Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Health
Health Home
Family Health
Sex
Fitness
Ayurveda
Doctor Speaks
Women's Corner
മാതാപിതാക്കൾ അറിയാൻ നിയന്ത്രണം വേണ്ടതു രക്ഷിതാക്കൾക്ക്
Tuesday, November 12, 2019 3:30 PM IST
റിച്ചാർഡ് ജോസഫ്
കുട്ടികളുടെ സ്ക്രീൻ സമയം കുറച്ച് അവരെ സ്വാഭാവിക ജീവിതത്തിലേക്കു നയിക്കാനുള്ള ബോധപൂർവമായ ശ്രമം മാതാപിതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകണം. കുട്ടികളെ സ്ക്രീൻ അഡിക്ഷനിൽനിന്നു മോചിപ്പിക്കാനായി പരിശീലനം നൽകേണ്ടതും മാതാപിതാക്കൾക്കു തന്നെ. മൊബൈൽ ഫോണിന്റെയും മറ്റു ഡിജിറ്റൽ സ്ക്രീനുകളുടെയും ഇക്കാലത്തു കുട്ടികളെ ശരിയായ രീതിയിൽ ശ്രദ്ധിക്കാൻ മാതാപിതാക്കൾക്കു സമയം കിട്ടാറില്ല എന്നതാണ് വാസ്തവം. വീട്ടിലെത്തി ഒന്നു കുളിച്ചാൽ സ്ക്രീനുകൾക്കു മുന്നിൽ സമയം ചെലവഴിക്കുന്നതിനാണ് ഇന്നു മിക്ക മാതാപിതാക്കൾക്കും താൽപര്യം. ഇങ്ങനെയുള്ള മാതാപിതാക്കളാകട്ടെ കുട്ടികളുടെ അമിത സ്ക്രീൻ ആസക്തിയെക്കുറിച്ചു ചിന്തിക്കാറുപോലുമില്ല. സ്ക്രീൻ വെട്ടത്തിൽ ഒതുങ്ങുന്ന കുരുന്നുകളെ തിരക്കുകൾക്കിടയിലും ചേർത്തുപിടിക്കുകയും അവരുടെ കണ്ണുകളിൽ നോക്കി സംസാരിക്കുകയും വേണം. എസിയുടെ തണുപ്പും ഫാനിന്റെ കാറ്റും മാത്രമല്ല വെയിലിന്റെ കാഠിന്യവും കാറ്റും മഴയും മഞ്ഞും അനുഭവിച്ചു വേണം കുട്ടികൾ വളരാൻ. രാത്രി എട്ട് ആയാൽ സ്ക്രീനുകളുടെ ഉപയോഗം നിർത്തി കുടുംബാംഗങ്ങൾക്കൊപ്പം തമാശകൾ പറയാനും പൊട്ടിച്ചിരിക്കാനും കുട്ടികൾക്കു വീട്ടിൽ അവസരമുണ്ടാക്കണം. കുട്ടികളുടെ ബുദ്ധിപരമായ വികാസത്തിനു വ്യത്യസ്തമായ സംവേദനങ്ങൾക്കുള്ള പങ്ക് ഒഴിച്ചുകൂടാനാകാത്തതാണ്. യഥാർഥ പരിസ്ഥിതിയിൽനിന്നു വേണം കാര്യങ്ങൾ മനസിലാക്കാൻ. ഇതിൽ സ്വയം ആർജിച്ചെടുക്കുന്നവയും പഠിച്ചെടുക്കുന്നവയുമുണ്ട്. അനുഭവങ്ങളിലൂടെ ആർജിച്ചെടുക്കുന്ന കഴിവുകളാണു സാമൂഹിക ജീവിയായി ഒരു കുട്ടിയെ മാറ്റുന്നത്.
സോഷ്യൽ മീഡിയയിൽ കുട്ടികളുടെ ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നതിനു മാതാപിതാക്കൾ നിയന്ത്രണം പാലിക്കണം. കൗമാരക്കാരായ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം ശ്രദ്ധിക്കുകയും പരിധി ലംഘിക്കുന്നുണ്ടെങ്കിൽ കർശനമായി വിലക്കുകയും ചെയ്യണം.
എങ്കിൽ മാത്രമേ ഡിജിറ്റൽ സ്ക്രീനുകളുടെ പിടിയിൽനിന്നു കുട്ടികളെ യഥാർഥ ലോകത്തേക്കു മടക്കാനാകൂ.
