അഹംഭാവം നമ്മെ അധർമികളാക്കും
അഹംഭാവം നമ്മെ അധർമികളാക്കും
"രാമനെ നാരായണനെന്നറിഞ്ഞുടൻ
താമസ ഭാവമകന്നു സസംഭ്രമം
ഭക്ത്യാനമസ്കൃത്യവന്ദിച്ചു ചൊല്ലിനാ-
നിത്ഥം മമാപരാധം ക്ഷമിക്കേണമേ'


ശ്രീരാമൻ സാക്ഷാൽ മഹാവിഷ്ണുവാണെന്നു മനസിലാക്കിയ ബാലി തന്‍റെ വാക്കുകൾക്ക് മാപ്പപേക്ഷിക്കുന്നു. തന്‍റെ അപരാധം ക്ഷമിക്കണമെന്നു പറയുന്നു. രാമോപദേശം ബാലിയുടെ തമോഗുണത്തെ മാറ്റുന്നു. ഇതുവരെ താൻ ചെയ്തത് അനീതിയാണെന്ന തിരിച്ചറിവ് ഉണ്ടാകുന്നു. ബലവാൻ‌മാർ മുഷ്ക് കൊണ്ട് അനീതി പ്രവർത്തിക്കുന്നു. ബാലിയും തനിക്ക് ലഭിച്ച വരബലത്താൽ സ്വന്തം സഹോദരനോട് പോലും മുഷ്ക് കാണിക്കുന്നു. സഹോദരഭാര്യയെ തന്നെ പരിഗ്രഹിക്കുന്നു.

രാവണവധം ബാലിക്ക് നിഷ്പ്രയാസം സാധിക്കുന്നതാണ്. അങ്ങനെയായാൽ ബലം കൊണ്ട് അഹങ്കാരിയായ ബാലിയോ രാവണനോ ശേഷിക്കും. അധർമികളായ രണ്ടുപേരും വധിക്കപ്പെടണം. അതായിരിക്കാം ധർമിഷ്ഠനായ രാമൻ സുഗ്രീവനുമായി സഖ്യം ചെയ്ത് ബാലിയേയും സമുദ്രം താണ്ടി രാവണനേയും കൊന്നത്.


അതിനാൽ, ബാലിവധം നമുക്ക് തരുന്ന പാഠമെന്തെന്ന് ഈയവസരത്തിൽ ചിന്തിക്കുന്നത് ഉചിതമായിരിക്കും. വരബലം കൊണ്ട് അഹങ്കാരികളാകുന്നു ബാലിയും രാവണനും. തന്നെ എതിർക്കാൻ ആരുമില്ലെന്ന ഭാവം. അഹംഭാവം നമ്മെ അധർമികളാക്കും എന്നതിന് ഈഭാഗം ഉദാഹരണം. ഉയരുംതോറും അഹം എന്ന ഭാവത്തെ വെടിയാത്തവർ, അഹന്തകൊണ്ട് ലോകം കീഴടക്കാൻ ശ്രമിച്ചവർ, അഹംഭാവത്തെ വെടിയാത്തവർ ബാലിയും രാവണനുമാകുന്നു. രാമബാണമേൽക്കുന്പോഴേ ഇവർക്ക് ബുദ്ധിയുദിക്കൂ. ഗർവിന്‍റെ ആയുസ് അല്പകാലം മാത്രമാണ്. ധർമിഷ്ഠനായ രാമൻ ഒരിക്കൽ പ്രത്യക്ഷപ്പെടും. അഹങ്കാരികളേയും ഗർവുള്ളവരേയും നശിപ്പിക്കാൻ നമുക്ക് രാമനോട് പ്രാർഥിക്കാം.

സി.കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.