ആക്രമിച്ചവർക്കും പിന്തുണച്ചവർക്കും വലിയവില നൽകേണ്ടിവരും: ശക്തമായി പ്രതികരിച്ച് ഇന്ത്യ
ആക്രമിച്ചവർക്കും പിന്തുണച്ചവർക്കും വലിയവില നൽകേണ്ടിവരും: ശക്തമായി പ്രതികരിച്ച് ഇന്ത്യ
ന്യൂഡൽഹി: പുൽവാമ ആക്രമണം നടത്തിയവർക്കും അതിനു പിന്തുണ നൽകിയവർക്കും കനത്ത വില നൽകേണ്ടിവരുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി. നിർണായകമായ കേന്ദ്രമന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാക്കിസ്ഥാനാണ് ആക്രമണത്തിനു പിന്നിലെന്ന് പറ‍യാതെ പറഞ്ഞ അദ്ദേഹം പാക് സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യയുടെ പ്രതിഷേധം അറിയിക്കുമെന്ന് പറഞ്ഞു. പാക്കിസ്ഥാന് ഇന്ത്യ നൽകിയ സൗഹൃദരാഷ്ട്രപദവി പിൻവലിക്കുകയാണെന്നും ജെയ്റ്റ്ലി അറിയിച്ചു. ലോക രാജ്യങ്ങൾക്കിടയിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താൻ എല്ലാ നയന്ത്രനടപടികളും സ്വീകരിക്കാൻ വിദേശകാര്യമന്ത്രാലയത്തിനു നിർദേശം നൽകി.


പാക്കിസ്ഥാനുമായുള്ള വാണിജ്യ സഹകരണത്തിൽനിന്നും ഇന്ത്യ പിൻമാറും. സർക്കാർ നടപടികൾ സംബന്ധിച്ച് സർവകക്ഷിയോഗം വിളിച്ചുചേർത്ത് എല്ലാ രാഷ്ട്രീയ പാർട്ടികളെയും അറിയിക്കുമെന്നും ജെയ്റ്റി അറിയിച്ചു. പ്രതിരോധ മന്ത്രി നിർമല സീതാരാമനും ജെയ്റ്റ്ലിക്കൊപ്പം മാധ്യമങ്ങളെ കാണാൻ എത്തിയിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.