മാതാപിതാക്കളുടെ പങ്ക്
തന്റെ കുഞ്ഞിനു സ്മാർട്ട് ഫോണ്‍ ഉപയോഗിക്കാൻ അറിയില്ലെങ്കിൽ അതൊരു കുറവായി കണക്കാക്കുന്നവരാണ് ഇന്നു മിക്ക മാതാപിതാക്കളും. അതുതന്നെയാണു കുട്ടികളുടെ സ്ക്രീൻ ഉപയോഗത്തിനു വളമാകുന്നതും. കുട്ടിക്കാലം മുതൽ മാതാപിതാക്കളുടെ മൊബൈൽ ഫോണ്‍ ഉപയോഗം കണ്ടുവളരുന്ന കുട്ടികൾ വളരെ പെട്ടെന്നാണ് മൊബൈൽ ഫോണിന്റെ മോഹവലയത്തിൽ അകപ്പെടുന്നത്. ഈ ഡിജിറ്റൽ യുഗത്തിൽ ഒാരോരുത്തരുടെയും ദിവസം ആരംഭിക്കുന്നതുതന്നെ മൊബൈൽ ഫോണിൽ സ്പർശിച്ചുകൊണ്ടാണ്. മുൻപ് പത്രം കിട്ടിയില്ലെങ്കിൽ അസ്വസ്ഥരായിരുന്നവർ ഇന്നു രാവിലെ മൊബൈൽ ഫോണ്‍ കണ്ടില്ലെങ്കിൽ അസ്വസ്ഥരാകുന്നു. മൊബൈൽ ഫോണ്‍ ശരീരത്തിന്റെ ഒരു ഭാഗം പോലെയായി മാറിയിരിക്കുന്നുവെന്നാണ് ഇതു തെളിയിക്കുന്നത്. സ്വന്തം കുഞ്ഞുങ്ങളേക്കാൾ കാര്യമായി മൊബൈൽ ഫോണിനെ കാണുന്ന മാതാപിതാക്കളുടെ മക്കൾ മൊബൈൽ ഫോണിൽ ഒളിഞ്ഞിരിക്കുന്ന വിസ്മയങ്ങളെക്കുറിച്ചന്വേഷിക്കുക സ്വാഭാവികം!
കളിയല്ലേ.. കുഴപ്പമില്ലെന്നു കരുതിയാണ് മാതാപിതാക്കൾ ആദ്യമൊക്കെ മൊബൈൽ ഫോണ്‍ നൽകുന്നതും ഗെയിമുകൾക്കും മറ്റും അനുവദിക്കുന്നതും. എന്നാൽ, സാധാരണ ഗെയിമുകൾ ദിവസങ്ങൾക്കുള്ളിൽത്തന്നെ അവരെ മുഷിപ്പിക്കുന്നു. ആളുകളെ വെടിവച്ചു കൊല്ലുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്ന ഗെയിമുകളാണ് ഇന്നു മിക്കവർക്കും പ്രിയം. ഇത്തരം ഗെയിമുകളാണു കുട്ടികളെ അക്രമകാരികളാക്കുന്നതും. കാര്യങ്ങൾ വിവേചിച്ച് അറിയാനുള്ള കഴിവ് ലഭിക്കുന്നതിനു മുൻപേയുള്ള ഈ കളി മറ്റൊരു വിവേചനത്തിലേക്കാകും കുട്ടികളെ നയിക്കുക. സ്ക്രീനിൽ കാണുന്ന രീതിയിലുള്ള ഒരു ജീവിതമാകും അവർ പ്രതീക്ഷിക്കുക. സ്ക്രീനിൽ കാണുന്നത് അനുകരിക്കാനുള്ള ഒരു പ്രവണതയും അവരിലുണ്ടാകുന്നു.
