Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഉടഞ്ഞുതീരുന്ന കളിമണ്‍ ജീവിതങ്ങൾ
ഒരിടവഴികയറിച്ചെല്ലുന്ന പൊതുനിരത്ത്. അതിനോരത്ത് നിരനിരയായി ഏതാനും വീടുകൾ. അതിലൊന്നിൽ വീടിനോടുചേർന്നൊരു ആല കാണാം. അവിടെ, അന്യംനിന്നുപോകുന്ന ഒരു സംസ്കാരത്തെയും തൊഴിലിനേയും അവസാനശ്വാസംവരെ പിടിച്ചുനിർത്താൻ പാടുപെടുന്ന ഒരു മനുഷ്യനുണ്ട്, അതാണ് കാശൻ. കൈയിലും ദേഹത്തും കളിമണ്ണിന്റെ നിറവും മണവും പതിഞ്ഞയാൾ.
ഉളംകൈയിലുള്ള മുളവടികൊണ്ട് മുന്നിലുള്ള ചക്രത്തിൽ ആഞ്ഞുതിരിക്കുകയാണ് കാശൻ. അതിനൊപ്പം ഉയർന്നുവരുന്ന കളിമണ്പാത്രത്തിന്റെ പ്രാകൃതരൂപത്തെ കൈവിരലുകൾകൊണ്ട് തഴുകി സുന്ദരമായ നിർമിതിയിലേക്ക് നയിക്കുന്നു. കളിമണ്ണിൽ ദൈവത്തിന്റെ കരസ്പർശംപോലെ സുന്ദരവും വിസ്മയവുമായ കാഴ്ച.
കാശൻ ഒരു പ്രതീകമാണ്. കേരളത്തിലങ്ങോ ളമിങ്ങോളമുള്ള കുംഭാരൻമാരുടെ അതിജീവനത്തിന്റെ പ്രതീകം. പാലക്കാട് കൊടുവായൂരിൽ ചെത്തിയോടിൽ കാശന് വയസ് അറുപതു കഴിഞ്ഞു. കുംഭാര കുടുംബമായതുകൊണ്ടുതന്നെ കളിമണ്ണിൽ പിച്ചവച്ചും കളിച്ചും വളർന്നു. പിന്നീടത് ജീവശ്വാസമായി. അന്നുമിന്നും കളിമണ്ണില്ലാത്തൊരു ജീവിതം ഇയാൾക്കില്ല. മറ്റുള്ളവരെപ്പോലെ കുടുംബം, കുട്ടികൾ എല്ലാം കളിമണ്ണാണ് നൽകിയത്. എണ്ണിയാലൊടുങ്ങാത്തത്ര കളിമണ്പാത്രങ്ങൾ നിർമിച്ചു. എന്നാൽ ആധുനിക നഗരവേഗങ്ങളിൽ പിടിച്ചുനിൽക്കാനാവാതെ കാശനെപ്പോലെയുള്ള കുംഭാരസമുദായം ഇന്ന് നിലനിൽപ്പിനായി പൊരുതുകയാണ്.
കുടുംബത്തിലെ പലരും കുലത്തൊഴിൽ ഉപേക്ഷിച്ചു. പുതുതലമുറയും ഈ തൊഴിലിനോട് മുഖം തിരിച്ചു. അങ്ങനെ കാലത്തിന്റെ വികൃതികളിൽ കളിമണ്‍പാത്ര നിർമാണം വിസ്മൃതിയിലേക്ക് ഉടഞ്ഞുടഞ്ഞുപോവുകയാണ്. അപ്പോഴും മരിക്കുംവരെ ഈ തൊഴിൽതന്നെ ചെയ്യുന്ന കാശനെപ്പോലെയുള്ളവർ ഒരു സംസ്കാരത്തിന്റെ മൂല്യവും ചോദ്യചിഹ്നവുമായി ശേ
ിക്കുന്നു.
കരവിരുതിന്റെ ആല
കുംഭാരൻമാർ കുബേരൻമാരല്ല. പക്ഷേ കലാകാരൻമാരാണ്. വെറും പച്ചമണ്ണിനെ കുഴച്ച് അതിനെ ചക്രത്തിലിട്ട്് കറക്കി പാത്രരൂപത്തിലാക്കുന്നത് കലയുടെ മറ്റൊരു മനോഹരനിമിഷം. തങ്ങളുടെ ഭാവനയ്ക്കനുസരിച്ച് പല ഡിസൈനുകളും പാത്രങ്ങളിൽ വരുത്താറുണ്ട്. കൃത്യമായ അളവിൽ ഒരേ തൂക്കത്തിലായിരിക്കും മണ്‍പാത്രം നിർമിക്കുന്നത്. കറിക്കലം, കള്ളുപാനി, ചോറുകലം,കുണ്ട്ളി (വെള്ളം നിറച്ചുവയ്ക്കുന്ന വലിയ കുടങ്ങൾ), അപ്പച്ചട്ടി, ചീനച്ചട്ടി, പൂച്ചട്ടികൾ തുടങ്ങി സന്പാദ്യത്തിന്റെ ആദ്യരൂപമായ ഹുണ്ടികവരെ ഈ ആലകളിൽ പിറവിയെടുക്കുന്നു.
