Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഇതാ ഒരു പാഠപുസ്തകം
തോൽക്കാൻ മനസില്ലാത്തവർ -3/ റിച്ചാർഡ് ജോസഫ്
ജനനസർട്ടിഫിക്കറ്റിനൊപ്പം മരണസർട്ടിഫിക്കറ്റും ലഭിച്ച ഒരാൾ. ഇരുകൈകളും കാലുകളുമില്ലാതെ ജനിച്ച ഷിഹാബിന് ഡോക്ടർമാർ വിധിച്ച പരമാവധി ആയുസ് മൂന്നു മാസം മാത്രം. എന്നാൽ വെല്ലുവിളികൾക്കു മുന്നിൽ മുട്ടുമടക്കാതെ പരിമിതികളെ കാറ്റിൽപറത്തി സമൂഹത്തിനു മുന്നിൽ പുതിയ ചരിത്രം കുറിക്കുകയാണ് ഷിഹാബ്. ജീവിക്കണമെന്ന വാശിയുണ്ടായിരുന്ന ഷിഹാബിനെ മുന്നോട്ടു നയിച്ചതു സ്വപ്നങ്ങളായിരുന്നു. കൂടുതൽ അടുത്തറിയുന്പോൾ ഒന്നു മനസിലാകും. പി.കെ.ഷിഹാബ് എന്ന ഷിഹാബുദ്ദീൻ പുക്കോട്ടൂർ ഒരു പാഠപുസ്തകമാണെന്ന്, നിരവധി പേർക്കു വെളിച്ചം പകരുന്ന ഒരു പാഠപുസ്തകം.
മലപ്പുറം പൂക്കോട്ടൂർ സ്വദേശി അബൂബക്കറിന്റെയും മെഹജാബിയുടെയും അഞ്ചാമത്തെ മകനായാണ് ഷിഹാബ് ജനിച്ചത്. ജന്മനാ കൈകാലുകളില്ലാതെ ജനിച്ച കുഞ്ഞുഷിഹാബിനെ കണ്ടപ്പോൾ ആ മാതാപിതാക്കൾ തളർന്നില്ല. പകർന്നു നൽകിയതു സ്നേഹത്തിന്റെ തണലും പ്രോത്സാഹനവും. അതു വെറുതെയായില്ലെന്നു കാലം തെളിയിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ഷിഹാബ് ഇന്ന് മികച്ച ഒരു മോട്ടീവേറ്റീവ് പ്രസംഗകൻ കൂടിയാണ്. ചിത്രരചന, നൃത്തം, അഭിനയം, കീബോർഡ്, വയലിൻ തുടങ്ങിയവയിലെല്ലാം പ്രാവീണ്യമുള്ള ഷിഹാബ് മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ പ്രമുഖർക്കൊപ്പം നിരവധി ടെലിവിഷൻ ഷോകളും ചെയ്തിട്ടുണ്ട്. കൈകാലുകളില്ലാതെ ക്രിക്കറ്റും ഫുട്ബോളും കളിക്കുന്ന ഷിഹാബുദ്ദീനെ സുഹൃത്തുക്കൾ പോലും തെല്ലൊരു അന്പരപ്പോടെയാണ് നോക്കിക്കാണുന്നത്.
അമ്മയുടെ വാക്കുകൾ
ജനിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും എഴുന്നേൽക്കാൻ സാധിക്കാതെ കിടക്കയിൽത്തന്നെ കിടക്കുന്പോൾ തന്റെ സഹോദരന്മാർ അമ്മയുടെ കൈപിടിച്ചു നടക്കുന്നത് ഷിഹാബ് അദ്ഭുതത്തോടെ നോക്കി നിന്നിരുന്നു. ഒരിക്കൽ ഷിഹാബ് അമ്മയോടു ചോദിച്ചു, എന്നാണ് എനിക്കും അവരെപ്പോലെ നടക്കാൻ സാധിക്കുക എന്ന്. എന്നാൽ ഉമ്മയുടെ മറുപടി മറ്റൊന്നായിരുന്നു. കാലുകൾ ഉള്ള സഹോദരന്മാർ നടക്കുന്പോഴല്ല, ഇല്ലാത്ത കാലുകൾ കൊണ്ട് നീ നടക്കുന്പോൾ ലോകത്ത് ഏറ്റവും സന്തോഷിക്കുന്ന അമ്മ താനായിരിക്കുമെന്നായിരുന്നു ആ അമ്മയുടെ മറുപടി. അന്നു മുതലായിരുന്നു ഇല്ലാത്ത കാലുകൾകൊണ്ട് ഷിഹാബ് നടക്കാനുള്ള പരിശ്രമം ആരംഭിച്ചത്.
