2019-20 സാന്പത്തിക വർഷത്തിലെ പ്രധാന മാറ്റങ്ങൾ
കഴിഞ്ഞ മാസം കേന്ദ്ര സർക്കാർ അവതരിപ്പിച്ച സാന്പത്തിക ബജറ്റിൽ രണ്ടു സുപ്രധാന ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചത്.

2019-20ലെ റിബേറ്റ്

നികുതി ബാധക വരുമാനം (Total Income/Taxable Inco me) അഞ്ചു ലക്ഷം രൂപയിൽ താഴെയാണെങ്കിൽ 87എ പ്രകാരം 12,500 രൂപയുടെ റിബേറ്റാണ് പ്രഖ്യാപിച്ചത്. 2018-19 സാന്പത്തിക വർഷം നികുതി ബാധക വരുമാനം മൂന്നര ലക്ഷം വരെയുള്ളവർക്ക് 2500 രൂപയുടെ റിബേറ്റാണ് നൽകിയത്.

രണ്ടര ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ അഞ്ചു ശത മാനം നികുതി. അതായത് 12, 500 രൂപ. പക്ഷേ നികുതി ബാധക വരുമാനം അഞ്ചു ലക്ഷത്തിൽ താഴെയാണെങ്കിൽ പരമാവധി 12,500 രൂപ റിബേറ്റ്. എന്നാൽ ആദായനികുതിയുടെ ഒഴിവു പരിധി ഉയർത്തിയിട്ടില്ല. നിലവിലും രണ്ടരലക്ഷം രൂപ വരെ നികുതിയില്ല. രണ്ടര ലക്ഷത്തിനുമുകളിൽ അഞ്ചു ലക്ഷം വരെ 5% നികുതിയായ 12,500 രൂപ റിബേറ്റിലൂടെ ഇല്ലാതാകും. ചുരുക്കത്തിൽ നികുതി ബാധക വരുമാനം അഞ്ചു ലക്ഷത്തിൽ താഴെയാണെങ്കിൽ നികുതിയില്ല.

2019-20 ലെ സ്റ്റാൻഡേർഡ് ഡിഡക്‌‌ഷൻ

ഈ സാന്പത്തിക വർഷം (2018-19) 40,000 രൂപയായിരുന്നു സ്റ്റാൻഡേർഡ് ഡിഡക്‌‌ഷൻ. 2019-20 സാന്പത്തിക വർഷത്തിൽ ഇത് 50,000രൂപയായി ഉയർത്തി.

80സി പ്രകാരം പിഎഫ് ഉൾപ്പെടെയുള്ള നിക്ഷേപങ്ങളും മറ്റും 1.5 ലക്ഷം രൂപ വരെ കുറയ് ക്കാം. ഇതിന്‍റെ പരിധിയിൽ മാറ്റം വന്നിട്ടില്ല.

ചുരുക്കത്തിൽ രണ്ടര ലക്ഷം രൂപ വരെ ഒഴിവു പരിധിയും 50,000രൂപ സ്റ്റാൻഡേർഡ് ഡിഡക്‌‌ഷനും 80സി പ്രകാരമുള്ള നിക്ഷേപങ്ങളുടെ പേരിൽ ഒന്ന ര ലക്ഷം രൂപയും 12,500 രൂപയുടെ റിബേറ്റും കണക്കു കൂട്ടിയാൽ ആകെ വരുമാനം ഏഴു ലക്ഷം രൂപയിൽ താഴെയുള്ളവർക്ക് 2019-20 സാന്പത്തിക വർഷത്തിൽ നികുതി വരില്ല.

നികുതി ബാധക വരുമാനം 5 ലക്ഷത്തിൽ കൂടിയാൽ

ആകെ വരുമാനത്തിൽനിന്നും തൊഴിൽ നികുതിയും സ്റ്റാൻഡേർഡ് ഡിഡക്‌‌ഷനായ 50, 000 രൂപയുടെ കുറവും തുടർന്ന് 80 സി പ്രകാരം നിക്ഷേപത്തിന്‍റെ പേരിൽ പരമാവധി ഒന്നര ലക്ഷം രൂപയും കുറവ് വരുന്നു. തുടർന്നു വരുന്ന നികുതി ബാധക വരുമാനത്തിൽ രണ്ടരലക്ഷം വരെ നികുതി ഇല്ല. രണ്ടര ലക്ഷത്തിനും അഞ്ചു ലക്ഷത്തിനും നികുതി 5%= 12,500. അഞ്ചു ലക്ഷത്തിനും പത്തു ലക്ഷത്തിനുമിടയിൽ 20% നികുതി. പത്തു ലക്ഷത്തിനു മുകളിൽ 30% നികുതി. ഇതിനു പുറമേ 4% സെസും.

അധികാരത്തിൽ വരുന്ന കേന്ദ്രസർക്കാരിന്‍റെ നയങ്ങൾക്കനുസരിച്ച് 2019-20 വർഷത്തിൽ ചിലപ്പോൾ നേരിയ മാറ്റങ്ങളുണ്ടാകാം.