നിർമാണരീതി
കളിമണ്ശേഖരിച്ച് അതിനെ ഉണക്കിയെടുക്കുകയാണ് ആദ്യംചെയ്യുക. ഇതിനെ ചെറിയ കഷ്ണങ്ങളായി ഉടച്ച് പൊടിക്കും. പിന്നീട് കുഴച്ച് ചക്രത്തിൽവയ്ക്കുന്നതോടെ ഒരുദിവസത്തെ പണിതുടങ്ങുകയായി. ചക്രംകറക്കുകയും ഒരേസമയം മണ്ണിനെ പാത്രരൂപത്തിലാക്കുകയും എന്ന ആയാസകരമായ ദൗത്യമാണ് അടുത്തത്. ഒരുദിവസം വ്യത്യസ്തങ്ങളായ നാൽപ്പതോളം പാത്രങ്ങൾവരെ കാശൻ നിർമിക്കും. ചക്രത്തിൽനിന്നെടുക്കുന്ന പാത്രങ്ങൾ മൂന്നാംദിനമാണ് കൊട്ടുപലകയും കൊട്ടുകല്ലുമുപയോഗിച്ച് പൂർണരൂപത്തിലാക്കുന്നത്. പിന്നീട് ഇതിനെ ചൂളയിൽവച്ച് ചൂടാക്കിയെടുക്കും. ചുരുക്കത്തിൽ ഒരുപാത്രം വിൽപ്പനയ്ക്കെത്തിക്കാൻ മൂന്നുദിനത്തെ പരിശ്രമം വേണം.
പ്രതീക്ഷകൾ ഉടയുന്നു
പണ്ടുകാലങ്ങളിൽ ഏറെ ആവശ്യകതയുണ്ടായിരുന്ന മണ്‍പാത്രങ്ങൾ ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്. കളിമണ്ണ് ലഭിക്കുന്നതിനുള്ള നിയമതടസങ്ങൾ, ആവശ്യക്കാർ കുറഞ്ഞത്, അധ്വാനത്തിനുള്ള വരുമാനംകൂടി ലഭിക്കാത്തതുമെല്ലാം ഇവരെ പാടെ തളർത്തി.
ചൂളകൾക്കാവശ്യമായ വിറക്, ചകിരി,വൈക്കോൽ എന്നിവയുടെ വിലവർധനവും ക്ഷാമവും തിരിച്ചടിയായി. സർക്കാരിൽനിന്നോ മറ്റുവകുപ്പുകളിൽനിന്നോ ധനസഹായങ്ങളും ലഭിക്കുന്നില്ല. പുതുതലമുറകളും ഈ കുടിൽവ്യവസായത്തോട് മുഖം തിരിക്കുന്നതോടെ ഒരു സംസ്കാരത്തിന്റെ കുല ത്തൊഴിൽ പാടെ മണ്ണോടു ചേരുകയാണ്. ഒരു പെട്ടി ഓട്ടോ കളിമണ്‍ ലഭിക്കണമെങ്കിൽ 750 രൂപയോളം നൽകണം. വാഹനവാടക വേറെയും. പാടങ്ങളിൽ നിന്ന് അഞ്ച് അടിയോളം മേൽ മണ്ണ് നീക്കം ചെയ്തെങ്കിൽ മാത്രമേ യോജിച്ച കളിമണ്ണ് ലഭിക്കൂ. വയലുകളിൽ കുഴിയെടുത്താൽ അവ പുറത്തുനിന്ന് മണ്ണ് കൊണ്ടുവന്ന് നികത്തണം എന്നാണ് റവന്യു വകുപ്പിന്റെ നിർദേശം. ഇത്തരം നിയമങ്ങളെല്ലാം ഇവർക്കു തിരിച്ചടിയായി.
ഇവരെന്തുചെയ്യും..?
സംസ്ഥാനത്ത് ആകെ ഒന്നര ലക്ഷത്തോളം ആളുകൾ ഈ മേഖലയിൽ ജോലിയെടുക്കുന്നുണ്ട്. പാലക്കാട് ജില്ലയിലെ തേനൂർ, വണ്ടിത്താവളം, കൊഴിഞ്ഞാന്പാറ, കുഴൽമന്ദം, പല്ലശ്ശന, പല്ലാവൂർ, തിരുവില്വാമല, തൃപ്പാളൂർ,വണ്ടാഴി,കാവശേരി, വാവുള്ള്യാപുരം, കൊണ്ടാവി, പട്ടാന്പി,ഷൊർണൂർ,ഒറ്റപ്പാലം, മണ്ണാർക്കാട്, തേങ്കുറിശ്ശി എന്നിവിടങ്ങളിലായി ഇരുപതിനായിരത്തോളം ആളുകൾ മണ്‍പാത്ര നിർമാണം ഉപജീവനമായി സ്വീകരിച്ചവരാണ്.