അഞ്ചാമൻ
അച്ഛനും അമ്മയ്ക്കും ഏഴുമക്കളിൽ അഞ്ചാമനായാണ് ഷിഹാബ് ജനിക്കുന്നത്. എന്നാൽ മറ്റുകുട്ടികൾക്കു നൽകുന്ന എല്ലാ സന്തോഷവും സൗഭാഗ്യവും തന്നാണ് അവർ എന്നെ വളർത്തിയത്. നമുക്കൊരു സ്വപ്നമുണ്ടെങ്കിൽ, ആ സ്വപ്നത്തിനു വേണ്ടി നാം പ്രവർത്തിക്കുന്നുണ്ടെങ്കിൽ വിജയം ഉറപ്പാണ്. ആ സ്വപ്നങ്ങളായിരുന്നു തന്നെ ജീവിക്കാൻ പ്രേരിപ്പിച്ചതെന്നു ഷിഹാബുദ്ദീൻ പറയുന്നു.
കട്ടെടുത്തു പഠിച്ച പുസ്തകങ്ങൾ
ഷിഹാബിനെ കുട്ടിക്കാലത്ത് സ്കൂളിൽ വിട്ടു പഠിപ്പിക്കാൻ ആ മാതാപിതാക്കൾക്കു സൗകര്യമുണ്ടായിരുന്നില്ല. എന്നാൽ പഠിക്കണമെന്നും അറിവ് നേടണമെന്നുമുള്ള ആഗ്രഹമായിരുന്നു ഷിഹാബിന്റെ മനസുനിറയെ. സഹോദരങ്ങളുടെ പാഠപുസ്തകൾ കട്ടെടുത്തായിരുന്നു ഷിഹാബ് പഠനം ആരംഭിച്ചത്. ജ്യേഷ്ഠന്മാർ പഠിച്ചിട്ടു വയ്ക്കുന്ന പുസ്തകത്താളുകളിൽ നിന്നും ലഭിച്ച അറിവിന്റെ ആദ്യാക്ഷരങ്ങൾ എന്നും ഷിഹാബിനു കൗതുകമായിരുന്നു. പഠിക്കാനുള്ള ഷിഹാബിന്റെ ആഗ്രഹം മനസിലാക്കിയ മാതാപിതാക്കൾ എട്ടാം ക്ലാസ് മുതലാണ് സ്കൂളിൽ ചേർത്ത് പഠിപ്പിക്കാൻ ആരംഭിച്ചത്. ഹൈസ്കൂളിൽ പഠിക്കുന്നതിനായി ചേരുന്നതിനുള്ള പ്രവേശന പരീക്ഷയും വിജയിച്ചിരുന്നു ഷിഹാബ്. പിന്നെ ദിവസവും അച്ഛൻ സ്കൂട്ടറിൽ സ്കൂളിൽ കൊണ്ടുവിട്ടു പഠിപ്പിച്ചു. പഠിക്കാൻ ഒട്ടും മോശമായിരുന്നില്ല ഷിഹാബ്. ഒടുവിൽ 96 ശതമാനം മാർക്ക് നേടിയാണ് ഷിഹാബ് പത്താം ക്ലാസ് വിജയിച്ചത്.
പ്രസന്നമായ ചിന്തകൾ
ജീവിതത്തിന്റെ ഒാരോ നിമിഷവും എങ്ങനെ സന്തോഷപ്രദമാക്കാം എന്ന ചിന്തമാത്രമാണ് ഷിഹാബിന്റെ മനസിലുള്ളത്. അധികംപേർക്ക് ലഭിക്കാത്ത ഒരു അവസരമാണ് തന്റെ കുറവുകളിലൂടെ തനിക്കു ലഭിച്ചിരിക്കുന്നത്. ആ അവസരം പരമാവധി പ്രയോജനപ്പെടുത്തണം. സമൂഹത്തിലെ ഭിന്നശേഷിക്കാരായവർക്കു മുഖ്യധാരയിലേക്കെത്തുന്നതിന് തനിക്ക് ചെയ്യാൻ കഴിയുന്നതു ചെയ്യണം.
ചിത്രരചനയിലേക്ക്
ചെറുപ്പം മുതൽ ഷിഹാബിന്റെ മനസിൽ കയറിക്കൂടിയ ഒന്നാണ് ചിത്രരചന. ബ്രഷ് കടിച്ചുപിടിച്ച് ചിത്രങ്ങൾ വരയ്ക്കാൻ സാധിക്കുമോ എന്നാണ് ആദ്യം പരീക്ഷിച്ചത്. പിന്നീട് കൈയുടെ ഭാഗങ്ങൾ കൊണ്ടും ചിത്രം വരയ്ക്കുന്നതിനായി ബ്രഷ് പിടിക്കാനാകുമോ എന്നു നോക്കി. ഇന്ന് ബ്രഷ് കടിച്ചുപിടിച്ചും കൈയുടെ ഭാഗങ്ങൾകൊണ്ടും ചിത്രം വരയ്ക്കുന്നുണ്ട് ഷിഹാബ്. വരച്ച ചിത്രങ്ങൾ മോഹൻലാൽ ഉൾപ്പെടെയുള്ള പ്രമുഖർക്കു കൊടുക്കുന്നതിനും സാധിച്ചിട്ടുണ്ട്.
