ്ചു പേരുണ്ട്. പലപ്പോ
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റിലെ ഭരണാധികാരിയും മത ആചാര്യനുമായിരുന്ന
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോത്രവാസി പഞ്ചായത്തിൽ. മുതുവാൻ വിഭാഗം മാത്ര
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്നരവയസുകാരിയെ തട്ടിക്കൊണ്ടുപോയി. കുട്ട
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദിവസം കുട്ടികൾക്ക് സ്കൂളിലെത്താനാവില്ല. കാട
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ് തിരുവനന്തപുരം സ്വദേശിയായ അഖിൽ എന്ന
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്നാട്ടില്‍നിന്നു ചിന്നച്ചാമി എത്തിയത്. എസ
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരളത്തിന്റെ തീരാവേദനയാണ്. വീടിനു സമീപത്ത
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്രാര്‍ഥന ഒടുവില്‍ സഫലമായി. കൊല്ലം ഓയൂരി
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. മരുഭൂ
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കുടുംബം. കുടുംബനാഥൻ വർഷങ്ങളായി സൗദി അറ
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സുരേഷും. പ്ലസ് ടു വിദ്യാർഥിയാണ് ജേഷ്ഠൻ ആ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവന്റെയൊരു പവറുണ്ട്..? ഓടിയടുത്തെത്തി പീ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ സംഘം കണ്ടെത്തി. അടിവസ്ത്രം മാത്രം ധരിച്ച
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റുപുഴ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ആ
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക് ജീവിതമാർഗമായി മാറിയിരിക്കുകയാണ്.
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്പന്നമായ ഒരു ചരിത്രം കൂടിയുണ്ടിതിന്. നി
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്രതി എത്തുന്ന വ്യാജവാര്‍ത്തകളും ചിത്രങ്ങ
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം ചൊല്ലിപഠിക്കണം
അച്ഛന് കാട്ടുമീ കപടമാം ഗൗ
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറമിലെ ആകെയുള്ള 40 സീറ്റുകളിലേക്കും ഛത്തീസ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിനത്തിൽ സ്നേഹനിർഭരമായി ആശംസകൾ അറിയിക്
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണിമാർ വാഴുന്ന നാട്ടിൽ ഓരോ ദിവസം കഴിയുംതോ
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അപ്പോൾ ഒരു വീട്ടിലെ രണ്ടു പേർക്ക് ഒരേ ദിവ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ വരുന്നയാളുടെ വിഷമം എത്രമാത്രമായിരിക്
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികുമാറിന്റെ മൊബൈല്‍ ഫോണിലേക്ക് ഒരു കോള്‍ വ
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത് രാത്രിയും പത്ത് പകലുകളും ഈ ദിവസങ്ങളില
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലുകൾ അനുസരിച്ച് പഴക്കം കൂടിക്കൊണ്ടിരിക്
Latest News
കണ്ണൂരിലെ കള്ളവോട്ട്: പോളിംഗ് ഓഫീസര്‍ക്കും ബിഎല്‍ഒയ്ക്കും സസ്പെന്ഷന്
സ്വര്‍ണവിലയിൽ ഇന്ന് നേരിയ ഇടിവ്
നിക്ഷേപകര്‍ക്കായി കരുവന്നൂരില്‍ ഇടപെടും; ഇഡി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയപ്രേരിതമായിട്ടല്ല: നരേന്ദ്ര മോദി
വിവാഹാലോചന നിരസിച്ചതിലെ വിരോധം; യുവതിയടക്കം അഞ്ച് പേരെ വീട്ടില്‍ കയറി വെട്ടി; പ്രതി പിടിയില്‍
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
Latest News
കണ്ണൂരിലെ കള്ളവോട്ട്: പോളിംഗ് ഓഫീസര്‍ക്കും ബിഎല്‍ഒയ്ക്കും സസ്പെന്ഷന്
സ്വര്‍ണവിലയിൽ ഇന്ന് നേരിയ ഇടിവ്
നിക്ഷേപകര്‍ക്കായി കരുവന്നൂരില്‍ ഇടപെടും; ഇഡി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയപ്രേരിതമായിട്ടല്ല: നരേന്ദ്ര മോദി
വിവാഹാലോചന നിരസിച്ചതിലെ വിരോധം; യുവതിയടക്കം അഞ്ച് പേരെ വീട്ടില്‍ കയറി വെട്ടി; പ്രതി പിടിയില്‍
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top