കുടുംബവുമായി സമയം ചെലവഴിക്കാം
എല്ലാ ദിവസവും കുറച്ചു സമയമെങ്കിലും മാതാപിതാക്കൾ കുടുംബത്തിൽ കുട്ടികളുമായി സമയം ചെലവഴിക്കണം. ഈ സമയം മൊബൈൽ ഫോണ്‍ ഉൾപ്പെടെയുള്ള ഡിജിറ്റൽ സ്ക്രീനുകൾ ഓഫ് ചെയ്തു വയ്ക്കണം. ടെക് ഉപവാസം എന്നാണ് മനഃശാസ്ത്രജ്ഞർ ഇതിനു നൽകുന്ന പേര്. ഒരുമിച്ചിരുന്നു വീട്ടുകാര്യങ്ങളും സ്കൂളിലെ വിശേഷങ്ങളും പറയുന്നതിനും കളികളിൽ ഏർപ്പെടുന്നതിനും സാധിക്കണം.
കുട്ടികൾക്കു കുടുംബത്തിൽ അർഹിക്കുന്ന പ്രാധാന്യവും സ്ഥാനവും നൽകുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. വീട്ടിൽ കുട്ടികൾ ഒറ്റപ്പെടുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുത്. തനിക്കൊപ്പം എപ്പോഴും മാതാപിതാക്കളുണ്ട് എന്ന തോന്നൽ ഉണ്ടാകണം. കുടുംബ സുഹൃത്തുക്കളുടെ വീടുകളിലേക്കും മറ്റ് ഇഷ്ട ഇടങ്ങളിലേക്കും ഇടയ്ക്കിടെ സന്ദർശനം നടത്തുന്നതും കുട്ടികളുടെ മനസിന് ആനന്ദം പകരും. ചെറിയ ദൂരമുള്ള ഒരുമിച്ചുള്ള നടത്തവും നല്ലതാണ്.
നിയന്ത്രിക്കേണ്ടത് എങ്ങനെ?
കുട്ടികൾ വാശിപിടിക്കുന്പോൾ ഒരു തവണത്തേക്കു നൽകാം എന്നു കരുതി ഒരു കാരണവശാലും ഡിജിറ്റൽ സ്ക്രീനുകൾ കുട്ടികൾക്കു നൽകരുത്. എല്ലാ അർഥത്തിലും അതു തെറ്റായ സന്ദേശമായിരിക്കും കുട്ടികൾക്കു നൽകുക.
വെറുതേ വാശിപിടിച്ചാൽ എന്തും സാധിക്കാമെന്ന ചിന്ത കുട്ടികളിൽ ഉണ്ടാക്കുന്നതിന് ഇതു കാരണമാകും. പിന്നീട് മുഴുവൻ സമയവും സ്ക്രീനുകൾക്കു മുന്നിൽ സമയം ചെലവഴിക്കുകയും ചെയ്യും. ആവശ്യമുള്ളവ മാത്രം കുട്ടികൾക്കു കൊടുക്കുക. സ്ക്രീൻ ഉപയോഗം കൂടുതലുള്ള കുട്ടികൾക്കു സ്ക്രീനുകൾ നൽകുന്നതിനു നിയന്ത്രണം കൊണ്ടുവരിക. സ്ക്രീൻ നൽകുന്നതു ക്രമേണ കുറയ്ക്കുകയും പിന്നീടു പൂർണമായും ഇല്ലാതാക്കുകയും ചെയ്യാം. അഞ്ചു വയസിനു മുകളിലുള്ള കുട്ടികൾക്ക് അത്യാവശ്യമെങ്കിൽ ചുരുങ്ങിയ സമയം മാത്രമായി സ്ക്രീൻ ഉപയോഗം പരിമിതപ്പെടുത്തുക.
സ്ക്രീൻ ഉപയോഗം ആരോഗ്യകരമാകണം
ഡിജിറ്റൽ സ് ക്രീനുകളുടെ ഉപയോഗം ആരോഗ്യകരമായിരിക്കണമെന്നു കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ്(ഇംഹാൻസ്) ഡയറക്ടർ ഡോ.പി.കൃഷ്ണകുമാർ പറയുന്നു. മൊബൈൽ അഡിക്ഷൻ പ്രശ്നവുമായി ബന്ധപ്പെട്ടു നിരവധി പേരാണ് കൗണ്‍സിലിംഗിനും മറ്റുമായി എത്തുന്നത്. ടെക്നോളജി അഡിക്ഷനുമായി എത്തുന്നവരിൽ അധികവും എന്തെങ്കിലും തരത്തിലുള്ള ഒരു പ്രശ്നം ഉള്ളവരായിരിക്കും. ഉദാഹരണത്തിനു ചില കുട്ടികൾക്കു മറ്റു കുട്ടികളുമായും സമൂഹവുമായും ഇടപഴകുന്നതിനുള്ള കഴിവോ താൽപര്യമോ ഉണ്ടായിരിക്കണമെന്നില്ല. അവർ അന്തർമുഖരായിരിക്കും.
