Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കലയുടെ കാട് പൂക്കും കാലം..
കൊഴിഞ്ഞുപോകലുകൾ നഷ്ടമാണ്, ഉത്സവങ്ങളാകട്ടെ കൂടിച്ചേരലും. ഇതുരണ്ടും മനഃശാസ്ത്രത്തിന്റെ രണ്ടു വശങ്ങളാകുമ്പോൾ ഇവിടെ നഷ്ടവും ലാഭവും ഒരു കൂട്ടർക്കു തന്നെ... ആദിവാസി– ഗോത്രവിഭാഗക്കാരായ ഒരുകൂട്ടം വിദ്യാർഥികൾക്ക്. കേരളത്തിലെ ഈ വിഭാഗത്തിലെ വിദ്യാർഥികളിലെ കൊഴിഞ്ഞുപോക്കിന്റെ കണക്കുകൾ ഞെട്ടിപ്പിയ്ക്കുന്നതാണ്. പക്ഷെ ഇക്കൂട്ടരുടെ കലോത്സവ കൂട്ടായ്മയ്ക്കും നാം വരുംദിവസങ്ങളിൽ സാക്ഷ്യം വഹിക്കാൻ പോകുകയാണ്. പുതു മനഃശാസ്ത്ര വഴികളിലൂടെ ഈ സർഗോത്സവ വിശേഷങ്ങളെത്തിക്കാനായാൽ കൊഴിഞ്ഞുപോക്കുകാരുടെ എണ്ണം കുറയ്ക്കാനാകും.
തങ്ങളുടെ ഗോത്രവിഭാഗത്തിന്റെ തനതുകലകളെ അവതരിപ്പിക്കാനുള്ള അവസരമാണ് കുട്ടികൾക്കൊരുങ്ങുന്നത്. ഇത്തരം കലകൾ സ്റ്റേജിലെത്തുമ്പോളുയരുന്ന കൈയടികളാണ് ഈ കുട്ടികൾക്കു പുത്തൻ പ്രചോദനമാകുക. തങ്ങളും പൊതുസമൂഹത്തിന്റെ ഭാഗമാണെന്ന ചിന്തയും ബോധവും ഇവരിലേക്കെത്തുമെന്നതും തീർച്ച. സഭാകമ്പവും സമൂഹകമ്പവുമെല്ലാം മാറുമ്പോൾ വ്യക്തിത്വ വികസനവും യാഥാർഥ്യമാകും. ജീവിതപശ്ചാത്തലം തത്കാലം മറന്നു ഇവർ ഉത്സവത്തിന്റെ ഭാഗമാകുമ്പോൾ മനഃശാസ്ത്ര സമീപനത്തിന്റെ വിജയമായും വിലയിരുത്താം.
സ്കൂളുകളെ ഉപേക്ഷിച്ചു പോകുന്നവർ...
സ്കൂളുകളിലെ പഠനം ഉപേക്ഷിച്ചു പോകുന്ന ദളിത് വിഭാഗത്തിലെ കുട്ടികളുടെ എണ്ണം പെരുകുന്നതായി കണക്കുകളും സൂചിപ്പിയ്ക്കുന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ 1590 പട്ടികജാതി വിദ്യാർഥികളും 2385 പട്ടികവർഗ വിദ്യാർഥികളും പഠനം ഇടയ്ക്കുവച്ചു ഉപേക്ഷിച്ചതായാണ് കണക്കുകൾ.
അഞ്ചുമുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികളുടെ
കണക്കാണിത്. ഈ അധ്യയന വർഷത്തിൽ നൂറിലധികം കുട്ടികൾ പഠനം നിർത്തി. ഇടുക്കി , വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ കൊഴിഞ്ഞുപോക്ക്. കേരളത്തിലൊട്ടാകെ 6,35,373 പട്ടികജാതി വിദ്യാർഥികളും 83,149 പട്ടികവിദ്യാർഥികളുമാണ് കേരളത്തിലെ സ്കൂളുകളിലുള്ളത്.
കുടുംബപ്രശ്നങ്ങളാണ് പലപ്പോഴും കുട്ടികളുടെ കൊഴിഞ്ഞുപോക്കിനു കാരണമാകുന്നത്. കുടുംബത്തിന്റെ സാമ്പത്തിക പ്രശ്നങ്ങളിൽ നാടുവിട്ടു പോകുന്നവരുടെ മക്കളും, ശൈശവ വിവാഹങ്ങളുമെല്ലാം ഇതിനു നിദാനമായി പറയുന്നു. മദ്യം, സാമ്പത്തിക ബാധ്യത, വിദ്യാഭ്യാസമില്ലാത്ത മാതാപിതാക്കൾ, ചെറുപ്പകാലത്തെ ആരോഗ്യക്കുറവ് തുടങ്ങിയവയും പ്രധാന കാരണങ്ങളാണ്.
