പാക് അധീന കാഷ്മീരിൽ ഇന്ത്യയുടെ മിന്നലാക്രമണം; ഭീകരകേന്ദ്രങ്ങൾ പൂർണമായും തകർത്തു
പാക് അധീന കാഷ്മീരിൽ ഇന്ത്യയുടെ മിന്നലാക്രമണം; ഭീകരകേന്ദ്രങ്ങൾ പൂർണമായും തകർത്തു
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിനു പാക്കിസ്ഥാന് ശക്തമായി തിരിച്ചടി നൽകി ഇന്ത്യ. ഇന്ത്യൻ വ്യോമസേന പാക് അതിർത്തി കടന്ന് ഭീകരതാവളങ്ങൾ തകർത്തു. പാക്കിസ്ഥാനിലെ ബാലകോട്ട്, ചകോതി, മുസഫറാബാദ് എന്നിവിടങ്ങളിലെ ഭീകരതാവളങ്ങളാണ് തകർത്തതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ജയ്ഷെ മുഹമ്മദിന്‍റെ കൺട്രോൾ റൂമുകളും ബോംബ് വർഷത്തിൽ തകർന്നു. ഭീകരകേന്ദ്രങ്ങൾ പൂർണമായും തകർത്തതായി സൈന്യം അവകാശപ്പെട്ടു. ചൊ വ്വാഴ്ച പുലർച്ചെ 3.30 ന് ആയിരുന്നു ആക്രമണം. 12 മിറാഷ് വിമാനങ്ങളാണ് ആക്രമണത്തിൽ പങ്കെടുത്തത്. ആയിരം കിലോ സ്ഫോടന വസ്തുക്കൾ വ്യോമസേന ഉപയോഗിച്ചതായാണ് വിവരം. ആക്രമണം നടത്തി 21 മിനിറ്റിനുള്ളിൽ ഇന്ത്യൻ വിമാനങ്ങൾ തിരിച്ചെത്തി.

ആദ്യമായാണ് പാക്കിസ്ഥാനിൽ കടന്നുകയറി ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തുന്നത്. നേരത്തെ കാർഗിൽ യുദ്ധത്തിലും മറ്റും പാക് അധീന കാഷ്മീരിൽ വ്യോമസേന ആക്രമണം നടത്തിയിരുന്നെങ്കിലും പാക്കിസ്ഥാനിൽ കടന്നിരുന്നില്ല. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ ബോംബ് വർഷിച്ച ശേഷം മിറാഷ് യുദ്ധ വിമാനങ്ങൾ സുരക്ഷിതമായി ഇന്ത്യയിൽ തിരിച്ചെത്തി. യുദ്ധ വിമാനങ്ങൾക്ക് സഹായമായി ഡ്രോണുകളും ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങളും ആക്രമണത്തിൽ പങ്കെടുത്തെന്ന് സൈന്യം പറയുന്നു.



ഇന്ത്യൻ വ്യോമസേന അതിർത്തി ലംഘിച്ചെന്ന് നേരത്തെ പാക്കിസ്ഥാൻ ആരോപിച്ചിരുന്നു. ഇത് സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് ഇന്ത്യൻ സൈന്യം പുറത്തുവി ട്ടിരിക്കുന്നത്. ഇന്ത്യ അതിർത്തി ലംഘിച്ചതായി പാക് സേനാ വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂറാണ് അറിയിച്ചത്. തിരിച്ചടി തുടങ്ങിയതോടെ വിമാനങ്ങൾ തിരിച്ചു പറന്നെന്നും ആസിഫ് ഗഫൂർ ട്വീറ്റ് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ അഞ്ചിനാണ് ആദ്യ ട്വീറ്റ് പുറത്ത് വന്നത്.

മുസഫർബാദ് സെക്ടറിൽ നിന്നാണ് വിമാനങ്ങൾ പാക് അതിർത്തി ലംഘിച്ചെത്തിയതെന്നും തങ്ങളുടെ സൈനികരുടെ സമയോചിത ഇടപെടൽ ഇന്ത്യൻ നീക്കത്തെ പരാജയപ്പെടുത്തുകയായിരുന്നെന്നും ആസിഫ് കൂട്ടിച്ചേർത്തു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.