ഇത്തരം പ്രശ്നങ്ങൾ കണ്ടെത്തുകയും ചെറുപ്പത്തിൽത്തന്നെ പരിഹരിക്കുകയും വേണം. വീഡിയോ ഗെയിമുകൾ തികച്ചും അനാരോഗ്യകരവും അനാവശ്യവുമാണെന്നു പറയാം. പഠനത്തിനു കാര്യമായ സമയം ചെലവഴിക്കാത്തവർ ഒരു ഹോബിയായാണ് ഇത്തരം സ്ക്രീനുകളെ കാണുന്നത്. മുറിക്കുള്ളിൽ അടച്ചിരിക്കാതെ വീടിനു പുറത്തു ആരോഗ്യകരമായി സമയം ചെലവഴിക്കാനുള്ള അവസരം കുട്ടികൾക്കു നൽകണം.
മാതാപിതാക്കളോടു മനഃശാസ്ത്രജ്ഞനു ചോദിക്കാനുള്ളത്
സ്ക്രീനിന്റെ സാമീപ്യമില്ലാതെ മറ്റു പ്രവർത്തനങ്ങളിലും കളികളിലും ഏർപ്പെടാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ?
ഫോണ്‍ പരിശോധിക്കാതെ നിങ്ങൾക്കു വെറുതേ ഇരിക്കാനും കുടുംബവുമായി സംസാരിക്കാനും കഴിയുന്നുണ്ടോ? ഫേസ്ബുക്ക് പരിശോധിക്കാതെ നിങ്ങൾക്ക് അത്താഴം കഴിക്കാനും മുഖാമുഖ സംഭാഷണം നടത്താനും കഴിയുന്നുണ്ടോ? ദിവസം അവസാനിക്കുന്പോൾ ഉറങ്ങും മുൻപ് ഫോണിലെ മെസേജുകളും അപ്ഡേഷനുകളും നോക്കാതിരിക്കാൻ നിങ്ങൾക്കു സാധിക്കുമോ?
പ്രഭാതത്തിൽ എഴുനേറ്റാലുടൻ ഫോണ്‍ തിരയാതിരിക്കാൻ നിങ്ങൾക്കു സാധിക്കുമോ? ഈ ചോദ്യങ്ങളോടുള്ള മറുപടി ഇല്ല എന്നാണെങ്കിൽ നിങ്ങൾ മാതാപിതാക്കളാണ് കുറ്റക്കാർ. നിങ്ങളും ഡിജിറ്റൽ സ്ക്രീനിന്റെ മാന്ത്രിക വലയത്തിലാണ്.
വഴിമാറുമോ വലിയ രോഗങ്ങൾക്ക്?
അമിതമായ സ്ക്രീൻ ഉപയോഗം കാൻസർ പോലുള്ള വലിയ രോഗങ്ങൾക്കു വഴിമാറുമെന്ന് അടുത്തകാലത്തു സോഷ്യൽ മീഡിയ വഴി വലിയ പ്രചാരണം നടന്നിരുന്നു. എന്നാൽ, ഇതിനു ശാസ്ത്രീയ തെളിവുകൾ ലഭിച്ചിട്ടില്ല. ദീർഘനേരമുള്ള സ്ക്രീനുകളുടെ ഉപയോഗം റെറ്റിനോ ബ്ലാസ്റ്റോമ എന്ന രോഗാവസ്ഥയിലേക്കു നയിക്കുമെന്നായിരുന്നു പ്രചാരണം. കണ്ണിലെ റെറ്റിനയിൽ കണ്ടുവരുന്ന കാൻസറാണ് റെറ്റിനോ ബ്ലാസ്റ്റോമ. അഞ്ചുവയസിൽ താഴെയുള്ള കുട്ടികളിലാണ് ഇതു സാധാരണയായി കണ്ടുവരുന്നത്. നവജാത ശിശുക്കൾക്കു വരെ ഇതിന്റെ രോഗലക്ഷണങ്ങൾ കണ്ടുവരുന്നുണ്ട്. റെറ്റിനയോടു ചേർന്നുള്ള നാഡികളിലെ കോശങ്ങളിൽ മ്യൂട്ടേഷൻ സംഭവിക്കുകയും വലുതാകുകയും ചെയ്യുന്നു. അപകടകരമായ രീതിയിൽ വളരുന്ന ഈ കോശങ്ങൾ കണ്ണിലെ സാധാരണ കോശങ്ങളെ നശിപ്പിക്കുകയും വളർച്ച പ്രാപിക്കുകയും ചെയ്യും. റെറ്റിനയുടെ മുൻവശത്ത് ഒരു ട്യൂമറായി ഇതു രൂപപ്പെടുകയും ക്രമേണ കാഴ്ച കുറയുകയും ചെയ്യുന്നു. കണ്ണിന്റെ കൃഷ്ണമണിക്കുള്ളിൽ കാണപ്പെടുന്നു വെളുത്തനിറം, കൃഷ്ണമണി പുറത്തേക്ക് ഉന്തിനിൽക്കുന്ന അവസ്ഥ, കണ്പോളകളിലെ വീക്കം തുടങ്ങിയവയെല്ലാം ഇതിന്റെ പ്രാഥമിക ലക്ഷണങ്ങളാണ്. ജനിതകഘടനയിലെ കാൻസർ കോശങ്ങളുടെ സാന്നിധ്യം മാത്രമാണ് ഈ രോഗത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വടക്കൻ കേരളത്തിൽ ഈ രോഗം തെക്കൻ കേരളത്തെ അപേക്ഷിച്ചു കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നും ചെന്നൈയിലാണ് മിക്കവരും ചികിത്സയ്ക്കായി പോകുന്നത്.
സിലിക്കണ്‍വാലിയിലെ മാതാപിതാക്കൾ