മാതാപിതാക്കളുടെ ആരോഗ്യവസ്ഥ കണക്കിലെടുത്തു പഠനം ഉപേക്ഷിച്ചു വീടിനു താങ്ങാകേണ്ടി വരുന്ന പെൺകുട്ടികളും ഇവരിലുണ്ട്. കുടുംബഭാരവും പേറി തൊഴിലന്വേഷകരായി മാറുന്ന ആൺകുട്ടികളും ഇവരിലുണ്ട്. സ്കൂളിലേക്കുള്ള യാത്ര ദുരിതമാണെന്ന കാരണം പറഞ്ഞു കൊഴിഞ്ഞു പോകുന്നവരും ഏറെയാണ്.
കുട്ടികളുടെ ക്ഷേമത്തിനു പുതുസമീപനം
മനസു തളർന്നവരുടെ കുട്ടികൾ, അല്ലെങ്കിൽ മനസു തളർന്ന കുട്ടികൾ എന്നു വിശേഷിപ്പിക്കാമോ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെ കുട്ടികളെ..? സ്കൂളിൽ പ്രവേശനം നേടുമ്പോൾ തീർച്ചയായും അവരുടെ മാനസികാവസ്ഥ ഇങ്ങനെ തന്നെയാണ്.
സംസ്ഥാനത്തെ പട്ടികവിഭാഗത്തിലെ കുട്ടികളുടെ മികവിന്റെ പഠനകേന്ദ്രമാണ് റസിഡൻഷ്യൽ സ്കൂളുകൾ. ആദിവാസി– ഗോത്രവിഭാഗത്തിലെ കുട്ടികളുടെ ക്ഷേമത്തിനു ലക്ഷ്യമിട്ടുള്ളതാണ് സർക്കാരിന്റെ ഈ വിദ്യാഭ്യാസ പദ്ധതി. പ്രവേശന പരീക്ഷയിലൂടെ അഞ്ചാം ക്ലാസിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ ജീവിത പശ്ചാത്തലം വളരെ ദുരിതങ്ങൾ നിറഞ്ഞതാണ്. വാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ താഴെയുള്ളവരുടെ മക്കളാണിവർ. പലരും പട്ടിണിയുടെ ദുരന്തം അറിഞ്ഞവരായിരിക്കും. ചിലരെത്തുന്നതു കാടും മലകളും താണ്ടിയായിരിക്കും.
നഗരത്തിന്റെ വികസനക്കാഴ്ച്ചകൾ അവർക്കൊരു പുതുമയാണ്. തങ്ങളുടെ ഗോത്രത്തിന്റെ പിന്നോക്കാവസ്ഥ അവരുടെ മനസിലെന്നുമുണ്ടാകും. പലപ്പോഴും പരസ്പരം ഇടപഴകുന്നതു പോലും ഇവർക്കു ചിന്തിക്കാനാകുന്നതല്ല. അത്രയേറെ ഒറ്റപ്പെടലുകളിൽ നിന്നും വരുന്നവരെ ഒറ്റക്കെട്ടായി നിർത്തുകയെന്ന ദൗത്യം പൂർത്തിയാകാൻ വർഷങ്ങളെടുക്കുന്നതായി അധ്യാപകരും പറയുന്നു. വിദ്യാർഥികളുടെ മാനസികാവസ്ഥയ്ക്കാണ് ആദ്യഘട്ടത്തിൽ ശ്രദ്ധനല്കുന്നത്.
ഇല്ലായ്മകൾ ഇവരെ തളർത്തുന്നില്ല
പിന്നാമ്പുറങ്ങളിലെ ഇല്ലായ്മകൾ ഇവരെ തളർത്തുന്നില്ല. ഒരുങ്ങുകയായി ഈ വിദ്യാർഥിക്കൂട്ടം. ഇവരുടെ മനസും ശരീരവും ഇനി ഉത്സവത്തിമർപ്പിലേക്ക്. ഇവരുടെ കുതിപ്പിനെ എന്തു വിശേഷിപ്പിക്കണം...? ജീവിതക്കുതിപ്പെന്നോ മനഃശാസ്ത്രത്തിന്റെ ഉയിർത്തെഴുന്നേൽപ്പെന്നോ..? ഒരു കാര്യമുറപ്പാണ്, ഇതു നമ്മുടെ സമൂഹത്തിന്റെയും കൂടി വിജയമാണ്.
