കർമം തന്നെയാണ് വലുത്
കർമം തന്നെയാണ് വലുത്
"ഗന്ധർവനേവം ചൊല്ലി മറന്നൊരന്തരം
സന്തുഷ്ടൻമാരായൊരു രാമലക്ഷ്മണൻമാരും
ഘോരമാം വനത്തൂടെ മന്ദംമന്ദം പോയ്ചെന്നു
ചാരുതചേർന്ന ശബര്യാശ്രമം പുക്കാർ'


കർമദോഷത്താൽ രാക്ഷസനായ കബന്ധനെന്ന ഗന്ധർവൻ ഭീകരരൂപത്തിൽ രാമലക്ഷ്മണൻമാരെ ഭക്ഷിക്കാനടുക്കുന്നു. രാമബാണത്താൽ കബന്ധൻ മരിക്കുകയും ഗന്ധർവരൂപം പ്രാപിക്കുകയും ചെയ്യുന്നു.

ദുഷ്കർമങ്ങൾ കബന്ധൻമാരെ സൃഷ്ടിക്കുന്നു. രാമബാണത്താൽ കബന്ധൻമാർക്ക് മോക്ഷവും ലഭിക്കുന്നു. അനന്തരം രാമലക്ഷ്മണൻമാരെ ശബര്യാശ്രമത്തിലേക്ക് നയിക്കുന്ന കബന്ധൻ അവരോട് ശബരി എന്ന പുണ്യവതിയെ സന്ദർശിക്കാനും ഉപദേശിക്കുന്നു.

ഘോരമായ വനത്തിലൂടെ മന്ദം മന്ദം നടന്ന് ചാരുത ചേർന്ന ശബര്യാശ്രമത്തിനടുത്തെത്തുന്നു രാമലക്ഷ്മണൻമാർ. മാതംഗമഹർഷിയുടെ ആശ്രമം നിന്നിരുന്ന വനത്തിലെ പൂക്കൾ വാടാറില്ല. കായ്കൾ കൊഴിയാറില്ല. സുന്ദരപുഷ്പങ്ങളാൽ സൗരഭ്യം പരന്നൊഴുകുന്ന പ്രദേശം. മാതംഗമുനിയുടേയും ശിഷ്യരുടേയും പരിചാരിക -ശബരി - ജൻമം കൊണ്ട് താഴ്ന്നവളാണെങ്കിലും കർമം കൊണ്ട് ഉയർന്നവൾ. ജനിച്ച വർഗമല്ല, ചെയ്യുന്ന കർമമാണ് ഉത്തമമെന്ന് കാണിച്ചു കൊടുക്കുന്നു ഈ സന്ദർഭം. അതുതന്നെയാണ് ശബരിയെ ധന്യയാക്കിയതും.


തേടിയെത്തേണ്ട നൻമ നമ്മെ തേടിയെത്തുമെന്ന് ശബരിയുടെ കഥ നമ്മെ പഠിപ്പിക്കുന്നു. ശ്രീരാമലക്ഷ്മണൻമാരെ ദർശിക്കുന്ന ശബരി നമുക്ക് തരുന്ന സന്ദേശത്തെ ഈ അവസരത്തിൽ ഓർക്കുന്നത് നന്ന്. കർമം തന്നെയാണ് നമ്മെ ഉയർത്തുന്നത് എന്ന ഉത്തമമായ പാഠം മനസിലാക്കാൻ ശബരിയെന്ന പുണ്യവതിയുടെ കഥ മാത്രം ഓർത്താൽ നന്ന്.

സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.