ലോക ഐടി വ്യവസായത്തിന്റെ ആസ്ഥാനമായ സിലിക്കണ്‍ വാലിയിലേക്കു പോയാൽ അവിടെ നാം കാണുന്നത് വ്യത്യസ്തമായ കാഴ്ചകളാണ്. അവിടുള്ള ആഗോള ഐടി ഭീമന്മാർ തങ്ങളുടെ കുട്ടികളെ ചെറുപ്പം മുതൽ ടെക്നോളജിയുടെ ലോകത്തു കൈപിടിച്ചു നടത്തുകയാണെന്നു കരുതിയാൽ തെറ്റി. മൈക്രോ സോഫ്റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്സ്, ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സ് തുടങ്ങിയവരൊന്നും 14 വയസുവരെ സ്വന്തം മക്കൾക്കു യാതൊരു ഡിജിറ്റൽ വിനോദോപാദികളും നൽകിയിരുന്നില്ല. ഡിജിറ്റൽ വിനോദോപാദികളുടെ ശക്തിയെക്കുറിച്ച് അവർക്ക് നന്നായി അറിയാമായിരുന്നുവെന്നതു തന്നെ കാരണം. ബിൽ ഗേറ്റ്സ് ആകട്ടെ സ്വന്തം കുട്ടികൾ വീഡിയോ ഗെയിം കളിക്കുന്നതു പോലും വിലക്കിയിരുന്നു. അതിനാൽ അവർക്കു വേണ്ടുവോളം സമയം ഉറങ്ങാൻ ലഭിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഭക്ഷണ സമയത്തു തീൻമേശയിൽ മൊബൈൽ ഫോണിനു സ്ഥാനമില്ലായിരുന്നു. മറ്റു കുട്ടികൾക്കു നന്നേ ചെറുപ്പത്തിൽതന്നെ മൊബൈൽ ഫോണ്‍ ലഭിച്ചിരുന്നുവെന്നു പറഞ്ഞു മക്കൾ പരാതിപ്പെട്ടിരുന്നതായും ബിൽ ഗേറ്റ്സ് പറയുന്നു. വൈകുന്നേരങ്ങളിൽ ഒരുമിച്ചിരുന്ന് അത്താഴം കഴിക്കുന്പോൾ ടെലിവഷൻ ഓഫാക്കി തമാശകൾ പറയുകയും ചിരിക്കുകയും ചെയ്തു. നിയന്ത്രണങ്ങൾ കുട്ടികളെ അടിച്ചേൽപിക്കുകയല്ല, മറിച്ചു പറഞ്ഞ് മനസിലാക്കുകയാണു വേണ്ടതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അടുത്തിടെ യുട്യൂബ് സിഇഒയും അഞ്ച് കുട്ടികളുടെ അമ്മയുമായ സൂസൻ വോജ്സിക്കി പറഞ്ഞത് അവധിക്കാലത്തു തന്റെ കുട്ടികളെ ഫോണ്‍ ഉപയോഗിക്കാൻ പോലും അനുവദിക്കുന്നില്ലെന്നാണ്. ഗൂഗിൾ സിഇഒ ആയ സുന്ദർ പിച്ചൈ 11 വയസു കഴിഞ്ഞ തന്റെ മകനു മൊബൈൽ ഫോണ്‍ നൽകില്ലെന്നു മാത്രമല്ല അധിക സമയം ടിവി കാണാനും അനുവദിക്കില്ല. വളരെ കുറച്ചു സമയം മാത്രമാണ് കുടുംബാംഗങ്ങളെല്ലാം ടെലിവിഷനു മുന്നിൽ ചെലവഴിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
സിലിക്കണ്‍വാലിയിലെ പേരുകേട്ട പല സ്കൂളുകളിലും ഇപ്പോഴും ചോക്ക് ഉപയോഗിച്ച് എഴുതുന്ന ബോർഡുകൾ തന്നെയാണ് ഉപയോഗിക്കുന്നത്. പഠിപ്പിക്കുന്നതു ജീവിതവും.
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പിനുള്ള തയാറെട
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക് ഒരു കുട്ടി കുറച്ച് ബിസ്കറ്റുകളുമായി
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്ങുന്നുണ്ട്-അഗസ്ത്യഒബ്സർവേറ്ററി. വിദ്യാ
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃത്രിമ
ശീതളപാനീയങ്ങള്‍ കുടിച്ച് ആരോഗ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാത്തൊരവസ്ഥയിലാണ്. ഇന്ത്യന്‍ പ്രധാനമന്ത
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവധിയുണ്ട്. നോക്കിയും കണ്ടും കളിച്ചില്ലെങ്കില്‍
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്‍കരുതെന്ന മെസേജുകളോട് പ്രതികരിക്കരുത
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊരു പോക്കുണ്ടായിരുന്നു. ടിക്കറ്റെടുക്കാൻ
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യവും മലകളും കുന്നുകളും കടലും കായലും എല്ല
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ് ആളുകൾ മയങ്ങി വീണത്. മനംമയക്കുന്നതായ
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളിയിക്കുകയാണ് കേരളത്തിലെ മണിചെയിൻ തട്ട
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴിത്തര്‍ക്കം സംബന്ധിച്ച പരാതിയുമായി ഒരമ