അംഗീകാരങ്ങൾ
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ഷിഹാബ് 2012ൽ മലപ്പുറം ജില്ലയിലെ ഏറ്റവും നല്ല ചിത്രകാരനുള്ള സംഘമിത്രയുടെ പുരസ്കാരവും നേടിയിട്ടുണ്ട്. ഒരു വർഷത്തോളം ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റിൽ എംപവർ എന്ന പ്രോഗ്രാമിന്റെ അവതാരകനായി. സ്നേഹമാണ് ഏറ്റവും വലിയ മാജിക് എന്ന പാഠം താൻ പഠിച്ചത് മുതുകാടിൽ നിന്നാണെന്ന് ഷിഹാബ് പറയുന്നു. മാതാപിതാക്കൾ കഴിഞ്ഞാൽ സുഹൃത്തുക്കളാണ് തനിക്ക് ഏറ്റവുമധികം പ്രോത്സാഹനം നൽകുന്നതെന്നു ഷിഹാബ് പറയുന്നു.
നമുക്കും വരയ്ക്കാം
പൊരുതിനേടിയ വിജയത്തിന്റെ പ്രചോദനവുമായാണ് ഷിഹാബുദ്ദീൻ സമൂഹത്തിൽ നിലകൊള്ളുന്നത്. സ്വന്തം ഇടത്തിലിരുന്ന് മറ്റുള്ളവരോടു സംസാരിക്കുന്ന ഷിഹാബിനു പറയാനുള്ളത് ഇതാണ്. തന്റെ ജീവിതംകൊണ്ട് ഒരാൾക്ക് സന്തോഷം പകർന്നു നൽകുന്നതിനു സാധിച്ചാൽ അതാണ് ലോകത്തിൽ ഏറ്റവും വലിയ കാര്യം. ദൈവം തന്നതിനെക്കുറിച്ചു മാത്രം ചിന്തിക്കുക. തരാൻ മറന്നതിനെക്കുറിച്ച് ഓർമിക്കരുത്. സ്വപ്നങ്ങൾ കാണണം. ജീവിതമാകുന്ന കാൻവാസിൽ നാം ചിത്രങ്ങൾ വരയ്ക്കണം- പകർത്തി വരയ്ക്കുന്നതിനു മറ്റുള്ളവർക്കു പ്രചോദനമാകുന്ന ചിത്രങ്ങൾ.
കൈപിടിച്ച് ഷഹന ഫാത്തിമ
ടെലിവിഷൻ ഷോകളിലും മറ്റും നിറഞ്ഞുനിൽക്കുന്ന സമയത്താണ് ഷിഹാബിന്റെ ജീവിതത്തിലേക്കു പുതിയൊരു അതിഥിയെത്തുന്നത്. കോട്ടയം സ്വദേശിനി ഷഹന ഫാത്തിമ. ടെലിവിഷൻ ഷോകളിലൂടെ മാത്രം കണ്ടിട്ടുള്ള ഷിഹാബിനെ ആദ്യം വിളിച്ചത് ഷഹന തന്നെ. ആ സൗഹൃദം വളർന്നു. എങ്കിലും പിജി പഠനത്തിനിടെ ഇടയ്ക്കു കുറച്ച് നാൾ വലിയ ഫോണ്‍വിളിയൊന്നും ഉണ്ടായിരുന്നില്ലെന്നു ഷിഹാബ് പറയുന്നു. പിന്നീട് ഷിഹാബ് തിരുവനന്തപുരത്ത് ജോലി ചെയ്യുന്നതിനിടെയാണ് ഇവർ തമ്മിൽ ആദ്യമായി കാണുന്നത്. ഷിഹാബിന്റെ ഒരു സ്റ്റേജ് പ്രോഗ്രാം കാണുന്നതിനായി ഷഹാന മാതാപിതാക്കൾക്കൊപ്പം തിരുവനന്തപുരത്ത് എത്തുകയായിരുന്നു. അവിടെ വച്ചാണ് ഇവർ കൂടുതലായി സംസാരിക്കുന്നതും വിവാഹം കഴിക്കുന്നതിനു തീരുമാനിക്കുന്നതും. പിന്നീട് വീട്ടുകാർ തന്നെ ആലോചിച്ച് വിവാഹം നടത്തുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 15നാണ് ഷഹന ഷിഹാബിന്റെ സ്വന്തമായത്.
(തുടരും)
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
രണ്ടായിരം വര്‍ഷം മുന്‍പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങള്‍
രണ്ടായിരം വര്‍ഷം മുന്‍പു കടലില്‍ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന്
ഇടയിലെക്കാട്ടെ വാനരസദ്യ
ഒരുമയുടെ ഓണമെന്നാൽ കാസർഗോഡുകാർക്ക് മനുഷ്യർ മാത്രം ആഘോഷിക്കുന്ന ഓണമല്ല. മന
Latest News
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
Latest News
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top