മിറാഷ് 21 മിറ്റുകൊണ്ട് അടിച്ചിട്ട് തിരിച്ചുപറന്നു; വർഷിച്ചത് ലേസർ ഗൈഡഡ് ബോംബുകൾ
മിറാഷ് 21 മിറ്റുകൊണ്ട് അടിച്ചിട്ട് തിരിച്ചുപറന്നു; വർഷിച്ചത് ലേസർ ഗൈഡഡ് ബോംബുകൾ
ന്യൂഡൽഹി: പാക് മണ്ണിൽ കടന്നുകയറി ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിന് ഉപയോഗിച്ചത് ലേസർ ഗൈഡഡ് ബോംബുകൾ. ഇവ ഉപയോഗിച്ച് മുൻ പദ്ധതി പ്രകാരം ഭീകരക്യാമ്പുകൾ പൂർണമായും നശിപ്പിക്കാൻ ഇന്ത്യക്കായി. അതീവ കൃത്യതയോടെ ലക്ഷ്യങ്ങൾക്കു നേരെ ആക്രമണം നടത്തുന്നതിന് ശേഷിയുള്ളവയാണ് ലേസർ ഗൈഡഡ് ബോംബുകൾ.

പന്ത്രണ്ട് മിറാഷ് 2000 പോർവിമാനങ്ങളിൽനിന്ന് ആയിരം കിലോയോളം ബോംബുകൾ ഭീകരകേന്ദ്രങ്ങളിൽ സൈന്യം വർഷിച്ചു. വലിയ നാശനഷ്ടമാണ് ഭീകരകേന്ദ്രങ്ങളിൽ ഉണ്ടായത്. ആക്രമണത്തിൽ മൂന്ന് ഭീകരക്യാമ്പുകൾ പൂർണമായും നശിച്ചു. മുന്നൂറോളം പേർ കൊല്ലപ്പെട്ടതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


ചൊവ്വാഴ്ച പുലർച്ചെയോടെയാണ് മുസാഫരാബാദിൽനിന്നും 30 കിലോമീറ്റർ അകലെയുള്ള ബലാകോട്ടിൽ ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയത്. മിറാഷ് വിമാനങ്ങൾ 21 മിനിറ്റു നേരം ബലാകോട്ടിനു മുകളിലൂടെ പറന്ന് ആക്രമണം നടത്തി തിരിച്ചുവന്നു. ഇന്ത്യൻ മിന്നലാക്രമണം നൂറുശതമാനം വിജയമായിരുന്നു എന്നാണ് റിപ്പോർട്ട്. കാർഗിൽ യുദ്ധത്തിനു ശേഷം ഇതു ആദ്യമായാണ് വ്യോമസേന ആക്രമണത്തിന് മിറാഷ് 2000 പോർവിമാനങ്ങൾ ഉപയോഗിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.