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ്ങിയിരിക്കുകയാണ് കുട്ടികളുടെ ജീവിതം. പ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക്കുന്ന വടക്കാഞ്ചേരി... അകലെയല്ലാതെ കലക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്കൗണ്ടന്റുമാരും പ്രവാസികളും എല്ലാമടങ്ങു
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന്ന് കട്ടിലിൽ അവസാനിക്കുമെന്ന് കരുതിയ ജ
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍)
മാതാപിതാക്കള്‍ പെണ്‍കുഞ്ഞുങ്ങളെ അവര
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക. എന്നാൽ അമ്മായിയമ്മയുടെ റോളിലെത്തിയാൽ
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു. ഹിയറിംഗിനു വിളിച്ച കക്ഷികളില്‍ ഓരോരു
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ ഭര്‍തൃ
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെന്നു പറഞ്ഞ് അവര്‍ എന്റെ മോൾക്കു സ്വൈര്യ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളായ ഷബ്നയ്ക്ക് സ്വന്തം ജീവന് വെടിയേണ്ടിവ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷകളും സങ്കല്പങ്ങളുമുണ്ടാകും. പരസ്പര വി
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരും ജീവനക്കാരുമായി നാലഞ്ചു പേരുണ്ട്. പലപ്പോ
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റിലെ ഭരണാധികാരിയും മത ആചാര്യനുമായിരുന്ന
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോത്രവാസി പഞ്ചായത്തിൽ. മുതുവാൻ വിഭാഗം മാത്ര
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്നരവയസുകാരിയെ തട്ടിക്കൊണ്ടുപോയി. കുട്ട
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദിവസം കുട്ടികൾക്ക് സ്കൂളിലെത്താനാവില്ല. കാട
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ് തിരുവനന്തപുരം സ്വദേശിയായ അഖിൽ എന്ന
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്നാട്ടില്‍നിന്നു ചിന്നച്ചാമി എത്തിയത്. എസ
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരളത്തിന്റെ തീരാവേദനയാണ്. വീടിനു സമീപത്ത
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്രാര്‍ഥന ഒടുവില്‍ സഫലമായി. കൊല്ലം ഓയൂരി
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. മരുഭൂ
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കുടുംബം. കുടുംബനാഥൻ വർഷങ്ങളായി സൗദി അറ
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സുരേഷും. പ്ലസ് ടു വിദ്യാർഥിയാണ് ജേഷ്ഠൻ ആ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവന്റെയൊരു പവറുണ്ട്..? ഓടിയടുത്തെത്തി പീ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ സംഘം കണ്ടെത്തി. അടിവസ്ത്രം മാത്രം ധരിച്ച
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റുപുഴ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ആ
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക് ജീവിതമാർഗമായി മാറിയിരിക്കുകയാണ്.