നൂറുരൂപയ്ക്കു താഴെ വിലവരുന്ന പാത്രങ്ങളാണ് ഇവർ നിർമിക്കുന്നത്. 80 രൂപവരുന്ന ചോറുകലത്തിന് കടകളിൽ 30നു മുകളിലേക്ക് ലഭിക്കില്ല. ഇതിനാൽതന്നെ വലിയ വട്ടിയിൽ തലച്ചുമടായി ഗ്രാമങ്ങളിലൂടെ നടന്ന് വിൽക്കുകയാണ് ഇവർചെയ്യുന്നത്. സ്ത്രീകളാണ് അധികവും ഈ ചുമതല നിർവഹിക്കുക. കാശന്റെ വീട്ടിൽ ഭാര്യ സരസുവാണ് കലങ്ങൾ വിൽക്കാൻപോകുന്നത്. അഞ്ചുകിലോമീറ്ററോളം ഒരുദിവസം തലച്ചുമടായി നടക്കേണ്ടിവരുമെന്ന് ഇവർ പറയുന്നു.
ഇവർക്കും ആവശ്യങ്ങളുണ്ട്
കളിമണ്‍പാത്ര നിർമാണ തൊഴിലാളികൾക്കും ഇന്ന് യൂണിയനുകളുണ്ട്. ഇവരുടെ സംസ്ഥാനസമ്മേളനങ്ങളും വർഷാവർഷം നടക്കുന്നു. പക്ഷേ ഇവരുന്നയിക്കുന്ന പല ആവശ്യങ്ങളും ഇന്നും അങ്ങനെതന്നെ അവശേഷിക്കുന്നു. പിഎസ്സിയിൽ സംവരണശതമാനം വർധിപ്പിക്കുക, സമുദായാംഗങ്ങളെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തുക,കളിമണ്ണ് ലഭ്യമാക്കുന്നതിനുള്ള ഉപാധികളിൽ ഇളവുവരുത്തുക, നിർമാണ സാമഗ്രികൾ വാങ്ങുന്നതിന് ധനസഹായം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഏറെക്കാലമായി ഇവർ സമരരംഗത്തുണ്ട്.
വേണം, തമിഴ്നാട് മാതൃക
നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട് കുലത്തൊഴിലായ മണ്‍പാത്ര നിർമാണത്തെ സംരക്ഷിക്കാൻ മാതൃകാ പരമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. തമിഴ്നാട്ടിൽ സംസ്ഥാന തലത്തിൽ മണ്‍പാത്ര നിർമാണ വികസന കോർപ്പറേഷനു രൂപംനൽകിയിട്ടുണ്ട്. തൊഴിലാളികൾക്ക് ആവശ്യമായ മണ്ണെടുക്കാൻ കോർപ്പറേഷൻ പാസ് വിതരണം ചെയ്യും. ഒരു കുടുംബത്തിന് ഒരു ടണ്‍ മണ്ണെടുക്കാം. ഇത്തരം സുതാര്യമായ സംവിധാനം കേരളത്തിലും നടപ്പിലാക്കണമെന്നതാണ് തൊഴിലാളികളുടെ ആവശ്യം.
ചിത്രത്തിൽ പതിയാത്തത്
മണ്ണുമായി മല്ലിടുന്ന ഒരുകുംഭാരന്റെചിത്രം ഒരു ചിത്രകാരൻ മനോഹരമായി വരച്ചേക്കാം. അതിനുമേന്പൊടിയായി പക്ഷികൾ കൂടുവയ്ക്കുന്ന മരങ്ങളും ധാന്യവിളകൾ കാറ്റിലാടുന്ന വയലുകളും തെങ്ങിൻതോപ്പുകളും ആടുമാടുകൾമേയുന്ന മൈതാനങ്ങളും ഓടിക്കളിക്കുന്ന കുട്ടികളും നിറഞ്ഞ പ്രകൃതിയുംകാണാം. പക്ഷേ മണ്ണിൽ കവിത രചിക്കുന്ന കുംഭാരന്റെ പ്രതീക്ഷയറ്റ മനസ് മാത്രം നിങ്ങൾക്കു കാണാനാകില്ല. കളിമണ്ണിനടിയിൽ അയാളത് എപ്പോഴോ ചേർത്തുവച്ചിട്ടുണ്ടാകും.
സി.അനിൽകുമാർ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
പാറ്റ്നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറു മരണം
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
സുധാകരന് മരുന്ന് കഴിച്ചില്ല, അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്: ഇ.പി
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
Latest News
പാറ്റ്നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറു മരണം
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
സുധാകരന് മരുന്ന് കഴിച്ചില്ല, അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്: ഇ.പി
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top