പാലക്കാട്ടെ മഞ്ഞുമൂടിയ കാലാവസ്ഥ മറ്റൊരു ഉത്സവത്തിനു കൂടി ഒരുങ്ങുകയാണ്. പട്ടികവർഗ വികസന വകുപ്പിനു കീഴിൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ, പ്രീ– മെട്രിക് ഹോസ്റ്റൽ വിദ്യാർഥികളുടെ സംസ്ഥാന കലാമേളയ്ക്കാണ് വിക്ടോറിയ കോളജ് അണിഞ്ഞൊരുങ്ങിയിട്ടുള്ളത്. നാളെ മുതൽ 31 വരെ നടക്കുന്ന സർഗോത്സവം അക്ഷരാർഥത്തിൽ ഉത്സവമാക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ.
കോളജ് ഗ്രൗണ്ടിലൊരുക്കിയ മൂന്നു പ്രത്യേക വേദികളിലായി നടക്കുന്ന ‘ സർഗോത്സവ‘ത്തിൽ ജൂണിയർ, സീനിയർ വിഭാഗങ്ങളിലായി മുപ്പതിനങ്ങളിൽ മത്സരങ്ങൾ അരങ്ങേറും. സംസ്ഥാനത്തെ 18 റസിഡൻഷ്യൽ സ്കൂളുകൾ, 108 പ്രീമെട്രിക് ഹോസ്റ്റലുകൾ എന്നിവിടങ്ങളിലെ ആയിരത്തോളം വിദ്യാർഥികൾ സർഗോത്സവത്തിൽ മാറ്റുരയ്ക്കും. സംസ്ഥാനത്തെ 37 ആദിവാസി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ കഴിവുകൾക്കാണ് സർഗോത്സവം വേദിയൊരുക്കുക.
ഉത്സവത്തിന്റെ പ്രസക്തി
ഉറഞ്ഞുപോയൊരു സമൂഹത്തെ ഉയിർത്തെഴുന്നേൽപ്പിക്കുന്നതിനു ഒട്ടേറെ പരിമിതികളുണ്ട്. പ്രത്യേകിച്ചും ആദിവാസി– ഗോത്രവർഗ വിഭാഗക്കാരെ. പൊതു സമൂഹത്തിൽനിന്നും വളരെ വിഭിന്നമാണ് ഇവരുടെ ജീവിതചര്യകളും അനുഷ്ഠാനങ്ങളും. പഴമയുടെ പിന്നാമ്പുറങ്ങളിൽനിന്നും മോചിതരാകാത്തവരാണ് ഇവരുടെ തലമുറ. എല്ലാ മനുഷ്യാവകാശങ്ങൾക്കുമൊപ്പം ജീവിതത്തിന്റെ പുത്തൻ തലങ്ങളിലേക്കു പുതുതലമുറയെ എത്തിയ്ക്കുക എന്ന ദൗത്യമാണ് പട്ടികവർഗ വികസന വകുപ്പ് പ്രീ– മെട്രിക് ഹോസ്റ്റലുകളിലൂടെയും റസിഡൻഷ്യൽ സ്കൂളുകളിലൂടെയും ലക്ഷ്യമിടുന്നത്. സ്കൂളുകൾ വിദ്യാഭ്യാസ നിലവാരത്തിൽ വളരെയേറെ മുൻപന്തിയിലെത്തിയിട്ടുണ്ട്.
സാംസ്കാരിക നിലവാരമുയർത്താനുള്ള ശ്രദ്ധേയമായ നീക്കമാണ് സർഗോത്സവത്തിലൂടെ യാഥാർഥ്യമാകുന്നത്. തങ്ങളും പൊതുസമൂഹത്തിന്റെ ഭാഗമാണെന്ന ചിന്തയും ബോധവും ഇവരിലേക്കെത്തുമെന്നതും തീർച്ചയാണ്.
–എം.വി. വസന്ത്
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
Latest News
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവന; തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് കെ.എം. ഷാജി
താമരശേരിയിൽ വീടിനകത്ത് അജ്ഞാതൻ ജീവനൊടുക്കിയ നിലയിൽ
പിണറായി വിജയന്റെ സമനില തെറ്റിയെന്ന് രമേശ് ചെന്നിത്തല
ലെബനനിൽ ഇസ്രയേൽ ആക്രമണം; ഒരു സ്ത്രീയും പെൺകുട്ടിയും കൊല്ലപ്പെട്ടു
Latest News
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവന; തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് കെ.എം. ഷാജി
താമരശേരിയിൽ വീടിനകത്ത് അജ്ഞാതൻ ജീവനൊടുക്കിയ നിലയിൽ
പിണറായി വിജയന്റെ സമനില തെറ്റിയെന്ന് രമേശ് ചെന്നിത്തല
ലെബനനിൽ ഇസ്രയേൽ ആക്രമണം; ഒരു സ്ത്രീയും പെൺകുട്ടിയും കൊല്ലപ്പെട്ടു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top