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്പന്നമായ ഒരു ചരിത്രം കൂടിയുണ്ടിതിന്. നി
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്രതി എത്തുന്ന വ്യാജവാര്‍ത്തകളും ചിത്രങ്ങ
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം ചൊല്ലിപഠിക്കണം
അച്ഛന് കാട്ടുമീ കപടമാം ഗൗ
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറമിലെ ആകെയുള്ള 40 സീറ്റുകളിലേക്കും ഛത്തീസ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിനത്തിൽ സ്നേഹനിർഭരമായി ആശംസകൾ അറിയിക്
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണിമാർ വാഴുന്ന നാട്ടിൽ ഓരോ ദിവസം കഴിയുംതോ
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അപ്പോൾ ഒരു വീട്ടിലെ രണ്ടു പേർക്ക് ഒരേ ദിവ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ വരുന്നയാളുടെ വിഷമം എത്രമാത്രമായിരിക്
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികുമാറിന്റെ മൊബൈല്‍ ഫോണിലേക്ക് ഒരു കോള്‍ വ
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത് രാത്രിയും പത്ത് പകലുകളും ഈ ദിവസങ്ങളില
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലുകൾ അനുസരിച്ച് പഴക്കം കൂടിക്കൊണ്ടിരിക്
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പിനുള്ള തയാറെട
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക് ഒരു കുട്ടി കുറച്ച് ബിസ്കറ്റുകളുമായി
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്ങുന്നുണ്ട്-അഗസ്ത്യഒബ്സർവേറ്ററി. വിദ്യാ
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃത്രിമ
ശീതളപാനീയങ്ങള്‍ കുടിച്ച് ആരോഗ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാത്തൊരവസ്ഥയിലാണ്. ഇന്ത്യന്‍ പ്രധാനമന്ത
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവധിയുണ്ട്. നോക്കിയും കണ്ടും കളിച്ചില്ലെങ്കില്‍
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്‍കരുതെന്ന മെസേജുകളോട് പ്രതികരിക്കരുത
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊരു പോക്കുണ്ടായിരുന്നു. ടിക്കറ്റെടുക്കാൻ
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യവും മലകളും കുന്നുകളും കടലും കായലും എല്ല
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ് ആളുകൾ മയങ്ങി വീണത്. മനംമയക്കുന്നതായ
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളിയിക്കുകയാണ് കേരളത്തിലെ മണിചെയിൻ തട്ട
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴിത്തര്‍ക്കം സംബന്ധിച്ച പരാതിയുമായി ഒരമ
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ്ങിയിരിക്കുകയാണ് കുട്ടികളുടെ ജീവിതം. പ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക്കുന്ന വടക്കാഞ്ചേരി... അകലെയല്ലാതെ കലക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്കൗണ്ടന്റുമാരും പ്രവാസികളും എല്ലാമടങ്ങു
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന്ന് കട്ടിലിൽ അവസാനിക്കുമെന്ന് കരുതിയ ജ
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍)
മാതാപിതാക്കള്‍ പെണ്‍കുഞ്ഞുങ്ങളെ അവര
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക. എന്നാൽ അമ്മായിയമ്മയുടെ റോളിലെത്തിയാൽ
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു. ഹിയറിംഗിനു വിളിച്ച കക്ഷികളില്‍ ഓരോരു
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ ഭര്‍തൃ
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെന്നു പറഞ്ഞ് അവര്‍ എന്റെ മോൾക്കു സ്വൈര്യ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളായ ഷബ്നയ്ക്ക് സ്വന്തം ജീവന് വെടിയേണ്ടിവ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷകളും സങ്കല്പങ്ങളുമുണ്ടാകും. പരസ്പര വി
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരും ജീവനക്കാരുമായി നാലഞ്ചു പേരുണ്ട്. പലപ്പോ
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റിലെ ഭരണാധികാരിയും മത ആചാര്യനുമായിരുന്ന
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോത്രവാസി പഞ്ചായത്തിൽ. മുതുവാൻ വിഭാഗം മാത്ര
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്നരവയസുകാരിയെ തട്ടിക്കൊണ്ടുപോയി. കുട്ട
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദിവസം കുട്ടികൾക്ക് സ്കൂളിലെത്താനാവില്ല. കാട
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ് തിരുവനന്തപുരം സ്വദേശിയായ അഖിൽ എന്ന
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്നാട്ടില്‍നിന്നു ചിന്നച്ചാമി എത്തിയത്. എസ
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരളത്തിന്റെ തീരാവേദനയാണ്. വീടിനു സമീപത്ത
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്രാര്‍ഥന ഒടുവില്‍ സഫലമായി. കൊല്ലം ഓയൂരി
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. മരുഭൂ
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കുടുംബം. കുടുംബനാഥൻ വർഷങ്ങളായി സൗദി അറ
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സുരേഷും. പ്ലസ് ടു വിദ്യാർഥിയാണ് ജേഷ്ഠൻ ആ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവന്റെയൊരു പവറുണ്ട്..? ഓടിയടുത്തെത്തി പീ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ സംഘം കണ്ടെത്തി. അടിവസ്ത്രം മാത്രം ധരിച്ച
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റുപുഴ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ആ
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക് ജീവിതമാർഗമായി മാറിയിരിക്കുകയാണ്.
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്പന്നമായ ഒരു ചരിത്രം കൂടിയുണ്ടിതിന്. നി
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്രതി എത്തുന്ന വ്യാജവാര്‍ത്തകളും ചിത്രങ്ങ
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം ചൊല്ലിപഠിക്കണം
അച്ഛന് കാട്ടുമീ കപടമാം ഗൗ
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറമിലെ ആകെയുള്ള 40 സീറ്റുകളിലേക്കും ഛത്തീസ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിനത്തിൽ സ്നേഹനിർഭരമായി ആശംസകൾ അറിയിക്
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണിമാർ വാഴുന്ന നാട്ടിൽ ഓരോ ദിവസം കഴിയുംതോ
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അപ്പോൾ ഒരു വീട്ടിലെ രണ്ടു പേർക്ക് ഒരേ ദിവ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ വരുന്നയാളുടെ വിഷമം എത്രമാത്രമായിരിക്
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികുമാറിന്റെ മൊബൈല്‍ ഫോണിലേക്ക് ഒരു കോള്‍ വ
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത് രാത്രിയും പത്ത് പകലുകളും ഈ ദിവസങ്ങളില
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലുകൾ അനുസരിച്ച് പഴക്കം കൂടിക്കൊണ്ടിരിക്
Latest News
ഡൊമിനിക് മാര്ട്ടിന് ഏക പ്രതി; കളമശേരി സ്ഫോടനത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു
ജെസ്ന കേസ്; തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ
പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് തെര. കമ്മീഷന്
മലേഷ്യയില്‍ പരിശീലനപറക്കലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു;10 മരണം
""പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണം''; അന്‍വറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
Latest News
ഡൊമിനിക് മാര്ട്ടിന് ഏക പ്രതി; കളമശേരി സ്ഫോടനത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു
ജെസ്ന കേസ്; തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ
പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് തെര. കമ്മീഷന്
മലേഷ്യയില്‍ പരിശീലനപറക്കലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു;10 മരണം
""പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണം''; അന്‍വറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top